ടയർ പഞ്ചറായതിനെ തുടർന്ന് പാചക വാതക ടാങ്കർ തട്ടുകടയിലേക്ക് ഇടിച്ചുകയറി

താനൂർ: വലിയപാടത്ത് ടയർ പഞ്ചറായതിനെ തുടർന്ന് പാചക വാതക ടാങ്കർ തട്ടുകടയിലേക്ക് ഇടിച്ചുകയറി. ചൊവ്വാഴ്ച രാത്രി 1.45നാണ് സംഭവം. തട്ടുകടയിൽ ആളുകൾ കുറവായിരുന്നതിനാലും ഉള്ളവർ ഓടിമാറിയതിനാലും ദുരന്തം ഒഴിവായി. താനൂരിൽനിന്നും തിരൂർനിന്നും അഗ്നിരക്ഷസേന എത്തി ടാങ്കർ പരിശോധിച്ച് വാതക ചോർച്ച ഇല്ലെന്ന് ഉറപ്പുവരുത്തി. ഐ.ഒ.സിയിൽനിന്ന് സേഫ്റ്റി മാനേജറും സ്ഥലത്തെത്തി. രാവിലെയോടെ ക്രെയിൻ ഉപയോഗിച്ച് ടാങ്കർ സുരക്ഷിതമായി അപകടസ്ഥലത്തുനിന്ന് മാറ്റി. താനൂർ ഫയർ സ്റ്റേഷനിലെ അസി. സ്റ്റേഷൻ ഓഫിസർ ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിൽ സീനിയർ ഫയർ ഓഫിസർ സതീഷ് കുമാർ, … Read more

താനൂർ ബ്ലോക്ക് ജങ്ഷൻ പാലം പുനർനിർമാണത്തിന് ഭരണാനുമതി

താനൂർ ബ്ലോക്ക് ജങ്ഷൻ പാലം പുനർനിർമാണത്തിന് ഭരണാനുമതി

താനൂർ: താനൂരിൽനിന്ന് തീരദേശ ഹൈവെയിലേക്കും ഫിഷിങ് ഹാർബർ, വിനോദ സഞ്ചാര കേന്ദ്രമായ ഒട്ടുംപുറം തൂവൽതീരം എന്നിവിടങ്ങളിലേക്കുമെത്താനുള്ള പ്രധാന പാലമായ താനൂർ ബ്ലോക്ക് ജങ്ഷൻ പാലം പുനർനിർമാണത്തിന് ഭരണാനുമതിയായി. നിലവിൽ ഒട്ടേറെ വാഹനങ്ങൾ കടന്നുപോകുന്ന പാലത്തിന് വീതി കുറവാണെന്നത് കണക്കിലെടുത്താണ് പുനർനിർമിക്കുന്നത്. താനൂർ ജങ്ഷനിൽനിന്ന് തീരദേശത്തേക്കുള്ള പ്രധാന പാലമായിരുന്ന ബ്രിട്ടീഷുകാർ നിർമിച്ച താനൂർ അങ്ങാടിപ്പാലത്തിന്റെ പുനർനിർമാണത്തിന് അനുവദിച്ചിരുന്ന ഫിഷിങ് ഹാര്‍ബര്‍ പാലം പദ്ധതി പ്രായോഗികമായി നടപ്പാക്കാനാകാതെ വന്നതോടെ പകരമായാണ് ഈ പദ്ധതി പരിഗണിക്കാന്‍ തീരുമാനിച്ചത്. തീരദേശ ഹൈവെയുടെ നിർമാണം … Read more

താനൂർ കസ്റ്റഡി കൊലപാതകം: പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

മലപ്പുറം: താനൂർ കസ്റ്റഡി കൊലപാതക കേസിൽ പ്രതി ചേർക്കപ്പെട്ട നാല് പൊലീസ് ഉദ്യോഗസ്ഥരുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി ബുധനാഴ്ച പരിഗണിക്കും. ബുധനാഴ്ച രാവിലെ 11ഓടെ മഞ്ചേരി ജില്ല സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുക. അഡ്വ. ശ്രീധരൻ നായരാണ് പൊലീസ് ഉദ്യോഗസ്ഥർക്കായി ഹാജരാകുന്നതെന്നാണ് വിവരം. സെപ്റ്റംബർ അഞ്ചിനാണ് ഒന്നാംപ്രതി താനൂര്‍ സ്റ്റേഷനിലെ എസ്‌.സി.പി.ഒ ജിനേഷ്, രണ്ടാം പ്രതി പരപ്പനങ്ങാടി സ്റ്റേഷനിലെ സി.പി.ഒ ആല്‍ബിന്‍ അഗസ്റ്റിന്‍, മൂന്നാം പ്രതി കല്‍പകഞ്ചേരി സ്റ്റേഷനിലെ സി.പി.ഒ അഭിമന്യൂ, നാലാം പ്രതി തിരൂരങ്ങാടി സ്റ്റേഷനിലെ … Read more

തിരൂരിൽ ബസ് സ്റ്റാൻഡിന് സമീപത്തെ തുണിക്കടയുടെ ഗോഡൗണിൽ തീപിടിത്തം

തിരൂർ: ബസ് സ്റ്റാൻഡിന് സമീപത്തെ ചില്ല ലേഡീസ് ആൻഡ് വെസ്റ്റേണ്‍ ഔട്ട് ലെറ്റിന്‍റെ ഗോഡൗണിൽ തീപിടിത്തം. ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം. തുവ്വക്കാട് സ്വദേശിയായ തുമ്പത്ത് അബൂബക്കറിന്‍റ ഉടമസ്ഥയിലുള്ളതാണ് തുണിക്കട. കെട്ടിടത്തിന്‍റ മൂന്നാം നിലയിലാണ് ഗോഡൗണ്‍. ഗോഡൗണിന് സമീപത്തെ കാര്‍ഡിയ ഹെല്‍ത്ത് കെയര്‍ സൊല്യൂഷന്‍ സെന്‍ററിലെ വിദ്യാര്‍ഥികള്‍ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുന്നതിനിടയിലാണ് ഗോഡൗണില്‍നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപെട്ടത്. കുട്ടികൾ വിവരമറിയിച്ചതിനെ തുടര്‍ന്ന് തൊട്ടടുത്ത സ്ഥാപനത്തിലെ ജീവനക്കാര്‍ അഗ്നിരക്ഷാസേനയെ അറിയിക്കുകയായിരുന്നു. ഗോഡൗണിലുണ്ടായിരുന്ന ഇലക്ട്രിക് അവശിഷ്ടങ്ങളും ഉപയോഗശൂന്യമായ തുണിത്തരങ്ങളും ഭാഗികമായി കത്തിനശിച്ചു. … Read more

മൂന്നക്ക ലോട്ടറി ചൂതാട്ട കേന്ദ്രങ്ങളിൽ തിരൂർ പോലീസിന്റെ മിന്നൽ പരിശോധന; ആറംഗ സംഘം അറസ്റ്റിൽ

മൂന്നക്ക ലോട്ടറി ചൂതാട്ട കേന്ദ്രങ്ങളിൽ തിരൂർ പോലീസിന്റെ മിന്നൽ പരിശോധന; ആറംഗ സംഘം അറസ്റ്റിൽ

തിരൂർ: അനധികൃത ലോട്ടറി ചൂതാട്ട സംഘത്തെ കണ്ടെത്താൻ ആലത്തിയൂർ ടൗണിൽ തിരൂർ പൊലീസ് നടത്തിയ മിന്നൽ പരിശോധനയിൽ ആറു പേർ അറസ്റ്റിൽ. തിരൂർ ഡി.വൈ.എസ്.പി കെ.എം. ബിജുവിന്റെ നേതൃത്വത്തിൽ ചൊവ്വാഴ്ച രാത്രി പൊലീസ് നടത്തിയ പരിശോധനയിലാണ് ആറംഗ സംഘം പിടിയിലായത്. കണ്ണംകുളം സ്വദേശി കുണ്ടനി അഹമ്മദ് ഷാഫി (37), ആലത്തിയൂരിൽ ചിക്കൻ സ്റ്റാൾ നടത്തുന്ന സുൽത്താൻ ബത്തേരി സ്വദേശി കള്ളിയത്ത് അഫ്സൽ (38), ആലത്തിയൂർ സ്വദേശികളായ ഞാറക്കാട്ട് അഫ്സൽ (26), തറയിൽ പറമ്പിൽ അജീഷ് (39), കരിപ്പോട്ടിൽ … Read more

തിരൂരിൽ മദ്യ മയക്കുമരുന്ന് സംഘങ്ങൾ സജീവം ; കൊലപാതകം ഞെട്ടലുളവാക്കുന്നത് -മദ്യ നിരോധന സമിതി

തിരൂരിൽ മദ്യ മയക്കുമരുന്ന് സംഘങ്ങൾ സജീവം ; കൊലപാതകം ഞെട്ടലുളവാക്കുന്നത് -മദ്യ നിരോധന സമിതി

തിരൂർ: തിരൂരിൽ മദ്യ മയക്കുമരുന്ന് സംഘങ്ങൾ സജീവമാവുകയാണെന്നും ഇത്തരക്കാരെ നിയന്ത്രിച്ച് ജനങ്ങളുടെ സുരക്ഷിതത്വം സംരക്ഷിക്കാൻ അധികാരികൾ തയ്യാറാവണമെന്ന് മദ്യ നിരോധന സമിതി തിരൂർ മുനിസിപ്പൽ കമ്മിറ്റി ആവശ്യപ്പെട്ടു. സമിതി വിളിച്ച അടിയന്തിര എക്സിക്യൂട്ടീവ് യോഗം തിരൂർ നഗരഹൃദയത്തിലുണ്ടായ കൊലപാതകത്തിൽ നടുക്കം രേഖപ്പെടുത്തി. പ്രസിഡന്റ് ഹംസ നടുവിലങ്ങാടി അധ്യക്ഷത വഹിച്ചു. മദ്യ മയക്കുമരുന്നിന്റെ വിപത്തിനെതിരെ ബോധവൽകരണ പരിപാടികൾ ആസുത്രണം ചെയ്യാനും യോഗം തീരുമാനിച്ചു. അബ്ദുൽറഹ്‌മാൻ ചെമ്പ്ര, ഷാഫി തിരൂർ, കുഞ്ഞിപ്പ മുണ്ടേക്കാട്ട്, കോയ പുതുതോട്ടിൽ, രാജൻ, പുഷ്പ തിരൂർ … Read more