ബഹ്റൈനിലെ ആലിയിൽ വാഹനാപകടം: നാല് മലയാളികൾ അടക്കം അഞ്ച് മരണം

മനാമ: ബഹ്റൈനിലെ ആലിയിൽ ശൈഖ് ഖലീഫ ബിൻ സൽമാൻ ഹൈവേയിലുണ്ടായ അപകടത്തിൽ അഞ്ചു പേർ മരിച്ചു. കാറും ശുചീകരണ ട്രക്കും കൂട്ടിയിടിച്ചാണ് അപകടമെന്ന് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. മരിച്ച അഞ്ചു പേരും മുഹറഖിലെ സ്വകാര്യ ആശുപത്രി ജീവനക്കാരാണ്. ഇതിൽ നാലു പേർ മലയാളികളും ഒരാൾ തെലങ്കാന സ്വദേശിയുമാണ്. കോഴിക്കോട് സ്വദേശി വി.പി മഹേഷ്, പെരിന്തൽമണ്ണ സ്വദേശി ജഗത് വാസുദേവൻ, തൃശൂർ ചാലക്കുടി സ്വദേശി ഗൈദർ ജോർജ്, തലശേരി സ്വദേശി അഖിൽ രഘു, തെലങ്കാന സ്വദേശി സുമൻ … Read more

മഴ കമ്മി: ആഢ്യൻപാറയിൽ ജലവൈദ്യുതി ഉൽപാദനം 70 ശതമാനം കുറവ്

നിലമ്പൂർ: മഴകമ്മി മൂലം ജില്ലയിലെ ഏക ജലവൈദ‍്യുതി നിലയമായ ആഢ‍്യൻപാറ ജലവൈദ‍്യുതി പദ്ധതിയിൽ ഈ വർഷം വൈദ‍്യുതി ഉൽപാദനത്തിൽ 70 ശതമാനം കുറവ്. പ്രതിദിന ഉൽപാദന ശേഷി 84,000 യൂനിറ്റ് ആണ്. എന്നാൽ 10,000 മുതൽ 11,000 വരെയാണ് ഇപ്പോഴത്തെ ഉൽപാദനം. പദ്ധതിയുടെ ജലസ്രോതസ്സായ കാഞ്ഞിരപ്പുഴയിൽ വെള്ളത്തിന്‍റെ ഒഴുക്ക് കുറഞ്ഞതാണ് പ്രതിസന്ധിക്ക് കാരണം. മൺസൂൺ ഇതേപോലെ തുടർന്നാൽ അടുത്ത മാസത്തോടെ നിലയം പ്രവർത്തിപ്പാക്കാനാവാതെ അടച്ചിട്ടേണ്ടി വരുമെന്ന് കേന്ദ്രത്തിലെ അസി. എൻജിനീയർ പി.ആർ. ഗണദീപൻ പറഞ്ഞു. വെള്ളത്തിന്‍റെ കുറവുമൂലം … Read more

പി.വി. അൻവറിന്റെ കൈവശം 19 ഏക്കർ അധിക ഭൂമി; ലാൻഡ് ബോർഡ് നോട്ടിസ് അയച്ചു

നിലമ്പൂർ എംഎൽഎ പി.വി. അൻവറിന്റെയും കുടുംബത്തിന്റെയും കൈവശം 19.26 ഏക്കർ അധിക ഭൂമിയുണ്ടെന്ന് താമരശ്ശേരി ലാൻഡ് ബോർഡ് റിപ്പോർട്ട്. 2007ൽ തന്നെ അന്‍വർ ഭൂപരിധി മറികടന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. അധികഭൂമിയിൽ ഒരാഴ്ചയ്ക്കകം മറുപടി നൽകണമെന്ന് ആവശ്യപ്പെട്ട് എംഎൽഎയ്ക്കും കുടുംബത്തിനും ലാൻഡ് ബോർഡ് നോട്ടിസ് അയച്ചു. https://nacosfashions.com/ പി.വി. അൻവറിനെതിരായ മിച്ചഭൂമി കേസിന്റെ നടപടികൾ ഹൈക്കോടതിയിൽ മുന്നോട്ടുപോകുന്നതിനിടെയാണ് പുതിയ റിപ്പോർട്ട് പുറത്തു വന്നത്. അൻവറും കുടുംബവും ഭൂപരിഷ്കരണ നിയമം ലംഘിച്ച് അധിക ഭൂമി കൈവശം വയ്ക്കുന്നതായി പരാതിക്കാരനായ പി.വി. … Read more

തെരുവ് നായ്ക്കൾക്കെതിരെ നാടെങ്ങും പ്രതിഷേധം തുടരുമ്പോഴും കാണാതായ ഒരാഴ്ച പ്രായമുള്ള നായ്ക്കുട്ടിക്കായി നാട്ടുകാർ നടത്തിയത് ഒരു പകൽ നീണ്ട തെരച്ചിൽ; നായ്ക്കുട്ടിക്ക് പുനർജന്മം

തെരുവ് നായ്ക്കൾക്കെതിരെ നാടെങ്ങും പ്രതിഷേധം തുടരുമ്പോഴും കാണാതായ ഒരാഴ്ച പ്രായമുള്ള നായ്ക്കുട്ടിക്കായി നാട്ടുകാർ നടത്തിയത് ഒരു പകൽ നീണ്ട തെരച്ചിൽ; നായ്ക്കുട്ടിക്ക് പുനർജന്മം

വണ്ടൂർ : തെരുവ് നായ്ക്കൾക്കെതിരെ നാടെങ്ങും പ്രതിഷേധം തുടരുമ്പോഴും കാണാതായ ഒരാഴ്ച പ്രായമുള്ള നായ്ക്കുട്ടിക്കായി നാട്ടുകാർ നടത്തിയത് ഒരു പകൽ നീണ്ട തെരച്ചിൽ. ഒടുവിൽ അഴുക്കുചാലിലെ സ്ലാബിനുള്ളിൽ കുടുങ്ങിയ നിലയിൽ തെരുവ് നായ്ക്കുട്ടിയെ കണ്ടെത്തി. തുടർന്ന് ഒരു മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് നാട്ടുകാരനായ സാഗർ ചെറിയാപ്പുവിന്റെ നേതൃത്വത്തിലുള്ള സംഘം നായ്ക്കുട്ടിയെ രക്ഷപ്പെടുത്തിയത്. വണ്ടൂർ സാഗർ ഹോട്ടലിന് എതിർവശത്തെ അഴുക്കുചാലിന്റെ സ്ലാബിനുള്ളിൽ കുടുങ്ങിയ നായ്ക്കുട്ടിയെയാണ് നാട്ടുകാരുടെ സമയോചിത പ്രവർത്തനത്തിലൂടെ പുറത്തെടുത്തത്. മാസങ്ങൾക്ക് മുമ്പ് സ്ഥലത്തെത്തിയ ഉപദ്രവകാരിയല്ലാത്ത തെരുവ് നായ്ക്കും … Read more

പൈതൃക മ്യൂസിയം മങ്കടയിൽ സംരക്ഷിക്കും

പൈതൃക മ്യൂസിയം മങ്കടയിൽ സംരക്ഷിക്കും

മങ്കട: പടിഞ്ഞാറ്റുമുറി ബി.എഡ് സെന്ററിൽനിന്ന് പടിയിറങ്ങുന്ന ഗോപാലൻ മങ്കടയുടെ ചരിത്ര പൈതൃക മ്യൂസിയം മങ്കട പഞ്ചായത്ത് പരിധിക്കുള്ളിൽ സംരക്ഷിക്കാൻ തീരുമാനമായി. ഈ വിഷയത്തിൽ മങ്കട ജി.എൽ.പി സ്കൂളിൽ കഴിഞ്ഞദിവസം ചേർന്ന യോഗത്തിലാണ് തീരുമാനം. മങ്കട പെരുമ്പറമ്പിൽ സമദ് മങ്കട സൗജന്യമായി നൽകുന്ന സ്ഥലത്ത് പഞ്ചായത്തിന്റെ മേൽനോട്ടത്തിൽ ചരിത്ര പൈതൃകങ്ങൾ സംരക്ഷിക്കാനുള്ള നടപടികൾ സ്വീകരിക്കാനും തൽക്കാലം മ്യൂസിയത്തിലെ വസ്തുക്കൾ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റാനും തീരുമാനമായി. മങ്കടയിലെ ടൂറിസം വികസനംകൂടി മുന്നിൽകണ്ട് ചരിത്ര പ്രാധാന്യമുള്ള അയിരുമടകൾ സ്ഥിതിചെയ്യുന്ന പെരുമ്പറമ്പിൽ പഴയകാല … Read more

ഉച്ചഭക്ഷണത്തിന് പച്ചക്കറിത്തോട്ടമൊരുക്കി മഞ്ഞപ്പറ്റ എച്ച്.ഐ.എം യു.പി സ്കൂൾ

ഉച്ചഭക്ഷണത്തിന് പച്ചക്കറിത്തോട്ടമൊരുക്കി മഞ്ഞപ്പറ്റ എച്ച്.ഐ.എം യു.പി സ്കൂൾ

മഞ്ചേരി: ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി വിഷരഹിത പച്ചക്കറി നൽകാനും എല്ലാ കുട്ടികളിലും കൃഷി ഒരുസംസ്കാരമായി മാറ്റുന്നതിനുമായി മഞ്ഞപ്പറ്റ എച്ച്.ഐ.എം യു.പി സ്കൂളിൽ അര ഏക്കർ സ്ഥലത്ത് പച്ചക്കറിത്തോട്ടം ഒരുക്കി. പയർ, വെണ്ട ചേന, ചേമ്പ്, കപ്പ, പച്ചമുളക്, ഇഞ്ചി, കോവക്ക, വഴുതന, തക്കാളി, മത്തൻ, ചുരങ്ങ എന്നിവയാണ് കൃഷി ചെയ്യുന്നത്. ജൈവ കമ്പോസ്റ്റ് വളവും മറ്റു ജൈവ വളങ്ങളുമാണ് കൃഷികൾക്കായി ഉപയോഗിക്കുന്നത്. തൃക്കലങ്ങോട് പഞ്ചായത്ത് പ്രസിഡന്‍റ് എൻ.പി. ഷാഹിദ മുഹമ്മദിന്‍റെ നേതൃത്വത്തിലുള്ള ജനപ്രതിനിധികളും വിദ്യാഭ്യാസ ഓഫിസർമാരും കൃഷി … Read more