പന്താരങ്ങാടിയിൽ നിർത്തിയിട്ട ലോറിക്ക് പിന്നിൽ പിക്കപ്പ് വാനിടിച്ച് യുവാവ് മരിച്ചു

പന്താരങ്ങാടിയിൽ നിർത്തിയിട്ട ലോറിക്ക് പിന്നിൽ പിക്കപ്പ് വാനിടിച്ച് യുവാവ് മരിച്ചു

തിരൂരങ്ങാടി: നിർത്തിയിട്ട ലോറിക്ക് പിന്നിൽ മിനി പിക്കപ്പ് വാനിടിച്ച് യുവാവ് മരിച്ചു. പെരിന്തൽമണ്ണ പഴമള്ളൂർ മിനാർ കുഴി സ്വദേശി മുല്ലപ്പള്ളി അബൂബക്കറിൻ്റെ മകൻ മുഹമ്മദ് ഷാദിൽ (20) ആണ് മരിച്ചത്. വണ്ടി ഓടിച്ചിരുന്ന അബ്ദുൽ ഗഫൂറിന് പരിക്കേൽക്കുകയും ചെയ്തു. തിങ്കളാഴ്ച രാത്രി 12 മണിക്ക് ആണ് അപകടം. ചെമ്മാട് പരപ്പനങ്ങാടി റോഡിൽ പന്താരങ്ങാടി പതിനാറുങ്ങൽ വെച്ചാണ് അപകടം. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ.

ആരോപണങ്ങൾ യു.ഡി.എഫിനെ കളങ്കപ്പെടുത്താൻ -മുനവ്വറലി ശിഹാബ് തങ്ങൾ

മസ്കത്ത് കെ.എം.സി.സി മബെല ഏരിയ കമ്മറ്റിയുടെ ലീഡേഴ്‌സ് സമ്മിറ്റിൽ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ സംസാരിക്കുന്നു മസ്കത്ത്: കേരളത്തിൽ ശക്തമായി അധികാരത്തിൽ തിരിച്ചുവരാനൊരുങ്ങുന്ന യു.ഡി. എഫിനെ കളങ്കപ്പെടുത്താനും തളർത്താനും വേണ്ടി പല ആരോപണങ്ങളും നടത്തിക്കൊണ്ടിരിക്കുകയാണെന്ന് മുസ്‍ലിം ലീഗ് ദേശീയ സെക്രട്ടറി പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ. മസ്കത്തിൽ മബേല ഏരിയ കെ.എം.സി.സി നേതൃസംഗമത്തിൽ മുഖ്യ അതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്തരം ആരോപണങ്ങൾക്ക് മറുപടികൾ അതാത് നേതാക്കൾ പറഞ്ഞുകൊണ്ടിരിക്കുകയാണ്. വികസനം മുരടിച്ച് അധഃപധിച്ച ഭരണമാണ് കേരളത്തിൽ നടക്കുന്നത്. … Read more

മഴ മാറി നിന്നതോടെ പനി വൈറലാണ്, വേണം ജാഗ്രത

മലപ്പുറം: മഴ മാറി നിന്നതോടെ കാലാവസ്ഥയിലുണ്ടായ മാറ്റത്തെ തുടർന്ന് ജില്ലയിൽ പനി അടക്കമുള്ള സാംക്രമിക രോഗങ്ങൾ വ്യാപിക്കുന്നു. ഒരാഴ്ചക്കിടെ 9019 പേരാണ് പനിക്ക് ജില്ലയിലെ വിവിധ ആശുപത്രികളിൽ ചികിത്സ തേടിയത്. 48 പേർക്ക് ഡെങ്കിപ്പനിയും 48 പേർക്ക് മഞ്ഞപ്പിത്തവും ബാധിച്ചു. ബുധനാഴ്ച മാത്രം ജില്ലയിൽ 14 പേർക്കാണ് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്. അഞ്ച് പേർക്ക് ഡെങ്കിയും സ്ഥിരീകരിച്ചു. പനി ബാധിച്ച് ബുധനാഴ്ച മാത്രം 1686 പേർ ചികിത്സ തേടി. പൂക്കോട്ടൂർ, പള്ളിക്കൽ, കൊണ്ടോട്ടി, മലപ്പുറം ബെൽറ്റിൽ മഞ്ഞപ്പിത്തം വ്യാപനം … Read more

കരിപ്പൂരിൽ എമിഗ്രേഷൻ നടപടികള്‍ ഇനി 20 നിമിഷംകൊണ്ട് പൂർത്തിയാകും

കരിപ്പൂർ വിമാനത്താവളത്തില്‍ ഫാസ്റ്റ് ട്രാക്ക് സംവിധാനത്തിലൂടെ എമിഗ്രേഷന്‍ നടപടികൾ പൂർത്തിയാക്കിയ ആദ്യ യാത്രക്കാരൻ കടന്നുപോകുന്നു കൊണ്ടോട്ടി: കരിപ്പൂരിലെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എമിഗ്രേഷന്‍ പരിശോധന പൂര്‍ത്തിയാക്കാൻ യാത്രക്കാര്‍ക്ക് ഇനി അധിക സമയം കാത്തിരിക്കേണ്ട. അന്താരാഷ്ട്ര യാത്രികര്‍ക്ക് ആധുനിക സംവിധാനം പ്രയോജനപ്പെടുത്തി വെറും 20 നിമിഷങ്ങൾക്കകം പ്രത്യേകം സജ്ജമാക്കിയ ഇ-ഗേറ്റിലൂടെ എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാം. ഇതിനായി സജ്ജമാക്കിയ ഫാസ്റ്റ് ട്രാക്ക് എമിഗ്രേഷന്‍ ട്രസ്റ്റഡ് ട്രാവലര്‍ പദ്ധതി വ്യാഴാഴ്ച മുതല്‍ നിലവില്‍ വന്നു. കരിപ്പൂരിനു പുറമെ തിരുവനന്തപുരത്താണ് ഈ സംവിധാനം … Read more

അക്ഷരമുറ്റത്ത് നാലര പതിറ്റാണ്ടിനുശേഷം അവർ കണ്ടുമുട്ടി

കൽപകഞ്ചേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ബ്ലോസം സൗഹൃദ സംഗമം ഹംസ മാസ്റ്റർ രണ്ടത്താണി ഉദ്ഘാടനം ചെയ്യുന്നു കൽപകഞ്ചേരി: 45 വർഷങ്ങൾക്കുശേഷം സഹപാഠികൾ ഒത്തുകൂടി. കൽപകഞ്ചേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ 1979-80 കാലഘട്ടത്തിൽ പത്താം ക്ലാസിൽ പഠിച്ചിരുന്ന വിദ്യാർഥികളാണ് മാതൃവിദ്യാലയത്തിൽ വീണ്ടും ഒത്തുകൂടിയത്. ഇതിൽ ബഹുഭൂരിപക്ഷം ആളുകളും സ്കൂൾ വിട്ടതിനുശേഷം ആദ്യമായി കാണുകയായിരുന്നു. സമൂഹത്തിന്റെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന ഇവർ കുറേ സമയം പഴയ പത്താംതരം വിദ്യാർഥികളായി മാറിയപ്പോൾ പഴയകാല സ്മൃതികളുടെയും അനുഭവങ്ങളുടെയും കുത്തൊഴുക്കായി മാറി. … Read more

അകക്കണ്ണിന്റെ ദീപ്തിയിൽ അഭിമാനത്തോടെ ഇവർ

സാക്ഷരത മിഷന്റെ അംഗീകാരം ഏറ്റുവാങ്ങിയ കാഴ്ച പരിമിതരായ അബ്ദുറഹിമാൻ ഹാജി, ആരിഫ, ശ്രുതി ഗോപാലൻ എന്നിവർ സെന്റർ കോഓഡിനേറ്റർമാരായ എ. സുബ്രഹ്മണ്യൻ, വി.പി. വിജയശ്രീ, സാക്ഷരത മിഷൻ ജില്ല കോഓഡിനേറ്റർ ദീപ ജെയിംസ് എന്നിവർക്കൊപ്പം മലപ്പുറം: ആത്മാഭിമാനത്താൽ അബ്ദുറഹ്മാൻ ഹാജിയുടെയും ആരിഫയുടെയും ശ്രുതി ഗോപാലന്റെയും കണ്ണുകൾ തിളങ്ങി. അവർ പതിവിലേറെ മനോഹരമായി ചിരിച്ചു. ലോക സാക്ഷരത വാരാചാരണത്തിന്റെ ജില്ലതല സമാപന സംഗമത്തിൽ സാക്ഷരത മിഷന്റെ അംഗീകാരം ഏറ്റുവാങ്ങുമ്പോൾ അറിവ് നേടാൻ കാഴ്ചയോ പ്രായമോ പരിമിതിയല്ലെന്ന് മൂവരുടെയും മുഖത്ത് … Read more