മുക്കുപണ്ടം പണയം വെച്ച് പണം തട്ടുന്ന നാലംഗ സംഘം പിടിയിൽ

കാളികാവ്: ജില്ലയിലെ വിവിധ സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിൽ മുക്കുപണ്ടം പണയം വെച്ച് പണം തട്ടുന്ന നാലംഗ സംഘം പിടിയിൽ. കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശികളായ പുത്തൻവീട്ടിൽ ഷാജി ഇസ്മായിൽ (54), ചേലത്താൽ പറമ്പിൽ അബ്ദുൽ റസാഖ് (45), കാളികാവ് അടക്കാക്കുണ്ട് സ്വദേശി പറമ്പൻ രാജേഷ് (24), സുന്ദരൻ കാളികാവ് (35) എന്നിവരെയാണ് കാളികാവ് പൊലീസ് പിടികൂടിയത്. കാളികാവ്, വേങ്ങര എന്നിവിടങ്ങളിലെ സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിലാണ് പ്രതികൾ വ്യാജസ്വർണം പണയം വെച്ച് ലക്ഷങ്ങൾ തട്ടിയത്. ഒരു ഗ്രാം സ്വർണത്തിൽ പൊതിഞ്ഞ … Read more

ജൽ ജീവൻ മിഷൻ പദ്ധതി; കുടിവെള്ള പൈപ്പുകൾ സ്ഥാപിക്കൽ തുടങ്ങി

കരുളായി: ജൽ ജീവൻ മിഷൻ ഗാർഹിക കുടിവെള്ള പദ്ധതിക്കായുള്ള കുഴൽ സ്ഥാപിക്കൽ പ്രവൃത്തിക്ക് കരുളായി പഞ്ചായത്തിൽ തുടക്കമായി. കരുളായി, അമരമ്പലം, ചോക്കാട്, മൂത്തേടം പഞ്ചായത്തുകളെ കോർത്തിണക്കിയാണ് പദ്ധതി നടപ്പാക്കുന്നത്. 362 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. മൂത്തേടം, കരുളായി, അമരമ്പലം പഞ്ചായത്തുകളിൽ കുടിവെള്ള കുഴലുകൾ സ്ഥാപിക്കുന്ന ജോലികൾ ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു. ചാലിയാറിൽ പദ്ധതിക്കായുള്ള കിണർ നിർമാണവും നടക്കുന്നുണ്ട്. പദ്ധതിയുടെ ജല സംഭരണി സ്ഥാപിക്കാനായി ചെട്ടിയിൽ കണ്ടെത്തിയ ഒന്നര ഏക്കർ സ്ഥലം ഏറ്റെടുക്കുന്നതിന്റെ നടപടി പൂർത്തിയാക്കാനുണ്ട്. ഭൂ ഉടമ … Read more

മഴ കമ്മി: ആഢ്യൻപാറയിൽ ജലവൈദ്യുതി ഉൽപാദനം 70 ശതമാനം കുറവ്

നിലമ്പൂർ: മഴകമ്മി മൂലം ജില്ലയിലെ ഏക ജലവൈദ‍്യുതി നിലയമായ ആഢ‍്യൻപാറ ജലവൈദ‍്യുതി പദ്ധതിയിൽ ഈ വർഷം വൈദ‍്യുതി ഉൽപാദനത്തിൽ 70 ശതമാനം കുറവ്. പ്രതിദിന ഉൽപാദന ശേഷി 84,000 യൂനിറ്റ് ആണ്. എന്നാൽ 10,000 മുതൽ 11,000 വരെയാണ് ഇപ്പോഴത്തെ ഉൽപാദനം. പദ്ധതിയുടെ ജലസ്രോതസ്സായ കാഞ്ഞിരപ്പുഴയിൽ വെള്ളത്തിന്‍റെ ഒഴുക്ക് കുറഞ്ഞതാണ് പ്രതിസന്ധിക്ക് കാരണം. മൺസൂൺ ഇതേപോലെ തുടർന്നാൽ അടുത്ത മാസത്തോടെ നിലയം പ്രവർത്തിപ്പാക്കാനാവാതെ അടച്ചിട്ടേണ്ടി വരുമെന്ന് കേന്ദ്രത്തിലെ അസി. എൻജിനീയർ പി.ആർ. ഗണദീപൻ പറഞ്ഞു. വെള്ളത്തിന്‍റെ കുറവുമൂലം … Read more

പി.വി. അൻവറിന്റെ കൈവശം 19 ഏക്കർ അധിക ഭൂമി; ലാൻഡ് ബോർഡ് നോട്ടിസ് അയച്ചു

നിലമ്പൂർ എംഎൽഎ പി.വി. അൻവറിന്റെയും കുടുംബത്തിന്റെയും കൈവശം 19.26 ഏക്കർ അധിക ഭൂമിയുണ്ടെന്ന് താമരശ്ശേരി ലാൻഡ് ബോർഡ് റിപ്പോർട്ട്. 2007ൽ തന്നെ അന്‍വർ ഭൂപരിധി മറികടന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. അധികഭൂമിയിൽ ഒരാഴ്ചയ്ക്കകം മറുപടി നൽകണമെന്ന് ആവശ്യപ്പെട്ട് എംഎൽഎയ്ക്കും കുടുംബത്തിനും ലാൻഡ് ബോർഡ് നോട്ടിസ് അയച്ചു. https://nacosfashions.com/ പി.വി. അൻവറിനെതിരായ മിച്ചഭൂമി കേസിന്റെ നടപടികൾ ഹൈക്കോടതിയിൽ മുന്നോട്ടുപോകുന്നതിനിടെയാണ് പുതിയ റിപ്പോർട്ട് പുറത്തു വന്നത്. അൻവറും കുടുംബവും ഭൂപരിഷ്കരണ നിയമം ലംഘിച്ച് അധിക ഭൂമി കൈവശം വയ്ക്കുന്നതായി പരാതിക്കാരനായ പി.വി. … Read more

മലപ്പുറം അമരമ്പലം പുഴയിൽ 12കാരിയെയും മുത്തശ്ശിയെയും കാണാതായി

മലപ്പുറം അമരമ്പലം പുഴയിൽ 12കാരിയെയും മുത്തശ്ശിയെയും കാണാതായി

മലപ്പുറം: അമരമ്പലം പുഴയിൽ 12കാരിയെയും മുത്തശ്ശിയെയും കാണാതായി. സൗത്ത് അമരമ്പലം കുന്നുംപുറത്ത് സുശീലയെയും പേരക്കുട്ടിയെയുമാണ് കാണാതായത്. ഇവർക്കായി അഗ്നിശമനസേനയും നാട്ടുകാരും തിരച്ചിൽ നടത്തുകയാണ്. പുലർച്ചെ രണ്ട് മണിക്കാണ് അമരമ്പലം സൗത്ത് കടവിലാണ് ഒരു കുടുംബത്തിലെ അംഗങ്ങൾ ഇറങ്ങിയത്. തുടർന്ന് അമ്മയും മൂന്നു മക്കളും മുത്തശ്ശിയും ഒഴുക്കിൽപ്പെട്ടു. ഇവരിൽ രണ്ട് മക്കളാണ് ആദ്യം രക്ഷപ്പെട്ടത്. തുടർന്ന് ഇവർ നാട്ടുകാരെ വിവരം അറിയിക്കുകയും തുടർന്ന് നടത്തിയ തിരച്ചിലിൽ അമ്മയെ കണ്ടെത്തുകയായിരുന്നു.  അതിരാവിലെ ക്ഷേത്രത്തിൽ ബലിയർപ്പിക്കുന്നതടക്കമുള്ള ചടങ്ങുകൾക്കായി എത്തിയവരാണ് ഇവരെന്നാണ് വിവരം.

പത്ത് വയസ്സുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിലെ പ്രതിക്ക് 10 വർഷം തടവും 25,000 രൂപ പിഴയും

പത്ത് വയസ്സുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിലെ പ്രതിക്ക് 10 വർഷം തടവും 25,000 രൂപ പിഴയും

നിലമ്പൂർ: പത്ത് വയസ്സുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിലെ പ്രതിക്ക് 10 വർഷം തടവും 25,000 രൂപ പിഴയും വിധിച്ചു.വഴിക്കടവ് കാരക്കോട് ആനപ്പാറ ചോലക്കരതൊടി അബ്ദുല്ല എന്ന അബ്ദുമാനെയാണ് (59) നിലമ്പൂര്‍ അതിവേഗ പ്രത്യേക കോടതി (പോക്സോ) ജഡ്ജ് കെ.പി. ജോയ് ശിക്ഷിച്ചത്. പിഴത്തുക അതിജീവിതക്കു നൽകാനും കോടതി വിധിച്ചു. പിഴ അടച്ചില്ലെങ്കിൽ എട്ടുമാസം അധികം തടവ് അനുഭവിക്കണം. 2015ൽ വഴിക്കടവ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് വിധി.നിലമ്പൂർ സി.ഐ ആയിരുന്ന കെ.എം. ദേവസ്യ, പി.കെ. സന്തോഷ് എന്നിവരാണ് … Read more