കുറ്റിപ്പുറത്ത് സപ്ലൈകോ വിൽപനശാലയിൽ മോഷണം

കുറ്റിപ്പുറം: ഗവ. ഹൈസ്കൂളിന് സമീപം സപ്ലൈകോ വിൽപനശാലയിൽ മോഷണം. ബുധനാഴ്ച പുലർച്ചെ നാലിനും അഞ്ചരക്കും ഇടയിലാണ് സംഭവം. രണ്ടുപേർ ഷട്ടർ കുത്തിത്തുറന്ന് ചില്ല് അടിച്ചുതകർത്താണ് അകത്തുകയറിയത്. കടയിലെ കമ്പ്യൂട്ടറും മറ്റു ഉപകരണങ്ങളും തകർത്തു. ഷെൽഫിൽ സൂക്ഷിച്ച പണം കവർന്നു. രാവിലെ പ്രദേശവാസികൾ അറിയിച്ചതിനെ തുടർന്ന് അധികൃതർ എത്തിയപ്പോഴാണ് ഷട്ടർ പൊളിച്ച നിലയിൽ കണ്ടത്. ഉടൻ കുറ്റിപ്പുറം പൊലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചു. സംഭവസ്ഥലത്തെത്തിയ പൊലീസ് അന്വേഷണം തുടങ്ങി. ഫോറൻസിക് വിദഗ്ധരും പരിശോധന നടത്തി. മോഷണത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ … Read more

ആചാര്യന്മാരെ സ്മരിച്ച് ആര്യവൈദ്യശാല സ്ഥാപകദിനാഘോഷം

കോട്ടക്കല്‍: സംഗീതം, നൃത്തം തുടങ്ങി ഏത് സര്‍ഗസൃഷ്ടിയും ശരീരവും മനസ്സും ഒന്നാകുമ്പോള്‍ മാത്രമേ സംഭവിക്കുന്നുള്ളൂവെന്ന് കേരള കലാമണ്ഡലം ചാന്‍സലര്‍ ഡോ. മല്ലിക സാരാഭായ്. കോട്ടക്കല്‍ ആര്യവൈദ്യശാലയുടെ 80ാമത് സ്ഥാപകദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. മാനേജിങ് ട്രസ്റ്റി ഡോ. പി.എം. വാരിയര്‍ അധ്യക്ഷത വഹിച്ചു. പി.എസ്. വാരിയര്‍ സ്മാരക പ്രഭാഷണം സാഹിത്യകാരന്‍ സുഭാഷ് ചന്ദ്രന്‍ നിര്‍വഹിച്ചു. ലോകത്തെ മുഴുവന്‍ ജീവജാലങ്ങളോടും അനുകമ്പയോടെ പെരുമാറാന്‍ കഴിയുന്നതാണ് വൈദ്യന്റെ ജീവിതമെന്ന് കോട്ടക്കല്‍ ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റിയായിരുന്ന ഡോ. പി.കെ. വാരിയരുടെ ആത്മകഥയായ … Read more

മുസ്‌ലിം ലീഗ് ഭരിക്കുന്ന കോട്ടക്കൽ നഗരസഭയിൽ വികസന സ്ഥിരംസമിതി അധ്യക്ഷ സ്ഥാനം എൽ.ഡി.എഫിന്

മുസ്‌ലിം ലീഗ് ഭരിക്കുന്ന കോട്ടക്കൽ നഗരസഭയിൽ വികസന സ്ഥിരംസമിതി അധ്യക്ഷ സ്ഥാനം എൽ.ഡി.എഫിന്

കോട്ടക്കൽ: മുസ്‌ലിം ലീഗ് ഭരിക്കുന്ന കോട്ടക്കൽ നഗരസഭയിൽ വികസന സ്ഥിരംസമിതി അധ്യക്ഷ സ്ഥാനം എൽ.ഡി.എഫിന് ലഭിച്ചു. 19-ാം വാർഡിലെ ഇടത് കൗൺസിലർ സരള ടീച്ചറാണ് വികസന സ്ഥിരംസമിതി അധ്യക്ഷയായി തെരഞ്ഞെടുക്കപ്പെട്ടത്. സരള ടീച്ചർ തെരഞ്ഞെടുക്കപ്പെട്ടതിൽ എൽ.ഡി.എഫ് കൗൺസിലർമാർ ആഹ്ലാദ പ്രകടനം നടത്തി. തെരഞ്ഞെടുപ്പിൽ മുസ്‌ലിം ലീഗ് കൗൺസിലർമാർ ആരും പങ്കെടുത്തില്ല. അഞ്ചു പേരടങ്ങിയ നിലവിലെ സമതിയിലെ സ്ഥിരംസമിതി അധ്യക്ഷ ഇപ്പോഴത്തെ ചെയർപേഴ്സൺ ഡോ. ഹനീഷയായിരുന്നു. ഒരാൾ ലീഗിലെ അയോഗ്യയായ രണ്ടാം വാർഡ് കൗൺസിലറാണ്. ബാക്കി മൂന്നു പേരിൽ … Read more

മഞ്ചേരിയിൽ ജില്ല കോടതി സമുച്ചയം 18ന് നാടിന് സമർപ്പിക്കും

മഞ്ചേരിയിൽ ജില്ല കോടതി
സമുച്ചയം 18ന് നാടിന് സമർപ്പിക്കും

മഞ്ചേരി: കാത്തിരിപ്പിനൊടുവിൽ മഞ്ചേരിയിൽ ജില്ല കോടതി സമുച്ചയത്തിന്റെ നിർമാണം പൂർത്തിയായി. 14 കോടി രൂപ ചെലവഴിച്ച് നിർമിച്ച ഏഴു നില കെട്ടിടത്തിന്റെ ഉദ്ഘാടനം ഫെബ്രുവരി 18ന് ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് ആശിഷ് ജിതേന്ദ്ര ദേശായി നിർവഹിക്കും. കൊല്ലം ഇ.ജെ കണ്‍സ്ട്രക്ഷന്‍സാണ് പ്രവൃത്തി പൂര്‍ത്തിയാക്കിയത്. വൈദ്യുതീകരണം, ലിഫ്റ്റുകള്‍ എന്നിവ പൊതുമരാമത്ത് വകുപ്പിന്റെ വൈദ്യുതി വിഭാഗവും സജ്ജമാക്കി. ജുഡീഷ്യല്‍ ഓഫിസര്‍മാര്‍ക്കുള്ള പ്രത്യേക ലിഫ്റ്റ് അടക്കം മൂന്ന് ലിഫ്റ്റുകളാണ് കെട്ടിടത്തിലുള്ളത്. ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി, മോട്ടോര്‍ ആക്‌സിഡൻറ് ക്ലൈം ട്രിബ്യൂണല്‍, … Read more

പോക്സോ: 46കാരന് 32 വർഷം കഠിനതടവും പിഴയും

പോക്സോ: 46കാരന് 32 വർഷം കഠിനതടവും പിഴയും

നിലമ്പൂർ: അഞ്ച് വയസ്സുകാരനെ ലൈംഗിക പീഡനത്തിരയാക്കിയ 46കാരനെ 32 വര്‍ഷം കഠിനതടവിനും 25000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. വഴിക്കടവ് ആനമറി കളത്തുംപടിക്കൽ ഉമ്മറിനെതിരെയാണ് (49) നിലമ്പൂർ ഫാസ്റ്റ് ട്രാക്ക് സ്‌പെഷല്‍ പോക്സോ കോടതി ജഡ്ജ് കെ.പി. ജോയ് ശിക്ഷ വിധിച്ചത്. 2017 ഡിസംബര്‍ മുതല്‍ 2018 മാര്‍ച്ച് 23 വരെയുള്ള കാലയളവില്‍ അഞ്ച് വയസ്സ് പ്രായമുള്ള ആണ്‍കുട്ടിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ലൈംഗിക പീഡനത്തിരയാക്കിയ കുറ്റത്തിന് വഴിക്കടവ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതിയാണ്. പിഴ അടച്ചില്ലെങ്കില്‍ ഒരുവര്‍ഷവും … Read more

മകളെ പീഡിപ്പിച്ച പിതാവിന് 88 വർഷം കഠിനതടവും പിഴയും

മഞ്ചേരി: പ്രായപൂര്‍ത്തിയാകാത്ത മകളെ വര്‍ഷങ്ങളോളം ലൈംഗിക പീഡനത്തിനിരയാക്കിയ 49കാരനായ പിതാവിനെ മഞ്ചേരി ഫാസ്റ്റ് ട്രാക്ക് സ്പെഷല്‍ കോടതി (രണ്ട്) ജഡ്ജി എസ്. രശ്മി വിവിധ വകുപ്പുകളിലായി 88 വര്‍ഷം കഠിനതടവിനും 60,000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. 2010ല്‍ അതിജീവിത ഒന്നാംക്ലാസില്‍ പഠിക്കുന്ന സമയം മുതല്‍ 2018 വരെയുള്ള കാലയളവില്‍ പ്രതി കുട്ടിയെ പലതവണ ബലാത്സംഗം ചെയ്തുവെന്നായിരുന്നു കേസ്. പ്രതി പിഴയടക്കുകയാണെങ്കില്‍ തുക അതിജീവിതക്ക് നല്‍കണമെന്നും കോടതി വിധിച്ചു. സര്‍ക്കാരിന്റെ വിക്ടിം കോമ്പന്‍സേഷന്‍ ഫണ്ടില്‍നിന്നും അതിജീവിതക്ക് നഷ്ടപരിഹാര തുക … Read more