കാപ്പ: വിലക്ക് ലംഘിച്ച പ്രതി കഞ്ചാവുമായി അറസ്റ്റിൽ

വേങ്ങര: കാപ്പ നിയമപ്രകാരം ജില്ലയിൽ പ്രവേശനവിലക്ക് ഉണ്ടായിരുന്ന പ്രതി ജില്ലയിൽ പ്രവേശിച്ചതിന് അറസ്റ്റിലായി. വിവിധ കേസുകളിൽ പ്രതിയായ വേങ്ങര കണ്ണാട്ടിപ്പടി മണ്ണിൽ വീട്ടിൽ അനിൽ (മണി-41) ആണ് പിടിയിലായത്. വിൽപനക്കായി സൂക്ഷിച്ച കഞ്ചാവും അളവ് തൂക്ക ഉപകരണവും ഇയാളിൽനിന്ന് കണ്ടെടുത്തു. ജില്ല പൊലീസ് മേധാവി എസ്. ശശിധരനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മലപ്പുറം എ.എസ്.പി ശക്തിസിങ് ആര്യയുടെ നിർദേശപ്രകാരം വേങ്ങര പൊലീസ് ഇൻസ്‌പെക്ടർ മുഹമ്മദ്‌ ഹനീഫ, എസ്.ഐ റ്റി.ഡി. ബിജു, പൊലീസ് ഉദ്യോഗസ്ഥരായ ഫൈസൽ, ഷഹേഷ്, … Read more

വാടക നൽകിയില്ല; പൊന്നാനി നഗരസഭയിലെ ജനകീയ ഹോട്ടൽ പൂട്ടി

പൊന്നാനി: സംസ്ഥാന സർക്കാറിന്റെ ‘വിശപ്പുരഹിത കേരളം’ പദ്ധതിയുടെ ഭാഗമായി സാധാരണക്കാർക്ക് കുറഞ്ഞ ചിലവിൽ ഭക്ഷണം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ നഗരസഭ കുടുംബശ്രീക്ക് കീഴിൽ പുളിക്കടവ് പ്രവർത്തനമാരംഭിച്ച ജനകീയ ഹോട്ടൽ അടച്ചു പൂട്ടി. നഗരസഭ ഏഴ് മാസത്തെ വാടക നൽകാത്തതിനെത്തുടർന്ന് കെട്ടിട ഉടമയാണ് ഹോട്ടലിന് ഷട്ടറിട്ടത്. 20 രൂപക്ക് ഊൺ നൽകുന്നതിലൂടെ സാധാരണക്കാർക്ക് കുറഞ്ഞ ചിലവിൽ ഭക്ഷണമെന്ന സ്വപ്നത്തിനാണ് നഗരസഭയുടെ അലംഭാവം മൂലം ഷട്ടറിട്ടത്. കെട്ടിടത്തിന്റെ ഒന്നാം നിലയിലായിരുന്നു ഹോട്ടൽ പ്രവർത്തിച്ചിരുന്നത്. പുതിയ കെട്ടിടത്തിലേക്ക് മാറാൻ ശ്രമം നടക്കുന്നതിനിടയിലാണ് കെടിടത്തിന്റെ … Read more

ആലങ്കോട് ഗ്രാമ പഞ്ചായത്തിൽ രണ്ടുമാസത്തിൽ കൂടുതലായി പ്ലാസ്റ്റിക് മാലിന്യം നൽകാത്തവർക്ക് പിഴ ചുമത്തുന്നു

ചങ്ങരംകുളം: ആലങ്കോട് ഗ്രാമ പഞ്ചായത്തിൽ രണ്ടുമാസത്തിൽ കൂടുതലായി പ്ലാസ്റ്റിക് മാലിന്യം നൽകാത്തവർക്ക് പിഴ ചുമത്തുന്നു. സഞ്ചികളിൽ സാധനങ്ങൾ വാങ്ങുന്നവരും മത്സ്യം ഉൾപ്പെടെ പാത്രങ്ങളിൽ വാങ്ങുന്നവരും ഇതോടെ വെട്ടിലായി. നിർബന്ധമായി പ്ലാസ്റ്റിക് നൽകണമെന്ന രീതിയിൽ ഹരിതകർമ സേന പ്രവർത്തകർ മോശമായാണ് പെരുമാറുന്നതെന്നും ആക്ഷേപമുണ്ട്. മാസം തോറും നിർബന്ധമായി നൽകാൻ മതിയായ പ്ലാസ്റ്റിക് ഇല്ലാത്തതിനാൽ മത്സ്യം പാത്രത്തിൽ വാങ്ങുന്നത് നിർത്തി. കവർ വാങ്ങാൻ പലരും നിർബദ്ധിതരാവുകയാണ്. കടകളിൽ സഞ്ചികളിൽ സാധനങ്ങൾ വാങ്ങുന്ന പലരും ഇത് ഒഴിവാക്കി. പലചരക്ക് മത്സ്യം-പച്ചക്കറി കച്ചവടക്കാരും … Read more

വിദ്യാർഥിനിക്ക് നേരെ നഗ്നത പ്രദർശനം: യുവാവ് അറസ്റ്റിൽ

വിദ്യാർഥിനിക്ക് നേരെ നഗ്നത പ്രദർശനം: യുവാവ് അറസ്റ്റിൽ

പെരിന്തൽമണ്ണ: സ്കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്ന 14 കാരിക്ക് നേരെ നഗ്നത പ്രദർശിപ്പിച്ച യുവാവ് പിടിയിൽ. തവനൂർ തൃക്കണാപുരം വെള്ളാഞ്ചേരി നാലുകണ്ടത്തിൽ ജിഷ്ണുവാണ് (23) അറസ്റ്റിലായത്. പുലാമന്തോളിൽ റോഡരികിൽ വെച്ചാണ് സംഭവം. പെരിന്തൽമണ്ണ പൊലീസ് രജിസ്റ്റർ ചെയ്ത പോക്സോ കേസിലാണ് അറസ്റ്റ്. പെരിന്തൽമണ്ണ എസ്.ഐ ഷിജോ. സി. തങ്കച്ചൻ, എ.എസ്.ഐ രേഖ, സീനിയർ സി.പി.ഒ സജീർ, സി.പി.ഒ കൃഷ്ണപ്രസാദ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.

എസ്.ഐ ഉള്‍പ്പെട്ട സംഘത്തിന്റെ കാറിടിച്ച് ജീപ്പ് മറിഞ്ഞു; മദ്യപിച്ച് വാഹനമോടിച്ചതിന് കേസ്

കിഴിശ്ശേരി: സബ് ഇന്‍സ്പെക്ടര്‍ ഉള്‍പ്പെടെയുള്ള സംഘം സഞ്ചരിച്ച കാറിടിച്ച് ജീപ്പ് യാത്രക്കാരായ അഞ്ചുപേർക്ക് പരിക്ക്. തൃശൂര്‍ വലപ്പാട് സ്റ്റേഷനിലെ എസ്.ഐ വാഴക്കാട് സ്വദേശി ഗഫൂറും മറ്റു രണ്ട് സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന കാറിടിച്ച് ജീപ്പ് മറിയുകയായിരുന്നു. കാറോടിച്ചിരുന്ന എടവണ്ണപ്പാറ സ്വദേശി ശ്യാംലാലിനെതിരെ കൊണ്ടോട്ടി പൊലീസ് കേസെടുത്തു. മദ്യപിച്ച് വാഹനമോടിച്ചതിനാണ് കേസ്. കുഴിയംപറമ്പ് വിലാക്കാട്ടുക്കുണ്ടില്‍ അബൂബക്കര്‍ (30), ഭാര്യ എം.പി. ഷാനിബ (22), മകള്‍ ഐറിന്‍ ഫാത്തിമ (ഒരു വയസ്സ്), അബൂബക്കറിന്റെ സുഹൃത്തുക്കളായ മൊറയൂര്‍ വാലഞ്ചേരി പി. ഫാസില്‍ (29), … Read more

ലോട്ടറി ചൂതാട്ടം; രണ്ടുപേർ അറസ്റ്റിൽ

തിരൂർ: മൂന്നക്ക നമ്പർ ഉപയോഗിച്ച് ഓൺലൈൻ ചൂതാട്ടം നടത്തിയ രണ്ട് പേരെ തിരൂർ പൊലീസ് അറസ്റ്റ് ചെയ്തു. കൂട്ടായി സ്വദേശി മുഹമ്മദ് നാസർ, മാങ്ങാട്ടിരി സ്വദേശി മുരുകദാസ് എന്നിവരെയാണ് പിടികൂടിയത്. വ്യാപകമായി എഴുത്ത് ലോട്ടറി സജീവമാകുന്നുവെന്ന രഹസ്യ വിവരത്തെ തുടർന്ന് തിരൂർ സി.ഐ എം.ജെ. ജിജോയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ഇരുവരും അറസ്റ്റിലായത്. പണവും ചൂതാട്ടത്തിന് ഉപയോഗിച്ച ഫോണുകളും പിടിച്ചെടുത്തു.