ദേശീയപാതക്കായി മണ്ണെടുത്ത കുഴിയിൽ വാഹനം മറിഞ്ഞു

ദേശീയപാതക്കായി മണ്ണെടുത്ത കുഴിയിൽ വാഹനം മറിഞ്ഞു

മലപ്പുറം: ദേശീയപാത നിർമാണത്തിനായി മണ്ണെടുത്ത കുഴിയിലേക്ക് വാഹനം മറിഞ്ഞുണ്ടായ അപകടത്തിൽ ഒരു കുടുംബത്തിലെ അഞ്ച് പേർക്ക് പരിക്കേറ്റു. കരുനാഗപ്പള്ളി സ്വദേശി അഷ്റഫിനും ഭാര്യക്കും മൂന്ന് മക്കൾക്കുമാണ് പരിക്കേറ്റത്. ഇവരെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഷ്റഫിന്‍റെ ഭാര്യയുടെ വയറ്റിൽ രക്തം കട്ടപിടിച്ചിട്ടുണ്ട്. രണ്ട് കുട്ടികളുടെ കാലിന് ഒടിവുണ്ട്. പുലർച്ചെ മലപ്പുറം വെളിയങ്കോട് ആയിരുന്നു അപകടം. മൂന്നു മീറ്ററോളം താഴ്ചയിലേക്കാണ് വാഹനം മറിഞ്ഞത്. കുഴിക്ക് സമീപം അപകട മുന്നറിയിപ്പ് ബോർഡ് തെറ്റായ ദിശയിലേക്കാണ് സ്ഥാപിച്ചിരുന്നതെന്നും ഇതാണ് അപകടത്തിന് കാരണമായതെന്നും … Read more

പ്ലസ് വൺ ആദ്യ സപ്ലിമെന്ററി അലോട്ട്മെന്റ് പട്ടിക വന്നിട്ടും ജില്ലയിൽ സീറ്റ് കിട്ടാതെ 13,705 പേർ പുറത്ത്

പ്ലസ് വൺ ആദ്യ സപ്ലിമെന്ററി അലോട്ട്മെന്റ് പട്ടിക വന്നിട്ടും ജില്ലയിൽ സീറ്റ് കിട്ടാതെ 13,705 പേർ പുറത്ത്

മലപ്പുറം: പ്ലസ് വൺ ആദ്യ സപ്ലിമെന്ററി അലോട്ട്മെന്റ് പട്ടിക വന്നിട്ടും ജില്ലയിൽ സീറ്റ് കിട്ടാതെ 13,705 പേർ പുറത്ത്. സപ്ലിമെന്ററി ഘട്ടത്തിലെങ്കിലും സീറ്റ് കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നവരാണ് പട്ടിക വന്നപ്പോൾ പുറത്ത് പോയത്. ഇവർ ഇനിയും സീറ്റിനായി കാത്തിരിക്കേണ്ടി വരും. സപ്ലിമെന്ററിക്ക് 19,710 അപേക്ഷകരാണ് ആകെയുണ്ടായിരുന്നത്. ഇതിൽ 19,659 പേരെയാണ് അലോട്ട്മെന്റിന് പരിഗണിച്ചത്. ഇതിൽ 1,883 പേർ മറ്റ് ജില്ലകളിലെ അപേക്ഷകരാണ്. 6,005 പേർക്കാണ് അലോട്ട്മെന്റ് ലഭിച്ചത്. ഇനി നാല് സീറ്റ് മാത്രമാണ് ഒഴിവുള്ളത്. സംസ്ഥാനത്ത് തന്നെ സപ്ലിമെന്ററിയുടെ … Read more

പൊന്നാനി ഭാരതപ്പുഴയിൽ നിർത്തിയിട്ട ഉല്ലാസ ബോട്ട് മുങ്ങി

പൊന്നാനി ഭാരതപ്പുഴയിൽ നിർത്തിയിട്ട ഉല്ലാസ ബോട്ട് മുങ്ങി

പൊന്നാനി: പൊന്നാനി ഭാരതപ്പുഴയിൽ സർവിസിന് കൊണ്ടുവന്ന ഉല്ലാസബോട്ട് പുഴയിൽ മുങ്ങി.പൊന്നാനി ഭാരതപ്പുഴയിലെ കർമയിൽ സർവിസ് നടത്താൻ എത്തിച്ച ജിത്തു എന്ന യാത്രാബോട്ടാണ് മുങ്ങിയനിലയിൽ കണ്ടെത്തിയത്. പൊന്നാനി സ്വദേശികളായ ഉസീർ, മുനീർ, ഷാഹിദ്, ഷെബീർ, സുഹൈർ എന്നിവരുടെ ഉടമസ്ഥതയിലുള്ള ജിത്തു എന്ന ബോട്ട് വ്യാഴാഴ്ച പുലർച്ചെയാണ് മുങ്ങിയതായി കണ്ടത്. മൂന്നുമാസം മുമ്പാണ് ബോട്ട് സർവിസിനായി കൊച്ചിയിൽനിന്നും പൊന്നാനിയിലെത്തിച്ചത്. എന്നാൽ താനൂർ ബോട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ബോട്ട് സർവിസ് നടത്താനായില്ല. 30പേരെ ഉൾകൊള്ളാവുന്ന ബോട്ടാണിത്. ബോട്ടിന്റെ പാതിഭാഗം മുങ്ങിയ നിലയിലാണ്.ഏകദേശം … Read more

കൽപകഞ്ചേരിയിൽ എം.ഡി.എം.എയുമായി യുവാവ് പിടിയിൽ

കൽപകഞ്ചേരിയിൽ എം.ഡി.എം.എയുമായി യുവാവ് പിടിയിൽ

കൽപകഞ്ചേരി: എം.ഡി.എം.എയും കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. താനാളൂർ സ്വദേശി ഒരിക്കലപ്പറമ്പിൽ ഫഹദ് മോനെയാണ് (36) കൽപകഞ്ചേരി പൊലീസ് ഇൻസ്പെക്ടർ കെ. നൗഫൽ അറസ്റ്റ് ചെയ്തത്. രഹസ്യവിവരത്തെ തുടർന്ന് കടുങ്ങാത്തുകുണ്ട് മാമ്പ്രയിലാണ് പ്രതിയെ പിടികൂടിയത്. നാല് ഗ്രാം എം.ഡി.എം.എയും 8.5 ഗ്രാം കഞ്ചാവും കണ്ടെടുത്തു. ലഹരികടത്ത് സംഘത്തിലെ കണ്ണിയായ ഇയാൾക്ക് എം.ഡി.എം.എ എത്തിക്കുന്നവരെപ്പറ്റി അന്വേഷണം നടത്തുകയാണെന്ന് പൊലീസ് പറഞ്ഞു. പൊലീസുദ്യോഗസ്ഥരായ തോമസ്, ജിജോ, സുരേഷ്, വിനീഷ് എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

എടക്കര ദുര്‍ഗ ഭഗവതി ക്ഷേത്രത്തില്‍ മോഷണം നടത്തിയ കേസില്‍ യുവാവ് പിടിയില്‍

എടക്കര ദുര്‍ഗ ഭഗവതി ക്ഷേത്രത്തില്‍ മോഷണം നടത്തിയ കേസില്‍ യുവാവ് പിടിയില്‍

എടക്കര: എടക്കര ദുര്‍ഗ ഭഗവതി ക്ഷേത്രത്തില്‍ മോഷണം നടത്തിയ കേസില്‍ യുവാവ് പിടിയില്‍. വഴിക്കടവ് കമ്പളക്കല്ല് തോരുക്കുന്ന് സ്വദേശി കുന്നുമ്മല്‍ സൈനുല്‍ ആബിദാണ് (39) എടക്കര പൊലീസിന്റെ പിടിയിലായത്. ജൂണ്‍ 16ന് പുലര്‍ച്ചെ ക്ഷേത്രത്തിന്റെ ചുറ്റമ്പലത്തിന്റെ വാതില്‍ പൊളിച്ച് അകത്തുകയറി ഭണ്ഡാരങ്ങളില്‍ നിന്ന് പതിനായിരം രൂപ കവര്‍ന്ന കേസിലാണ് ഇയാള്‍ പിടിയിലായത്. കാളികാവ് മരുതങ്ങാട് അയ്യപ്പക്ഷേത്രത്തിലും സമാനരീതിയില്‍ മോഷണം നടത്തിയതിന് കാളികാവ് ഇന്‍സ്‌പെക്ടര്‍ ശശിധരന്‍ പിള്ള, എടക്കര ഇന്‍സ്‌പെക്ടര്‍ എന്‍.ബി. ഷൈജു, എസ്.ഐ കൃഷ്ണകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ … Read more

ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയിൽ ഒരു വർഷത്തിനിടെ മലപ്പുറം ജില്ലയിൽ 1,031 പേർക്ക് അർബുദം

ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയിൽ ഒരു വർഷത്തിനിടെ മലപ്പുറം ജില്ലയിൽ 1,031 പേർക്ക് അർബുദം

മലപ്പുറം: ജില്ലയിൽ സർക്കാർ ആശുപത്രികൾ വഴി ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയിൽ ഒരു വർഷത്തിനിടെ 1,031 പേരിൽ അർബുദ രോഗം കണ്ടെത്തി. 2022 ഏപ്രിൽ മുതൽ 2023 ജൂൺ വരെയുള്ള കണക്ക് പ്രകാരമാണിത്. ഇതിൽ 260 പേർക്കാണ് സ്തനാർബുദം കണ്ടെത്തിയത്. ഗർഭാശയ ഗള കാൻസർ 318, വായിലെ കാൻസർ 64, മറ്റ് കാൻസറുകൾ 389 വും കണ്ടെത്തി. 4,870 ആളുകളിലാണ് സ്തനാർബുദ പരിശോധന നടത്തിയത്. ഇതിൽ 404 പേർ മാമോഗ്രാമും 865 പേർ എഫ്.എൻ.എ.സി(ഫൈൻ നീഡിൽ ആസ്പിറേഷൻ … Read more