കൊട്ടിക്കലാശത്തില്‍ ആവേശമായി ആര്യാടന്‍ ഷൗക്കത്ത്

കൊട്ടിക്കലാശത്തില്‍ ആവേശമായി ആര്യാടന്‍ ഷൗക്കത്ത്

നിലമ്പൂര്‍: പ്രചരണ കൊട്ടിക്കലാശത്തില്‍ നിലമ്പൂരിന്റെ ആവേശമായി ആര്യാടന്‍ ഷൗക്കത്ത്. ചെട്ടിയങ്ങാടിയിലെ പഴയ ബസ്റ്റാന്റിന് മുന്നില്‍ ആവേശതിമിര്‍പ്പിലായ പ്രവര്‍ത്തകര്‍ക്കൊപ്പം അഞ്ചരയോടെയാണ് ആര്യാടന്‍ ഷൗക്കത്തെത്തിയത്. ബാപ്പുട്ട്യാക്ക എന്ന ആര്‍പ്പുവിളികളോടെയായിരുന്നു വരവേല്‍പ്പ്. സ്ത്രീകളടക്കം നൂറുകണക്കിനാളുകളാണ് പ്രചരണ ഗാനത്തിനൊപ്പം ചുവടുവെച്ചത്. നിലമ്പൂരിന്റെ മണ്ണില്‍ ജനിച്ച് നിങ്ങള്‍ക്കൊപ്പം വളര്‍ന്ന ഞാന്‍ അവസാന ശ്വാസം വരെ ഒപ്പമുണ്ടാകുമെന്ന ഉറപ്പാണ് ഷൗക്കത്ത് നല്‍കിയത്.

യു.ഡി.എഫ്-തൃണമൂൽ കോൺഗ്രസ് സീറ്റ് ധാരണയായില്ല

നിലമ്പൂർ: തദ്ദേശ തെരഞ്ഞെടുപ്പിൽ യു.ഡി.എഫുമായി തൃണമൂൽ കോൺഗ്രസ് എവിടെയും സീറ്റ് ധാരണയായില്ല. യു.ഡി.എഫിന്‍റെ മേൽഘടകത്തിൽ നിന്നും നിർദേശം ഒന്നും ലഭിക്കാത്തതുമൂലമാണ് ടി.എം.സിയുമായി പ്രാദേശിക തലത്തിൽ സീറ്റ് വിഭജന ചർച്ച നടക്കാത്തതിന് കാരണം. നിലമ്പൂർ നിയമസഭ ഉപതെരഞ്ഞെടുപ്പിൽ തൃണമൂലിന് ഏറ്റവും കൂടുതൽ വോട്ട് ലഭിച്ച വഴിക്കടവ് ഗ്രാമപഞ്ചായത്തിൽ മാത്രമാണ് യു.ഡി.എഫിന്‍റെ പ്രാദേശിക ഘടകങ്ങളുമായി ഔദ‍്യോഗിക ചർച്ച നടന്നത്. 4600ൽ അധികം വോട്ടുകളാണ് വഴിക്കടവിൽ നിന്നും നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ പി.വി. അൻവറിന് ലഭിച്ചിരുന്നത്. വഴിക്കടവിൽ നാലുസീറ്റുകളാണ് ടി.എം.സി ആവശ‍്യപ്പെട്ടത്. മുസ് … Read more

വന്യജീവി ശല്യം തടയൽ; കരുളായിയിൽ സൗരോർജ തൂക്കുവേലി ആദ്യഘട്ട പ്രവൃത്തി തുടങ്ങി

കരുളായി: മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കാൻ കരുളായി പാലം മുതൽ മൈലമ്പാറ വരെ അഞ്ചര കിലോമീറ്റർ ദൂരത്തിൽ സൗരോർജ തൂക്കുവേലിയുടെ ആദ്യഘട്ട പ്രവൃത്തിക്ക് തുടക്കം. കരുളായി പാലം മുതൽ മൈലമ്പാറ വരെ സ്വകാര്യ ഭൂമിയിലൂടെ കിഫ്ബിയിൽ ഉൾപ്പെടുത്തി വനം വകുപ്പാണ് പദ്ധതി നടപ്പാക്കുന്നത്. പ്രധാനമായും സൗരോർജ പ്രവൃത്തി പൂർത്തീകരിക്കുന്നതോടെ പ്രധാന പ്രശ്‌നമായ കാട്ടാന ശല്യത്തിന് പൂർണമായും പരിഹാരം കാണാനാവുമെന്നാണ് പ്രതീക്ഷ. വനാതിർത്തികളിലെ സ്വകാര്യ വ്യക്തികളുടെ പറമ്പിലൂടെ വേലി സ്ഥാപിച്ച് കഴിഞ്ഞാൽ സംരക്ഷണ ചുമതല അതത് ഭൂവുടമകൾക്കും കർഷകർക്കുമായിരിക്കും. വേലിയിലൂടെ … Read more

വയോധികരെ ആക്രമിച്ച് സ്വര്‍ണമാല കവര്‍ന്ന കേസ്; സഹോദരങ്ങള്‍ അറസ്റ്റില്‍

തോമസ്,               മാത്യു എടക്കര: വയോധികരായ സ്ത്രീകളെ ആക്രമിച്ച് സ്വര്‍ണമാല കവര്‍ന്ന കേസില്‍ സഹോദരങ്ങള്‍ അറസ്റ്റില്‍. ചുങ്കത്തറ പൂക്കോട്ടുമണ്ണ അനാടത്തില്‍ തോമസ് (ജോമോന്‍ 30), അനാടത്തില്‍ മാത്യു (ജയ്‌മോന്‍ 28) എന്നിവരെയാണ് എടക്കര പൊലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച രാവിലെ എട്ടോടെ എടക്കര മെട്രോ കോംപ്ലക്‌സിന്റെ മുകള്‍ നിലയില്‍ ക്ലീനിങ് ജോലി ചെയ്യുകയായിരുന്ന കാക്കപ്പരത കുന്നപ്പള്ളി ഖദീജയുടെ (55) മാല പൊട്ടിച്ച കേസിലും, ഉച്ചക്ക് ഒന്നരയോടെ ചുങ്കത്തറ കളക്കുന്നിലെ പുതുക്കോടന്‍ … Read more

ബൈക്ക് ബസിനടിയിൽപെട്ട് റിട്ട. വനപാലകന് ദാരുണാന്ത്യം

ഹരിദാസൻ നിലമ്പൂർ: കെ.എൻ.ജി റോഡിൽ കരിമ്പുഴ പാലത്തിൽ ബൈക്ക് സ്വകാര‍്യ ബസിനടിയിൽപെട്ട് റിട്ട: ഡെപ‍്യൂട്ടി റേഞ്ച് ( ഗ്രേഡ്) ഓഫിസർ മരിച്ചു. നിലമ്പൂർ വീട്ടിക്കുത്ത് കല്ലേമ്പാടത്ത് വീട്ടിൽ ഹരിദാസൻ (65) ആണ് മരിച്ചത്. ഇന്ന് രാത്രി 7.20നാണ് അപകടം. നിലമ്പൂർ ഭാഗത്തേക്ക് വരികയായിരുന്ന ബൈക്കും ബസുമാണ് അപകടത്തിൽപെട്ടത്. ബൈക്ക് റോഡരികിൽ ഇറങ്ങിയതോടെ ഹരിദാസ് ബസിന് അടിയിലേക്ക് തെറിച്ച് വീഴുകയായിരുന്നു. ഉടൻ നിലമ്പൂർ ജില്ല ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: രതീദേവി. മക്കൾ: അഞ്ജു, അരുൺ. മൃതദേഹം … Read more

കുളിക്കുന്നതിനിടെ യുവതി കുളത്തില്‍ വീണ് മരിച്ചു

കുളത്തിൽ വീണ് മരിച്ച രജനി നിലമ്പൂര്‍: കുളിക്കുന്നതിനിടെ യുവതി കുളത്തില്‍ വീണു മരിച്ചു. മമ്പാട് പുളിക്കലോടി തൃക്കൈകുത്ത് തെയ്യത്തുംകുന്ന് എടവണ്ണ പരേതനായ ചെഞ്ചില്ലന്‍ ശങ്കരന്‍റെയും ശാന്തയുടെയും മകള്‍ രജനി(37)യാണ് മരിച്ചത്. തൃക്കൈക്കുത്ത് തെയ്യത്തുംകുന്നിലുള്ള മാതാവിന്‍റെ സഹോദരിയുടെ കൂടെയാണ് ചെറുപ്പം മുതല്‍ താമസം. വീട്ടില്‍ നിന്നും കുളത്തിലേക്ക് പോയിട്ട് ഏറെ നേരം കഴിഞ്ഞിട്ടും കാണാതായതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലില്ലാണ് കുളത്തിൽ കണ്ടെത്തിയത്. കുളത്തിനരികില്‍ വസ്ത്രങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിൽ വെള്ളത്തിനടിയില്‍ നിന്നും യുവതിയെ കണ്ടെത്തുകയായിരുന്നു. ഉടന്‍ നിലമ്പൂര്‍ … Read more