റെയിൽവേ സ്റ്റേഷനിൽ യുവതിയുടെ മാല പൊട്ടിച്ച് രക്ഷപെടാൻ ശ്രമിച്ചയാളെ പിടികൂടി

റെയിൽവേ സ്റ്റേഷനിൽ യുവതിയുടെ മാല പൊട്ടിച്ച് രക്ഷപെടാൻ ശ്രമിച്ചയാളെ പിടികൂടി

തിരൂർ: റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ കാത്തിരുന്ന യുവതിയുടെ കഴുത്തിലുണ്ടായിരുന്ന മാല പൊട്ടിച്ച് ഓടി രക്ഷപെടാൻ ശ്രമിച്ച മോഷ്ടാവിനെ കൈയോടെ പിടികൂടി.തമിഴ്നാട് സ്വദേശി തമിഴരശനെയാണ് (23) തിരൂർ ആർ.പി.എഫ് സബ് ഇൻസ്‌പെക്ടർ കെ.എം. സുനിൽ കുമാർ, എ.എസ്.ഐ ബി.എസ്. പ്രമോദ്, ഹെഡ് കോൺസ്റ്റബിൾമാരായ വി.എൻ. രവീന്ദ്രൻ, ഇ. സതീഷ് എന്നിവർ യാത്രക്കാരുടെ സഹായത്തോടെ പിടികൂടിയത്. വെള്ളിയാഴ്ച ഉച്ചക്ക് 12നാണ് സംഭവം. തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ധി എക്സ്പ്രസ് തിരൂർ റെയിൽവേ സ്റ്റേഷനിലെത്തിയ സമയത്തായിരുന്നു മോഷണം.പ്രതിയെ കോഴിക്കോട് റെയിൽവേ പൊലീസിന് കൈമാറുകയും കേസ് … Read more

പരപ്പനങ്ങാടിയിൽ കുഴൽപണവുമായി സ്വർണപ്പണിക്കാരനായ മഹാരാഷ്ട്ര സ്വദേശി പിടിയിൽ

പരപ്പനങ്ങാടിയിൽ കുഴൽപണവുമായി സ്വർണപ്പണിക്കാരനായ മഹാരാഷ്ട്ര സ്വദേശി പിടിയിൽ

പരപ്പനങ്ങാടി: രേഖകളില്ലാതെ കടത്തിയ 13,90,000 രൂപ കുഴൽപണവുമായി മഹാരാഷ്ട്ര സ്വദേശി പരപ്പനങ്ങാടിയിൽ പിടിയിൽ. പതിനഞ്ചുവർഷമായി താനൂരിൽ സ്ഥിരതാമസമാക്കിയ സ്വർണപ്പണിക്കാരനായ സന്തോഷ് മഹാദേവ നിഗമി (38)നെയാണ് പരപ്പനങ്ങാടി പൊലീസ് രേഖകളില്ലാത്ത പണവുമായി പിടികൂടിയത്. കോയമ്പത്തൂരിൽനിന്നും തീവണ്ടി മാർഗം പരപ്പനങ്ങാടിയിലേക്കുള്ള യാത്രക്കിടെ ജില്ല പൊലീസ് മേധാവി സുജിത് ദാസിന് രഹസ്യ വിവരം ലഭിക്കുകയായിരുന്നു. തിരൂർ ഡിവൈ.എസ്.പി ബെന്നിയുടെ മേൽനോട്ടത്തിൽ പരപ്പനങ്ങാടി സ്റ്റേഷൻ ഓഫിസർ കെ.ജെ. ജിനേഷാണ് ഇയാളെ അറസ്റ്റു ചെയ്തത്.

ട്രെയിനിൽ യാത്രക്കാരിൽനിന്ന് പുരാവസ്തുക്കളെന്ന് തോന്നിക്കുന്നവ പിടികൂടി

ട്രെയിനിൽ യാത്രക്കാരിൽനിന്ന് പുരാവസ്തുക്കളെന്ന് തോന്നിക്കുന്നവ പിടികൂടി

നിലമ്പൂർ: നിലമ്പൂർ റെയിൽവേ സ്റ്റേഷനിൽ പുലർച്ചെ ട്രെയിൻ കയറാനെത്തിയ സംഘത്തിൽ നിന്ന് പുരാവസ്തുക്കളെന്ന് തോന്നിക്കുന്ന സാധനങ്ങൾ പിടികൂടി. വെള്ളിയാഴ്ച പുലർച്ചെ 5.30 ന് നിലമ്പൂരിൽ നിന്ന് പുറപ്പെടുന്ന ട്രെയിനിൽ കയറാനാണ് നാലംഗ സംഘം എത്തിയത്. ഇവരുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ യാത്രക്കാർ വിവരം റെയിൽവേ പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസ് എത്തിയപ്പോഴേക്കും നാല് പേരും ഓടി രക്ഷപ്പെട്ടു. ഓടുന്നതിനിടെ ഉപേക്ഷിച്ച ചാക്കിൽ നിന്ന് ഏറെ പഴക്കം ചെന്ന നിലവിളക്ക്, ഓട്ടുപാത്രങ്ങൾ എന്നിവ കണ്ടെടുത്തു. കളവ് മുതലാണെന്ന് സംശയിക്കുന്നു. ഓടി … Read more

കഞ്ചാവുമായി ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

കഞ്ചാവുമായി ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ചങ്ങരംകുളം: വിൽപനക്കായി സൂക്ഷിച്ച കഞ്ചാവുമായി ഓട്ടോ ഡ്രൈവർ അറസ്റ്റിൽ. കാഞ്ഞിയൂർ തെങ്ങിൽപള്ളി റോഡിൽ താമസിക്കുന്ന ചങ്ങരംകുളം ആലങ്കോട് സ്വദേശി തറയിൽ ഷാനവാസിനെയാണ് (36) ചങ്ങരംകുളം പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ വിദ്യാർഥികൾ അടക്കമുള്ളവർക്ക് കഞ്ചാവ് വിൽക്കുന്നുണ്ടെന്ന വിവരത്തിൽ ചങ്ങരംകുളം ഹൈവേയിൽ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് 300 ഗ്രാം കഞ്ചാവ് കണ്ടെടുത്തത്. പിടിയിലായ പ്രതിയെ പൊന്നാനി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജറാക്കി.

പരപ്പനങ്ങാടിയിൽ എം.ഡി.എം.എയുമായി യുവാവ് പിടിയിൽ

പരപ്പനങ്ങാടിയിൽ എം.ഡി.എം.എയുമായി  യുവാവ് പിടിയിൽ

പരപ്പനങ്ങാടി: വാഹന പരിശോധനക്കിടെ ഏഴ് ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ. റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ വാഹന പരിശോധനക്കിെടയാണ് വേങ്ങര സ്വദേശി എ.വി. അബ്ദുൽ ഗഫൂർ (21) പിടിയിലായത്. [print_responsive_thumbnail_slider] പരപ്പനങ്ങാടി പെലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ കെ.ജെ. ജിനേഷ്, സബ്ഇൻസ്പെക്ടർ ജയദേവൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ സനിൽകുമാർ, മുജീബ് റഹ്മാൻ, താനൂർ ഡിവൈ.എസ്.പി വി.വി. ബെന്നിയുടെ ഡാൻസാഫ് അംഗങ്ങൾ എന്നിവർ ചേർന്നാണ് പിടികൂടിയത്. ഇയാൾക്ക് എം.ഡി.എം.എ നൽകിയവരെക്കുറിച്ച അന്വേഷണം നടന്നുവരുകയാണന്ന് പൊലീസ് അറിയിച്ചു.

സ്ഫോടകവസ്‌തുക്കളുമായി തമിഴ്നാട് സ്വദേശി പിടിയിൽ

സ്ഫോടകവസ്‌തുക്കളുമായി തമിഴ്നാട് സ്വദേശി പിടിയിൽ

മങ്കട: അങ്ങാടിപ്പുറത്ത് വാടക ക്വാര്‍ട്ടേഴ്സില്‍ അനധികൃതമായി സൂക്ഷിച്ച സ്ഫോടകവസ്തുക്കളുമായി തമിഴ്നാട് സ്വദേശി പിടിയിൽ. സേലം സ്വദേശി സെല്‍വത്തെയാണ് (50) മങ്കട എസ്.ഐ ഷിജോ സി. തങ്കച്ചനും സംഘവും അറസ്റ്റ് ചെയ്തത്. അങ്ങാടിപ്പുറം ഓരാടംപാലത്തെ ക്വാര്‍ട്ടേഴ്സില്‍നിന്നാണ് 186 ജലാറ്റിന്‍സ്റ്റിക്കുകളും 150 ഡിറ്റണേറ്ററുകളും 10 കെട്ട് ഫ്യൂസ് വയറുകളും പിടികൂടിയത്.