നാളെ അര്‍ധരാത്രി മുതല്‍ ട്രോളിങ് നിരോധനം; തീരത്തിന് 52 നാൾ ഇനി വറുതിയുടെ നാളുകൾ

നാളെ അര്‍ധരാത്രി മുതല്‍ ട്രോളിങ് നിരോധനം; തീരത്തിന് 52 നാൾ ഇനി വറുതിയുടെ നാളുകൾ

പൊന്നാനി: ഇനിയുള്ള 52 ദിവസക്കാലം ബോട്ടുകളിൽ എൻജിന്റെ താളം നിലക്കുന്നതോടെ മത്സ്യ ബന്ധന മേഖല നിശ്ചലമാകും. ജൂൺ ഒമ്പതിന് അർധരാത്രി മുതൽ ആരംഭിക്കുന്ന ട്രോളിങ് നിരോധനത്തിന്‍റെ ഭാഗമായി മത്സ്യബന്ധനത്തിനുപോകുന്ന സംസ്ഥാനത്തെ 10,000ഓളം ബോട്ടുകൾ കരക്കടുപ്പിക്കുമ്പോൾ മീൻപിടിത്തം ആശ്രയിച്ച് കഴിയുന്ന കുടുംബങ്ങളുടെ ജീവിതം താളം തെറ്റും. ഒമ്പതിന് അർധരാത്രി മുതലുള്ള 52 ദിവസം മത്സ്യത്തൊഴിലാളികൾക്ക് പട്ടിണിക്കാലമാണ്. മുൻവർഷങ്ങളിൽ 47 ദിവസമാണ് ട്രോളിങ് നിരോധന കാലയളവെങ്കിൽ രണ്ട് വർഷമായി ഇത് 52 ദിവസമാണ്. ട്രോളിങ് നിരോധനത്തിനുപകരം മത്സ്യം പിടിക്കുന്നതിന് നിയന്ത്രണമാണ് വേണ്ടതെന്നാണ് … Read more

പന്താരങ്ങാടിയിൽ നിർത്തിയിട്ട ലോറിക്ക് പിന്നിൽ പിക്കപ്പ് വാനിടിച്ച് യുവാവ് മരിച്ചു

പന്താരങ്ങാടിയിൽ നിർത്തിയിട്ട ലോറിക്ക് പിന്നിൽ പിക്കപ്പ് വാനിടിച്ച് യുവാവ് മരിച്ചു

തിരൂരങ്ങാടി: നിർത്തിയിട്ട ലോറിക്ക് പിന്നിൽ മിനി പിക്കപ്പ് വാനിടിച്ച് യുവാവ് മരിച്ചു. പെരിന്തൽമണ്ണ പഴമള്ളൂർ മിനാർ കുഴി സ്വദേശി മുല്ലപ്പള്ളി അബൂബക്കറിൻ്റെ മകൻ മുഹമ്മദ് ഷാദിൽ (20) ആണ് മരിച്ചത്. വണ്ടി ഓടിച്ചിരുന്ന അബ്ദുൽ ഗഫൂറിന് പരിക്കേൽക്കുകയും ചെയ്തു. തിങ്കളാഴ്ച രാത്രി 12 മണിക്ക് ആണ് അപകടം. ചെമ്മാട് പരപ്പനങ്ങാടി റോഡിൽ പന്താരങ്ങാടി പതിനാറുങ്ങൽ വെച്ചാണ് അപകടം. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ.

ആദർശ് സ്റ്റേഷനായിട്ടും പരപ്പനങ്ങാടിയെ അവഗണിച്ച് ദീർഘദൂര ട്രെയിനുകൾ

പരപ്പനങ്ങാടി: ‘ആദർശ്’, ‘അമൃത് ഭാരത്’ പദവികളിലൂടെയുള്ള നിർമാണ ഫണ്ട് ഉപയോഗിച്ച് പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷൻ മുഖഛായ മിനുക്കുന്നുണ്ടെങ്കിലും ദീർഘദൂര യാത്രാവണ്ടികളുടെ കാര്യത്തിൽ അധികൃതർ അവഗണന തുടരുന്നു. കോഴിക്കോടിനും ഷൊർണൂരിനുമിടയിൽ ഏറ്റവും പഴക്കമുള്ളതും വരുമാനത്തിന്റെ കാര്യത്തിൽ തിരൂരിന് തൊട്ടുപിന്നിലുമുള്ള റെയിൽവേ സ്റ്റേഷനാണ് പരപ്പനങ്ങാടി. നേരത്തെ പരപ്പനങ്ങാടിയിൽ സ്റ്റോപ്പുണ്ടായിരുന്ന ഡൽഹി-എറണാകുളം മംഗള എക്സ്പ്രസ്, ഗാന്ധിധാം എക്സ്പ്രസ്സ്, വരാവൽ എക്സ്പ്രസ് എന്നിവക്ക് അനിവാര്യമായും സ്റ്റോപ് പുനഃസ്ഥാപിക്കണമെന്നാണ് ആവശ്യം. അജ്മീറിലേക്കും മറ്റും തീർഥാടനത്തിനടക്കം പോകുന്നവർ മരുസാഗർ എക്സ്പ്രസ് അടക്കം ട്രെയിനുകളിൽ കയറാൻ തിരൂരിനെയും … Read more

മഴ മാറി നിന്നതോടെ പനി വൈറലാണ്, വേണം ജാഗ്രത

മലപ്പുറം: മഴ മാറി നിന്നതോടെ കാലാവസ്ഥയിലുണ്ടായ മാറ്റത്തെ തുടർന്ന് ജില്ലയിൽ പനി അടക്കമുള്ള സാംക്രമിക രോഗങ്ങൾ വ്യാപിക്കുന്നു. ഒരാഴ്ചക്കിടെ 9019 പേരാണ് പനിക്ക് ജില്ലയിലെ വിവിധ ആശുപത്രികളിൽ ചികിത്സ തേടിയത്. 48 പേർക്ക് ഡെങ്കിപ്പനിയും 48 പേർക്ക് മഞ്ഞപ്പിത്തവും ബാധിച്ചു. ബുധനാഴ്ച മാത്രം ജില്ലയിൽ 14 പേർക്കാണ് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്. അഞ്ച് പേർക്ക് ഡെങ്കിയും സ്ഥിരീകരിച്ചു. പനി ബാധിച്ച് ബുധനാഴ്ച മാത്രം 1686 പേർ ചികിത്സ തേടി. പൂക്കോട്ടൂർ, പള്ളിക്കൽ, കൊണ്ടോട്ടി, മലപ്പുറം ബെൽറ്റിൽ മഞ്ഞപ്പിത്തം വ്യാപനം … Read more

പരപ്പനങ്ങാടിയിൽ നാലു കിലോമീറ്റർ പിറകോട്ട് നടന്നൊരു ജന്മദിന പ്രതിഷേധം

പരപ്പനങ്ങാടി: ട്രോമാകെയർ വളന്റിയറും പാലിയേറ്റിവ് പ്രവർത്തകനുമായ കെ.എം.എ. ഹാഷിം 69ാം പിറന്നാൾ നാലു കിലോമീറ്റർ പിറകോട്ട് നടന്ന് ആഘോഷിച്ചു. വിദ്യാർഥികൾക്കെതിരെ പെരുകി വരുന്ന അതിക്രമങ്ങൾ അവസാനിപ്പിക്കണമെന്ന മുദ്രാവാക്യമുയർത്തിയാണ് ജന്മദിനത്തിൽ അധികാരികളുടെ ശ്രദ്ധ ക്ഷണിച്ചത്. തന്റെ നെഞ്ചിലും പുറത്തും മുദ്രവാക്യങ്ങൾ പതിപ്പിച്ച് നടത്തിയ റിവേഴ്സ് വാക്ക് നാടിന്റെ ശ്രദ്ധ പിടിച്ചു പറ്റി. ചിറമംഗലം അങ്ങാടിയിൽ തുടങ്ങിയ പ്രതിഷേധ നടത്തം പരപ്പനങ്ങാടി മിനി പാർക്കിൽ സമാപിച്ചു. നഗരസഭാ ചെയർമാൻ പി.പി. ഷാഹുൽ ഹമീദ് ഹാഷിമിനെ പൊന്നാട അണിയിച്ചു സ്വീകരിച്ചു. വഴിയിലുടനീളം … Read more

ഖാദി നൂൽനൂൽപ്പ് കേന്ദ്രം അപകടാവസ്ഥയിൽ

വള്ളിക്കുന്ന് :ഏതുനിമിഷവും പൊളിഞ്ഞുവീഴാറായ കെട്ടിടത്തിൽ ജീവൻ പണയംവെച്ചു ജോലി ചെയ്യുന്നത് 11 തൊഴിലാളികൾ. കോഴിക്കോട് ഖാദി നൂൽനൂൽപ്പ് സർവോദയ സംഘത്തിന്റെ കീഴിൽ വള്ളിക്കുന്ന് പഞ്ചായത്തിലെ മുണ്ടിയൻക്കാവ് പറമ്പിൽ പ്രവർത്തിക്കുന്ന ഖാദി നൂൽനൂൽപ്പ് കേന്ദ്രമാണ് അപകടവസ്ഥയിൽ തുടരുന്നത്. 45 വർഷത്തിലധികം പഴക്കമുള്ള കെട്ടിടത്തിലാണ് കേന്ദ്രം പ്രവർത്തിക്കുന്നത്. രണ്ട് വർഷത്തിലേറെയായി കെട്ടിടത്തിന്റെ അവസ്ഥ ഏറെ പരിതാപകരമാണ്. കഴുക്കോലുകളെല്ലാം ദ്രവിച്ചു കെട്ടിടത്തിന്റെ മേൽക്കൂര താഴ്ന്ന് തൂങ്ങിയിരിക്കുകയാണ്. മഴപെയ്യുമ്പോൾ വെള്ളം കെട്ടിടത്തിനുള്ളിലേക്ക് എത്തുന്നുണ്ട്. ചോർന്നൊലിക്കുന്ന കെട്ടിടത്തിൽ ഭീതിയോടെയാണ് തൊഴിലാളികൾ ജോലി ചെയ്യുന്നത്. മഴ … Read more