പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് പിടിയിൽ

നിലമ്പൂർ: ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പരിചയപ്പെട്ട പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ വിവാഹം കഴിക്കാമെന്നു പറഞ്ഞ് ബൈക്കിൽ കൊണ്ടുപോയി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. തമിഴ്നാട് ഗൂഡല്ലൂർ താഴെ നാടുകാണി സഞ്ജയിനെയാണ് (20) വഴിക്കടവ് പൊലീസ് ഇൻസ്പെക്ടർ മനോജ് പറയറ്റ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ സഞ്ജയ് മോഷണ കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. ഇൻസ്റ്റഗ്രാമിലൂടെ പെൺകുട്ടിയെ പരിചയപ്പെട്ട് നിരന്തരം ഫോളോ ചെയ്യുകയും പിന്നീട് പ്രണയം നടിച്ച് വലയിലാക്കുകയുമായിരുന്നു. പെൺകുട്ടിയെ കാണാനില്ലെന്ന പരാതിയിൽ കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് പ്രതിയുടെ സുഹൃത്ത് താമസിക്കുന്ന എടവണ്ണയിലുള്ള ആളൊഴിഞ്ഞ … Read more

കരുവാരകുണ്ട് ഇക്കോവില്ലേജിൽ പ്രവേശന നിരക്ക് വർധിപ്പിച്ചു

കരുവാരകുണ്ട്: ജില്ല ടൂറിസം പ്രമോഷൻ കൗൺസിലിന് കീഴിലുള്ള കരുവാരകുണ്ട് ചേറുമ്പ് ഇക്കോ ടൂറിസം വില്ലേജിലെ പ്രവേശന നിരക്ക് വർധിപ്പിച്ചു. നിലവിലുണ്ടായിരുന്ന പത്ത് രൂപ 20 രൂപയാക്കി. അതേസമയം ഡി.ടി.പി.സിയുടെ തന്നെ കീഴിലുള്ള കേരളാംകുണ്ടിലെ 20 രൂപയിൽ വർധനയില്ല. കൗൺസിലിന്റെ ചെയർമാൻ കൂടിയായ ജില്ല കലക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗമാണ് തീരുമാനമെടുത്തത്. 2016ൽ ഇക്കോ വില്ലേജ് തുറന്നതു മുതൽ പ്രവേശന ഫീസ് 10 രൂപ തന്നെയാണ്. ഇത് 20 രൂപയാക്കാൻ തീരുമാനിച്ചിരുന്നെങ്കിലും നടപ്പായിരുന്നില്ല. എന്നാൽ കേരളാംകുണ്ടിൽ മൂന്ന് വർഷം … Read more

ലോറിക്കും ബസിനുമിടയിൽ കാർ ഞരിഞ്ഞമർന്നു ; യാത്രക്കാർ അദ്ഭുതകരമായി രക്ഷപ്പെട്ടു

വളാഞ്ചേരി: ചരക്ക് ലോറി കാറിന് പിന്നിൽ ഇടിച്ചതിനെ തുടർന്ന് ലോറിക്കും ബസിനുമിടയിൽപ്പെട്ട കാർ യാത്രക്കാർ അദ്ഭുതകരമായി രക്ഷപ്പെട്ടു. ദേശീയപാത 66 വട്ടപ്പാറ താഴെ നിയന്ത്രണം വിട്ട ലോറി തൊട്ടുമുമ്പിലുണ്ടായിരുന്ന കാറിനുപിന്നിൽ ഇടിക്കുകയും ഇടിയുടെ ആഘാതത്തിൽ കാർ തൊട്ടു മുന്നിൽ പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസിന് പിറകിൽ ഇടിക്കുകയുമായിരുന്നു. പിറകിലും മുന്നിലും തകർന്ന കാർ ഇരുവാഹനങ്ങൾക്കിടയിൽപ്പെടുകയും ചെയ്തു. കാറിലുണ്ടായിരുന്ന കുടുംബം നിസ്സാര പരിക്കുകളോടെ അദ്ഭുതകരമായി രക്ഷപ്പെട്ടു. വട്ടപ്പാറ ഇറക്കത്തിൽ ഞായറാഴ്ച വൈകുന്നേരം ഏഴോടെയായിരുന്നു അപകടം. വേങ്ങരയിൽ നിന്ന് വെണ്ടല്ലൂരിലേക്ക് പോവുകയായിരുന്നു … Read more

പ്രസവാനന്തര ജോലിക്കെത്തിയ വീട്ടിൽനിന്നും സ്വർണാഭരണങ്ങൾ മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

മഞ്ചേരി: പ്രസവാനന്തര ജോലിക്കെത്തിയ വീട്ടിൽനിന്നും സ്വർണാഭരണങ്ങൾ മോഷ്ടിച്ച കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് ഗൂഡല്ലൂർ ദേവർഷോല തട്ടാൻതൊടി വീട്ടിൽ ഉമ്മുസൽ‍മയെയാണ് (48) മഞ്ചേരി സ്റ്റേഷൻ ഓഫിസർ ആർ.പി സുജിത്തിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. സ്വർണാഭരണങ്ങൾ ഗൂഡല്ലൂരിലെ ജ്വല്ലറിയിൽനിന്ന് പൊലീസ് കണ്ടെത്തി. ഉമ്മു സൽമയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കഴിഞ്ഞ നവംബറിലാണ് സംഭവം. പുൽപറ്റ തോട്ടക്കാട് കെ.പി. അലിയുടെ വീട്ടിൽനിന്നാണ് സ്വർണം മോഷണം പോയത്. മകളുടെ പ്രസവാനന്തര പരിചരണത്തിനായാണ് ഉമ്മുസൽമ വീട്ടിലെത്തിയത്. 14 ദിവസം … Read more

പട്ടിക്കാട് ജാമിഅ നൂരിയ്യ സമ്മേളനത്തിന്പ്രൗഢോജ്ജ്വല സമാപനം

പട്ടിക്കാട് (മലപ്പുറം): ദക്ഷിണേന്ത്യയിൽ വൈജ്ഞാനിക വിപ്ലവത്തിന് തുടക്കം കുറിച്ച പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിയ്യയുടെ തിരുമുറ്റത്തേക്ക് ഒഴുകിയെത്തിയ പതിനായിരങ്ങളെ സാക്ഷിയാക്കി 61ാം വാർഷിക 59ാം സനദ്ദാന സമ്മേളനത്തിന് പ്രൗഢോജ്ജ്വല സമാപനം. 572 പേർ ഫൈസി ബിരുദം സ്വീകരിച്ച് മതവൈജ്ഞാനിക രംഗത്തേക്ക് പ്രവേശിച്ചു. ഇതോടെ 8819 ഫൈസിമാരാണ് ജാമിഅയിൽനിന്ന് പഠനം പൂർത്തിയാക്കിയത്. സമ്മേളനവേദിയായ പി.എം.എസ്.എ പൂക്കോയ തങ്ങൾ നഗരിയിലേക്ക് അണമുറിയാതെ ഒഴുകിയെത്തിയ ജനസാഗരം, മതവിജ്ഞാന ദാഹികളുടെ സംഗമഭൂമികയായ ജാമിഅ നൂരിയയെ ശുഭ്രസാഗരമാക്കി. അഞ്ച് ദിവസങ്ങളിലായി നടന്ന വൈജ്ഞാനിക- ദാർശനിക … Read more

തലക്കടത്തൂർ ഉപ്പൂട്ടുങ്ങൽ-താനാളൂർ ചുങ്കം ബൈപാസ് റോഡ് നിർമാണോദ്ഘാടനം

വൈലത്തൂർ: തലക്കടത്തൂർ ഉപ്പൂട്ടങ്ങൽ-താനാളൂർ ചുങ്കം ബൈപാസ് റോഡിന്റെ നിർമാണോദ്ഘാടനം പഞ്ചായത്ത് അംഗം തെയ്യംമ്പാടി കുഞ്ഞിപ്പയുടെ നേതൃത്വത്തിൽ ജനകീയമായി നിർവഹിച്ചു. ചെറിയമുണ്ടം പഞ്ചായത്തിലെ തലക്കടത്തൂരിനെയും താനാളൂർ പഞ്ചായത്തിലെ ചുങ്കത്തെയും ബന്ധിപ്പിക്കുന്നതാണ് ഈ ബൈപാസ് റോഡ്. ഇത് യാഥാർഥ്യമാകുന്നതോടെ വൈലത്തൂരിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് താൽക്കാലിക പരിഹാരമാകും. ചെറിയമുണ്ടം, താനാളൂർ പഞ്ചായത്തുകളിലെ 20 കുടുംബങ്ങൾ സൗജന്യമായാണ് റോഡിന് ആവശ്യമായ സ്ഥലം വിട്ടുനൽകിയത്. പൊന്നാനി കർമ റോഡ് മാതൃകയിലാണ് ബൈപാസ് റോഡ് നിർമിക്കുന്നത്. ബൈപാസ് റോഡിന് സമാന്തരമായി നാലുമീറ്റർ വീതിയുള്ള തോടുമുണ്ട്. അതിനാൽ … Read more