താനൂർ ലഹരിമരുന്ന് കേസ്: നാല് പ്രതികൾക്ക് ജാമ്യം

താനൂർ കസ്റ്റഡി മരണ ആരോപണത്തിന് അടിസ്ഥാനമായ ലഹരിമരുന്ന് കേസിലെ നാല് പ്രതികൾക്ക് ഹൈകോടതി ജാമ്യം അനുവദിച്ചു. പൊലീസ് കസ്റ്റഡിയിൽ മരിച്ച താമിർ ജിഫ്രിക്കൊപ്പം അറസ്റ്റിലായ മലപ്പുറം സ്വദേശികളായ മൻസൂർ, ആബിദ്, ജാബിർ, കെ.ടി. മുഹമ്മദ് എന്നിവർക്കാണ് ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. ആഗസ്റ്റ് ഒന്നിന് പുലർച്ചയാണ് താമിർ ജിഫ്രിയടക്കമുള്ള പ്രതികളെ താനൂർ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികളിൽനിന്ന് എം.ഡി.എം.എ കണ്ടെടുത്തതായും പൊലീസ് പറഞ്ഞിരുന്നു. താമിർ ജിഫ്രി പൊലീസ് കസ്റ്റഡിയിൽ മരിച്ചു. കസ്റ്റഡിയിൽ മർദനമേറ്റതിനെത്തുടർന്നാണ് … Read more

ബസ് ജീവനക്കാരെയും യാത്രക്കാരെയും മർദിച്ചതായി പരാതി

ബസ് ജീവനക്കാരെയും യാത്രക്കാരെയും മർദിച്ചതായി പരാതി

ചങ്ങരംകുളം: സംസ്ഥാന പാതയിൽ ചങ്ങരംകുളം ഹൈവേ ജങ്ഷനിൽ ബസ് ജീവനക്കാരെയും യാത്രക്കാരെയും മറ്റൊരു വാഹനത്തിലെത്തിയവർ മർദിച്ചതായി പരാതി. തൃശൂർ -കോഴിക്കോട് റൂട്ടിലോടുന്ന ബസ് ഞായറാഴ്ച വൈകീട്ട് നാലിന് ചങ്ങരംകുളത്ത് എത്തിയപ്പോഴാണ് സംഭവം. പള്ളിക്കര സ്വദേശികളുടെ കാറ് ബസുമായി ഉരസിയതിനെ തുടർന്നാണ് സംഭവം. ബസിനെ മറി കടന്ന് മറ്റൊരു വാഹനത്തിൽ എത്തിയവർ ബസ് ജീവനക്കാരുമായി തർക്കമുണ്ടാവുകയും പിന്നീട് മർദിക്കുകയും ചെയ്തതായി ദൃക്സാക്ഷികൾ പറയുന്നു. ഈ സംഭവം വിഡിയോയിൽ പകർത്തി എന്നാരോപിച്ച് തങ്ങളെയും മർദിച്ചതായി യാത്രക്കാരായ സ്ത്രീയും കൂടെയുള്ള യുവാവും … Read more

ജൽ ജീവൻ മിഷൻ പദ്ധതി; കുടിവെള്ള പൈപ്പുകൾ സ്ഥാപിക്കൽ തുടങ്ങി

കരുളായി: ജൽ ജീവൻ മിഷൻ ഗാർഹിക കുടിവെള്ള പദ്ധതിക്കായുള്ള കുഴൽ സ്ഥാപിക്കൽ പ്രവൃത്തിക്ക് കരുളായി പഞ്ചായത്തിൽ തുടക്കമായി. കരുളായി, അമരമ്പലം, ചോക്കാട്, മൂത്തേടം പഞ്ചായത്തുകളെ കോർത്തിണക്കിയാണ് പദ്ധതി നടപ്പാക്കുന്നത്. 362 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. മൂത്തേടം, കരുളായി, അമരമ്പലം പഞ്ചായത്തുകളിൽ കുടിവെള്ള കുഴലുകൾ സ്ഥാപിക്കുന്ന ജോലികൾ ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു. ചാലിയാറിൽ പദ്ധതിക്കായുള്ള കിണർ നിർമാണവും നടക്കുന്നുണ്ട്. പദ്ധതിയുടെ ജല സംഭരണി സ്ഥാപിക്കാനായി ചെട്ടിയിൽ കണ്ടെത്തിയ ഒന്നര ഏക്കർ സ്ഥലം ഏറ്റെടുക്കുന്നതിന്റെ നടപടി പൂർത്തിയാക്കാനുണ്ട്. ഭൂ ഉടമ … Read more

എടവണ്ണപ്പാറ ടൗണിലെ കൈയേറ്റം; ഒരാഴ്ചക്കുള്ളിൽ പൊളിച്ചുനീക്കാൻ തീരുമാനം

എടവണ്ണപ്പാറ: ടൗണില്‍ ഗതാഗത സുരക്ഷ ക്രമീകരണത്തിന്റെ ഭാഗമായി പഞ്ചായത്ത് ട്രാഫിക് റെഗുലേറ്ററി കമ്മിറ്റിയുടെ അവസാനഘട്ട സംയുക്ത യോഗം എടവണ്ണപ്പാറയൽ നടന്നു. അനധികൃതമായി ഇറക്കിക്കെട്ടിയതും കൈയേറിയതുമായ സ്ഥലങ്ങള്‍ ഒക്ടോബര്‍ ഒന്നിനു മുമ്പ് പൊളിച്ചുനീക്കാന്‍ തീരുമാനിച്ചു. കൈയേറ്റങ്ങള്‍ പൊളിച്ചുനീക്കുന്നതിനുള്ള നോട്ടീസ് സമയപരിധി അവസാനിച്ചതിനെ തുടര്‍ന്നാണ് സംയുക്തയോഗം ചേര്‍ന്നത്. ജങ്ഷനില്‍നിന്നുള്ള നാല് റോഡുകളിലും തെരുവുകച്ചവടങ്ങള്‍ക്ക് പരിധി നിശ്ചയിച്ച് പഞ്ചായത്ത് സൂചന ബോര്‍ഡ് സ്ഥാപിക്കും. വ്യാപാരികള്‍ പരിധിവിട്ട് ഇറക്കി ചെയ്യുന്ന കച്ചവടങ്ങള്‍ കെട്ടിടത്തിന്റെ ഉള്ളിലേക്ക് കയറ്റിവെക്കാമെന്നും, അനധികൃതമായി ഇറക്കിക്കെട്ടിയ നിര്‍മിതികള്‍ കെട്ടിട ഉടമകള്‍ … Read more

നിയന്ത്രണം വിട്ട ടിപ്പർ ലോറി ബസിലിടിച്ച് മറിഞ്ഞു; രണ്ടുപേർക്ക് പരിക്ക്

വളാഞ്ചേരി: നിയന്ത്രണം വിട്ട ടിപ്പർ ലോറി സ്വകാര്യ ബസിലിടിച്ച് മറിഞ്ഞ് രണ്ട് പേർക്ക് നിസ്സാര പരിക്കേറ്റു. വളാഞ്ചേരിയിൽനിന്ന് കരേക്കാട് ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസും മാവണ്ടിയൂരിൽ നിന്നും പൊന്നാനി ഭാഗത്തേക്ക് പോവുകയായിരുന്ന ടിപ്പർ ലോറിയുമാണ് ഇടിച്ചത്. നിയന്ത്രണംവിട്ട ലോറി കയറ്റം കയറി വരികയായിരുന്ന ബസിൽ തട്ടി. വലിയ ദുരന്തം ഒഴിവാക്കാൻ സമീപത്തെ ഒഴിഞ്ഞ പറമ്പിലേക്ക് ഓടിച്ച് കയറ്റുവാനുള്ള ശ്രമത്തിനിടയിൽ ലോറി വൈദ്യുതി തൂണിലും മതിലിലും ഇടിച്ച് മറിയുകയായിരുന്നു. ലോറി ഡ്രൈവർക്കും അപകടകരമായ രീതിയിൽ ലോറി വരുന്നതു കണ്ട് … Read more

മൂക്കുതല സ്കൂളിൽ കെട്ടിട നിർമാണത്തിന് തുടക്കം

ചങ്ങരംകുളം: മൂക്കുതല പി.സി.എൻ.ജി.എച്ച്.എസ്.എസിൽ പുതിയ കെട്ടിട നിർമാണ പ്രവൃത്തികൾക്ക് തുടക്കം കുറിച്ചു. ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലായി രണ്ട് കോടി ചെലവിലാണ് കെട്ടിടങ്ങൾ ഒരുങ്ങുന്നത്. അടിത്തറയുടെ നിർമാണമാണ് ആരംഭിച്ചത്. എം.എൽ.എ ഫണ്ടിൽനിന്ന് ഒരു കോടി രൂപ ചെലവിൽ നിർമിക്കുന്ന ഹൈസ്‌കൂൾ വിഭാഗം കെട്ടിടത്തിന് നാല് ക്ലാസ് മുറികൾ, ശുചിമുറികൾ ഉൾപ്പെടെ 3785 ചതുരശ്ര മീറ്റർ വിസ്തീർണമാണുള്ളത്. പ്ലാൻ ഫണ്ടിൽനിന്ന് ഒരു കോടി രൂപ ചെലവഴിച്ച് ഇരുനിലകളിലായി നിർമിക്കുന്ന ഹയർ സെക്കൻഡറി സ്‌കൂൾ കെട്ടിടത്തിന് ഇരു നിലകളിലായി ലാബ്, … Read more