പന്താരങ്ങാടിയിൽ നിർത്തിയിട്ട ലോറിക്ക് പിന്നിൽ പിക്കപ്പ് വാനിടിച്ച് യുവാവ് മരിച്ചു

പന്താരങ്ങാടിയിൽ നിർത്തിയിട്ട ലോറിക്ക് പിന്നിൽ പിക്കപ്പ് വാനിടിച്ച് യുവാവ് മരിച്ചു

തിരൂരങ്ങാടി: നിർത്തിയിട്ട ലോറിക്ക് പിന്നിൽ മിനി പിക്കപ്പ് വാനിടിച്ച് യുവാവ് മരിച്ചു. പെരിന്തൽമണ്ണ പഴമള്ളൂർ മിനാർ കുഴി സ്വദേശി മുല്ലപ്പള്ളി അബൂബക്കറിൻ്റെ മകൻ മുഹമ്മദ് ഷാദിൽ (20) ആണ് മരിച്ചത്. വണ്ടി ഓടിച്ചിരുന്ന അബ്ദുൽ ഗഫൂറിന് പരിക്കേൽക്കുകയും ചെയ്തു. തിങ്കളാഴ്ച രാത്രി 12 മണിക്ക് ആണ് അപകടം. ചെമ്മാട് പരപ്പനങ്ങാടി റോഡിൽ പന്താരങ്ങാടി പതിനാറുങ്ങൽ വെച്ചാണ് അപകടം. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ.

ആദർശ് സ്റ്റേഷനായിട്ടും പരപ്പനങ്ങാടിയെ അവഗണിച്ച് ദീർഘദൂര ട്രെയിനുകൾ

പരപ്പനങ്ങാടി: ‘ആദർശ്’, ‘അമൃത് ഭാരത്’ പദവികളിലൂടെയുള്ള നിർമാണ ഫണ്ട് ഉപയോഗിച്ച് പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷൻ മുഖഛായ മിനുക്കുന്നുണ്ടെങ്കിലും ദീർഘദൂര യാത്രാവണ്ടികളുടെ കാര്യത്തിൽ അധികൃതർ അവഗണന തുടരുന്നു. കോഴിക്കോടിനും ഷൊർണൂരിനുമിടയിൽ ഏറ്റവും പഴക്കമുള്ളതും വരുമാനത്തിന്റെ കാര്യത്തിൽ തിരൂരിന് തൊട്ടുപിന്നിലുമുള്ള റെയിൽവേ സ്റ്റേഷനാണ് പരപ്പനങ്ങാടി. നേരത്തെ പരപ്പനങ്ങാടിയിൽ സ്റ്റോപ്പുണ്ടായിരുന്ന ഡൽഹി-എറണാകുളം മംഗള എക്സ്പ്രസ്, ഗാന്ധിധാം എക്സ്പ്രസ്സ്, വരാവൽ എക്സ്പ്രസ് എന്നിവക്ക് അനിവാര്യമായും സ്റ്റോപ് പുനഃസ്ഥാപിക്കണമെന്നാണ് ആവശ്യം. അജ്മീറിലേക്കും മറ്റും തീർഥാടനത്തിനടക്കം പോകുന്നവർ മരുസാഗർ എക്സ്പ്രസ് അടക്കം ട്രെയിനുകളിൽ കയറാൻ തിരൂരിനെയും … Read more

മഴ മാറി നിന്നതോടെ പനി വൈറലാണ്, വേണം ജാഗ്രത

മലപ്പുറം: മഴ മാറി നിന്നതോടെ കാലാവസ്ഥയിലുണ്ടായ മാറ്റത്തെ തുടർന്ന് ജില്ലയിൽ പനി അടക്കമുള്ള സാംക്രമിക രോഗങ്ങൾ വ്യാപിക്കുന്നു. ഒരാഴ്ചക്കിടെ 9019 പേരാണ് പനിക്ക് ജില്ലയിലെ വിവിധ ആശുപത്രികളിൽ ചികിത്സ തേടിയത്. 48 പേർക്ക് ഡെങ്കിപ്പനിയും 48 പേർക്ക് മഞ്ഞപ്പിത്തവും ബാധിച്ചു. ബുധനാഴ്ച മാത്രം ജില്ലയിൽ 14 പേർക്കാണ് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്. അഞ്ച് പേർക്ക് ഡെങ്കിയും സ്ഥിരീകരിച്ചു. പനി ബാധിച്ച് ബുധനാഴ്ച മാത്രം 1686 പേർ ചികിത്സ തേടി. പൂക്കോട്ടൂർ, പള്ളിക്കൽ, കൊണ്ടോട്ടി, മലപ്പുറം ബെൽറ്റിൽ മഞ്ഞപ്പിത്തം വ്യാപനം … Read more

പരപ്പനങ്ങാടിയിൽ നാലു കിലോമീറ്റർ പിറകോട്ട് നടന്നൊരു ജന്മദിന പ്രതിഷേധം

പരപ്പനങ്ങാടി: ട്രോമാകെയർ വളന്റിയറും പാലിയേറ്റിവ് പ്രവർത്തകനുമായ കെ.എം.എ. ഹാഷിം 69ാം പിറന്നാൾ നാലു കിലോമീറ്റർ പിറകോട്ട് നടന്ന് ആഘോഷിച്ചു. വിദ്യാർഥികൾക്കെതിരെ പെരുകി വരുന്ന അതിക്രമങ്ങൾ അവസാനിപ്പിക്കണമെന്ന മുദ്രാവാക്യമുയർത്തിയാണ് ജന്മദിനത്തിൽ അധികാരികളുടെ ശ്രദ്ധ ക്ഷണിച്ചത്. തന്റെ നെഞ്ചിലും പുറത്തും മുദ്രവാക്യങ്ങൾ പതിപ്പിച്ച് നടത്തിയ റിവേഴ്സ് വാക്ക് നാടിന്റെ ശ്രദ്ധ പിടിച്ചു പറ്റി. ചിറമംഗലം അങ്ങാടിയിൽ തുടങ്ങിയ പ്രതിഷേധ നടത്തം പരപ്പനങ്ങാടി മിനി പാർക്കിൽ സമാപിച്ചു. നഗരസഭാ ചെയർമാൻ പി.പി. ഷാഹുൽ ഹമീദ് ഹാഷിമിനെ പൊന്നാട അണിയിച്ചു സ്വീകരിച്ചു. വഴിയിലുടനീളം … Read more

ഖാദി നൂൽനൂൽപ്പ് കേന്ദ്രം അപകടാവസ്ഥയിൽ

വള്ളിക്കുന്ന് :ഏതുനിമിഷവും പൊളിഞ്ഞുവീഴാറായ കെട്ടിടത്തിൽ ജീവൻ പണയംവെച്ചു ജോലി ചെയ്യുന്നത് 11 തൊഴിലാളികൾ. കോഴിക്കോട് ഖാദി നൂൽനൂൽപ്പ് സർവോദയ സംഘത്തിന്റെ കീഴിൽ വള്ളിക്കുന്ന് പഞ്ചായത്തിലെ മുണ്ടിയൻക്കാവ് പറമ്പിൽ പ്രവർത്തിക്കുന്ന ഖാദി നൂൽനൂൽപ്പ് കേന്ദ്രമാണ് അപകടവസ്ഥയിൽ തുടരുന്നത്. 45 വർഷത്തിലധികം പഴക്കമുള്ള കെട്ടിടത്തിലാണ് കേന്ദ്രം പ്രവർത്തിക്കുന്നത്. രണ്ട് വർഷത്തിലേറെയായി കെട്ടിടത്തിന്റെ അവസ്ഥ ഏറെ പരിതാപകരമാണ്. കഴുക്കോലുകളെല്ലാം ദ്രവിച്ചു കെട്ടിടത്തിന്റെ മേൽക്കൂര താഴ്ന്ന് തൂങ്ങിയിരിക്കുകയാണ്. മഴപെയ്യുമ്പോൾ വെള്ളം കെട്ടിടത്തിനുള്ളിലേക്ക് എത്തുന്നുണ്ട്. ചോർന്നൊലിക്കുന്ന കെട്ടിടത്തിൽ ഭീതിയോടെയാണ് തൊഴിലാളികൾ ജോലി ചെയ്യുന്നത്. മഴ … Read more

വള്ളിക്കുന്ന് മണ്ഡലത്തിൽ നടപ്പാക്കുന്ന നാട്ടരങ്ങ് പദ്ധതിയുടെ നിർമാണപ്രവർത്തനങ്ങൾ പുനരാരംഭിച്ചു

വള്ളിക്കുന്ന്: ‘മാനവീയം’ മാതൃകയില്‍ വള്ളിക്കുന്ന് മണ്ഡലത്തിൽ നടപ്പാക്കുന്ന നാട്ടരങ്ങ് പദ്ധതിയുടെ നിർമാണപ്രവർത്തനങ്ങൾ പുനരാരംഭിച്ചു. വള്ളിക്കുന്ന് പഞ്ചായത്തിലെ അത്താണിക്കലിലാണ് പദ്ധതി നടപ്പാക്കാൻ 20 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ച്‌ മാസങ്ങൾക്ക് മുമ്പ് പ്രവർത്തനം ആരംഭിച്ചത്. ജില്ലയിൽ ആദ്യമായി നടപ്പാക്കുന്ന പദ്ധതി സാംസ്കാരിക വകുപ്പാണ് ഏറ്റെടുത്ത് നടത്തുക. തലസ്ഥാന നഗരിയിലെ സാംസ്കാരിക ഇടനാഴിയായ മാനവീയം വീഥിയുടെ മാതൃകയില്‍ ഗ്രാമങ്ങളിലും ചെറുപട്ടണങ്ങളിലും കലാവതരണത്തിനും കലാകാര കൂട്ടായ്മകള്‍ക്കുമായി സാംസ്കാരിക വകുപ്പ് സൗകര്യപ്രദമായ പാതയോരം കണ്ടെത്തിയാണ് നാട്ടരങ്ങ് നിര്‍മിക്കുന്നത്. പദ്ധതിയുടെ നിർവഹണ ചുമതല ഹാബിറ്റേറ്റിനാണ്. … Read more