കാമുകനെ കാണാൻ എല്ലാദിവസവും രാത്രി ഗ്രാമത്തിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ച് പെൺകുട്ടി; പരിഹാരമായത് വിവാഹം

കാമുകനെ കാണാൻ  എല്ലാദിവസവും രാത്രി ഗ്രാമത്തിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ച് പെൺകുട്ടി; പരിഹാരമായത് വിവാഹം

കാമുകനെ കാണുന്നതിനു വേണ്ടി ദിവസങ്ങളോളം രാത്രിയിൽ ഗ്രാമത്തിലെ വൈദ്യുതിബന്ധം വിച്ഛേദിച്ച് പെൺകുട്ടി. ബിഹാറിലെ ബെട്ടിയ ഗ്രാമത്തിലാണു സംഭവം. കാമുകനായ രാജ്കുമാറിനെ കാണുന്നതിനായാണ് പ്രീതി രാത്രിയിൽ സ്ഥിരമായി ഗ്രാമത്തിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചത്. യുവതിയെയും യുവാവിനെയും ഒരുദിവസം നാട്ടുകാർ പിടികൂടിയതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. ഇരുവരും തമ്മിലുള്ള പ്രണയബന്ധം വ്യക്തമായതോടെ വിവാഹം നടത്താന്‍ തീരുമാനിക്കുകയായിരുന്നു. പ്രീതിയും രാജ്കുമാറും തമ്മിലുള്ള ബന്ധം പടിഞ്ഞാറൻ ചമ്പാരനിലെ രണ്ടുഗ്രാമങ്ങൾ തമ്മിൽ തർക്കത്തിലേക്കു വഴിവച്ചിരുന്നു. സ്ഥിരമായി വൈദ്യുതി മുടങ്ങുന്നത് ഗ്രാമവാസികളെ അസ്വസ്ഥരാക്കി. വൈദ്യുതി മുടങ്ങുന്നതിന്റെ … Read more

മൂന്നക്ക എഴുത്തു ലോട്ടറി: പൊന്നാനിയിൽ രണ്ടുപേർ അറസ്റ്റിൽ

മൂന്നക്ക എഴുത്തു ലോട്ടറി: പൊന്നാനിയിൽ രണ്ടുപേർ അറസ്റ്റിൽ

പൊന്നാനി: സർക്കാർ ലോട്ടറിക്ക് സമാന്തരമായി മൂന്നക്ക എഴുത്തു ലോട്ടറി നടത്തിയ യുവാക്കളെ പൊന്നാനി പൊലീസ് പിടികൂടി. പൊന്നാനി കൊടക്കാട് ഹരിനാരായണൻ (25) , നെല്ലിക്കോട്ട് സജീവ് (34) എന്നിവരാണ് അറസ്റ്റിലായത്. പൊന്നാനി ചമ്രവട്ടത്ത് ലോട്ടറി കടയുടെ മറവിലാണ് ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലവുമായി ബന്ധപ്പെടുത്തിയുള്ള  ഇടപാട് നടന്നിരുന്നത്. ആളുകൾ ആവശ്യപ്പെടുന്ന മൂന്നക്ക നമ്പറുകൾ രേഖപ്പെടുത്തി ഒരു നമ്പറിന് 20 രൂപ വീതം ഈടാക്കും. തുടർന്ന് അതത് ദിവസം സംസ്ഥാന ഭാഗ്യക്കുറിയുടെ സമ്മാനം ലഭിക്കുന്ന ടിക്കറ്റിന്റെ അവസാന മൂന്നക്ക … Read more

താനൂരിൽ അനധികൃത മദ്യ, മയക്കുമരുന്നു കച്ചവടക്കാർക്കും എഴുത്തുലോട്ടറി നടത്തിപ്പുകാർക്കുമായി വല വിരിച്ച് പോലീസ് ;40 പേർ പിടിയിൽ

താനൂരിൽ അനധികൃത മദ്യ, മയക്കുമരുന്നു കച്ചവടക്കാർക്കും എഴുത്തുലോട്ടറി നടത്തിപ്പുകാർക്കുമായി വല വിരിച്ച് പോലീസ് ;40 പേർ പിടിയിൽ

താനൂർ: താനൂരിൽ അനധികൃത മദ്യ, മയക്കുമരുന്നു കച്ചവടക്കാർക്കും എഴുത്തുലോട്ടറി നടത്തിപ്പുകാർക്കുമായി വല വിരിച്ച് പൊലീസ്. താനൂർ പൊലീസ് കഴിഞ്ഞദിവസം നടത്തിയ പ്രത്യേക ഓപറേഷനിൽ 40 പേർ പിടിയിലായി. താനൂർ ഡിവൈ.എസ്.പി വി.വി. ബെന്നി, എ.എസ്.പി കെ.എസ്. ഷഹൻഷാ, ഇൻസ്‌പെക്ടർ ജീവൻ ജോർജ് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ താനൂരിൽ നിരവധി കേസുകളിലായി നാൽപതോളം പ്രതികളാണ് വലയിലായത്. താനൂർ റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്നും എം.ഡി.എം.എയുമായി ഒരാളെ പിടികൂടി. താനാളൂർ പകര തേക്കുംകാട്ടിൽ അബ്ദുൽ ഗഫൂറിനെയാണ് (35) 5.30 ഗ്രാം … Read more

ദേശീയപാതക്കായി മണ്ണെടുത്ത കുഴിയിൽ വാഹനം മറിഞ്ഞു

ദേശീയപാതക്കായി മണ്ണെടുത്ത കുഴിയിൽ വാഹനം മറിഞ്ഞു

മലപ്പുറം: ദേശീയപാത നിർമാണത്തിനായി മണ്ണെടുത്ത കുഴിയിലേക്ക് വാഹനം മറിഞ്ഞുണ്ടായ അപകടത്തിൽ ഒരു കുടുംബത്തിലെ അഞ്ച് പേർക്ക് പരിക്കേറ്റു. കരുനാഗപ്പള്ളി സ്വദേശി അഷ്റഫിനും ഭാര്യക്കും മൂന്ന് മക്കൾക്കുമാണ് പരിക്കേറ്റത്. ഇവരെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഷ്റഫിന്‍റെ ഭാര്യയുടെ വയറ്റിൽ രക്തം കട്ടപിടിച്ചിട്ടുണ്ട്. രണ്ട് കുട്ടികളുടെ കാലിന് ഒടിവുണ്ട്. പുലർച്ചെ മലപ്പുറം വെളിയങ്കോട് ആയിരുന്നു അപകടം. മൂന്നു മീറ്ററോളം താഴ്ചയിലേക്കാണ് വാഹനം മറിഞ്ഞത്. കുഴിക്ക് സമീപം അപകട മുന്നറിയിപ്പ് ബോർഡ് തെറ്റായ ദിശയിലേക്കാണ് സ്ഥാപിച്ചിരുന്നതെന്നും ഇതാണ് അപകടത്തിന് കാരണമായതെന്നും … Read more

കൽപകഞ്ചേരിയിൽ എം.ഡി.എം.എയുമായി യുവാവ് പിടിയിൽ

കൽപകഞ്ചേരിയിൽ എം.ഡി.എം.എയുമായി യുവാവ് പിടിയിൽ

കൽപകഞ്ചേരി: എം.ഡി.എം.എയും കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. താനാളൂർ സ്വദേശി ഒരിക്കലപ്പറമ്പിൽ ഫഹദ് മോനെയാണ് (36) കൽപകഞ്ചേരി പൊലീസ് ഇൻസ്പെക്ടർ കെ. നൗഫൽ അറസ്റ്റ് ചെയ്തത്. രഹസ്യവിവരത്തെ തുടർന്ന് കടുങ്ങാത്തുകുണ്ട് മാമ്പ്രയിലാണ് പ്രതിയെ പിടികൂടിയത്. നാല് ഗ്രാം എം.ഡി.എം.എയും 8.5 ഗ്രാം കഞ്ചാവും കണ്ടെടുത്തു. ലഹരികടത്ത് സംഘത്തിലെ കണ്ണിയായ ഇയാൾക്ക് എം.ഡി.എം.എ എത്തിക്കുന്നവരെപ്പറ്റി അന്വേഷണം നടത്തുകയാണെന്ന് പൊലീസ് പറഞ്ഞു. പൊലീസുദ്യോഗസ്ഥരായ തോമസ്, ജിജോ, സുരേഷ്, വിനീഷ് എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

എടക്കര ദുര്‍ഗ ഭഗവതി ക്ഷേത്രത്തില്‍ മോഷണം നടത്തിയ കേസില്‍ യുവാവ് പിടിയില്‍

എടക്കര ദുര്‍ഗ ഭഗവതി ക്ഷേത്രത്തില്‍ മോഷണം നടത്തിയ കേസില്‍ യുവാവ് പിടിയില്‍

എടക്കര: എടക്കര ദുര്‍ഗ ഭഗവതി ക്ഷേത്രത്തില്‍ മോഷണം നടത്തിയ കേസില്‍ യുവാവ് പിടിയില്‍. വഴിക്കടവ് കമ്പളക്കല്ല് തോരുക്കുന്ന് സ്വദേശി കുന്നുമ്മല്‍ സൈനുല്‍ ആബിദാണ് (39) എടക്കര പൊലീസിന്റെ പിടിയിലായത്. ജൂണ്‍ 16ന് പുലര്‍ച്ചെ ക്ഷേത്രത്തിന്റെ ചുറ്റമ്പലത്തിന്റെ വാതില്‍ പൊളിച്ച് അകത്തുകയറി ഭണ്ഡാരങ്ങളില്‍ നിന്ന് പതിനായിരം രൂപ കവര്‍ന്ന കേസിലാണ് ഇയാള്‍ പിടിയിലായത്. കാളികാവ് മരുതങ്ങാട് അയ്യപ്പക്ഷേത്രത്തിലും സമാനരീതിയില്‍ മോഷണം നടത്തിയതിന് കാളികാവ് ഇന്‍സ്‌പെക്ടര്‍ ശശിധരന്‍ പിള്ള, എടക്കര ഇന്‍സ്‌പെക്ടര്‍ എന്‍.ബി. ഷൈജു, എസ്.ഐ കൃഷ്ണകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ … Read more