വീട് നിർമാണ അഴിമതി ആരോപണം; പഞ്ചായത്ത് അംഗത്തെ സി.പി.എംലോക്കൽ കമ്മിറ്റിയിൽനിന്ന് പുറത്താക്കി

വീട് നിർമാണ അഴിമതി ആരോപണം; പഞ്ചായത്ത് അംഗത്തെ സി.പി.എംലോക്കൽ കമ്മിറ്റിയിൽനിന്ന് പുറത്താക്കി

എടക്കര: വെള്ളാരംകുന്ന് കോളനിയിലെ ആദിവാസി കുടുംബങ്ങളുടെ വീട് നിർമാണത്തിൽ അഴിമതി നടത്തിയെന്ന ആരോപണത്തിന് വിധേയനായ വാർഡ് അംഗം സന്തോഷ് കപ്രാട്ടിനെതിരെ സി.പി.എം നടപടി. സി.പി.എം ലോക്കൽ കമ്മിറ്റി അംഗമായ സന്തോഷിനെ തൽസ്ഥാനത്തുനിന്ന് ഒഴിവാക്കിയതായി ഏരിയ സെന്‍റർ അംഗങ്ങളായ പി. മോഹനൻ, യു. ഗിരീഷ് കുമാർ എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കോളനിയിൽ അടുത്തിടെ നടന്ന മെഡിക്കൽ ക്യാമ്പിനിടയിലാണ് ഗുണഭോക്താക്കളായ കുടുംബങ്ങൾ പരാതി ഉന്നയിച്ചത്. സന്തോഷിനെതിരെ നിയമനടപടി സ്വീകരിക്കണമെന്നും പഞ്ചായത്ത് അംഗ സ്ഥാനം രാജിവെക്കണമെന്നുമാവശ്യപ്പെട്ട് യു.ഡി.എഫ് യുവജന സംഘടനകൾ പഞ്ചായത്ത് … Read more

കാളികാവ് ചിങ്കക്കല്ലില്‍ കാട്ടാനക്കുട്ടിയെ കൊന്നുതിന്ന് കടുവ; ഒരു മാസത്തിനുള്ളില്‍ കടുവ കൊന്നത് രണ്ട് ആനകളെ !

കാളികാവ്( മലപ്പുറം): ചോക്കാട് ചിങ്കക്കല്ല് മലവാരത്തില്‍, എട്ടുമാസം പ്രായംതോന്നിക്കുന്ന ആനക്കുട്ടിയെ കടുവ പിടിച്ചു. മൂന്നുദിവസം മുന്‍പാണ് കാട്ടാനക്കുട്ടിയെ കടുവ ആക്രമിച്ചത്. കാട്ടാനക്കുട്ടിയുടെ ഒരു കാലിന്റെ ഭാഗം കടുവ പൂര്‍ണമായും ഭക്ഷിച്ചിട്ടുണ്ട്. ചിങ്കക്കല്ലില്‍ ആദിവാസികളാണ് ചെരിഞ്ഞ ആനക്കുട്ടിയെ കണ്ടത്. https://calicutinfopages.com/listing/hello-drivers-erinjippalam-kozhikode/ വനപാലകരെത്തി ആനക്കുട്ടിയെ കടുവ ആക്രമിച്ചതാണെന്ന് സ്ഥിരീകരിച്ചു. കടുവയുടെ സാന്നിധ്യം നിലനില്‍ക്കുന്നതിനാല്‍ അധികൃതര്‍ മൃതദേഹ പരിശോധന പെട്ടെന്ന് പൂര്‍ത്തിയാക്കി. ചിങ്കക്കല്ല് ആദിവാസി കോളനിക്ക് മുകളില്‍ 50 ഏക്കര്‍ ഭാഗത്താണ് കാട്ടാനക്കുട്ടിയുടെ ജഡം കണ്ടത്. ആനക്കുട്ടിയുടെ അവശേഷിക്കുന്ന ശരീരഭാഗം സംസ്‌കരിച്ചിട്ടില്ല. … Read more

കരുവാരകുണ്ട് ഇക്കോവില്ലേജിൽ പ്രവേശന നിരക്ക് വർധിപ്പിച്ചു

കരുവാരകുണ്ട്: ജില്ല ടൂറിസം പ്രമോഷൻ കൗൺസിലിന് കീഴിലുള്ള കരുവാരകുണ്ട് ചേറുമ്പ് ഇക്കോ ടൂറിസം വില്ലേജിലെ പ്രവേശന നിരക്ക് വർധിപ്പിച്ചു. നിലവിലുണ്ടായിരുന്ന പത്ത് രൂപ 20 രൂപയാക്കി. അതേസമയം ഡി.ടി.പി.സിയുടെ തന്നെ കീഴിലുള്ള കേരളാംകുണ്ടിലെ 20 രൂപയിൽ വർധനയില്ല. കൗൺസിലിന്റെ ചെയർമാൻ കൂടിയായ ജില്ല കലക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗമാണ് തീരുമാനമെടുത്തത്. 2016ൽ ഇക്കോ വില്ലേജ് തുറന്നതു മുതൽ പ്രവേശന ഫീസ് 10 രൂപ തന്നെയാണ്. ഇത് 20 രൂപയാക്കാൻ തീരുമാനിച്ചിരുന്നെങ്കിലും നടപ്പായിരുന്നില്ല. എന്നാൽ കേരളാംകുണ്ടിൽ മൂന്ന് വർഷം … Read more

തെരുവ് നായ്ക്കൾക്കെതിരെ നാടെങ്ങും പ്രതിഷേധം തുടരുമ്പോഴും കാണാതായ ഒരാഴ്ച പ്രായമുള്ള നായ്ക്കുട്ടിക്കായി നാട്ടുകാർ നടത്തിയത് ഒരു പകൽ നീണ്ട തെരച്ചിൽ; നായ്ക്കുട്ടിക്ക് പുനർജന്മം

തെരുവ് നായ്ക്കൾക്കെതിരെ നാടെങ്ങും പ്രതിഷേധം തുടരുമ്പോഴും കാണാതായ ഒരാഴ്ച പ്രായമുള്ള നായ്ക്കുട്ടിക്കായി നാട്ടുകാർ നടത്തിയത് ഒരു പകൽ നീണ്ട തെരച്ചിൽ; നായ്ക്കുട്ടിക്ക് പുനർജന്മം

വണ്ടൂർ : തെരുവ് നായ്ക്കൾക്കെതിരെ നാടെങ്ങും പ്രതിഷേധം തുടരുമ്പോഴും കാണാതായ ഒരാഴ്ച പ്രായമുള്ള നായ്ക്കുട്ടിക്കായി നാട്ടുകാർ നടത്തിയത് ഒരു പകൽ നീണ്ട തെരച്ചിൽ. ഒടുവിൽ അഴുക്കുചാലിലെ സ്ലാബിനുള്ളിൽ കുടുങ്ങിയ നിലയിൽ തെരുവ് നായ്ക്കുട്ടിയെ കണ്ടെത്തി. തുടർന്ന് ഒരു മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് നാട്ടുകാരനായ സാഗർ ചെറിയാപ്പുവിന്റെ നേതൃത്വത്തിലുള്ള സംഘം നായ്ക്കുട്ടിയെ രക്ഷപ്പെടുത്തിയത്. വണ്ടൂർ സാഗർ ഹോട്ടലിന് എതിർവശത്തെ അഴുക്കുചാലിന്റെ സ്ലാബിനുള്ളിൽ കുടുങ്ങിയ നായ്ക്കുട്ടിയെയാണ് നാട്ടുകാരുടെ സമയോചിത പ്രവർത്തനത്തിലൂടെ പുറത്തെടുത്തത്. മാസങ്ങൾക്ക് മുമ്പ് സ്ഥലത്തെത്തിയ ഉപദ്രവകാരിയല്ലാത്ത തെരുവ് നായ്ക്കും … Read more

വിനോദസഞ്ചാരികൾ കയറിയ തെങ്ങ് പൊട്ടിവീണു; ഒഴിവായത് വൻ അപകടം

വിനോദസഞ്ചാരികൾ കയറിയ തെങ്ങ് പൊട്ടിവീണു; ഒഴിവായത്  വൻ അപകടം

കാളികാവ്: തെങ്ങ് ചതിച്ചു. തെങ്ങിൽ കയറി പുഴയിലേക്ക് ചാടാൻ റെഡിയായി നിന്ന യുവാക്കൾക്ക് മുന്നേ തെങ്ങ് പൊട്ടി വീണു. ആ വീഴ്ച ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. കാളികാവ് ഉദിരംപൊയിലിൽ കെട്ടുങ്ങൽ ചിറയിൽ കുളിക്കാനെത്തിയ ഏഴ് യുവാക്കളാണ് പുഴയിലേക്ക് ചാഞ്ഞ തെങ്ങിൽ കയറിയത്. ചാടാൻ തയാറെടുക്കുന്നതിനിടെ തെങ്ങ് പൊട്ടി വീഴുകയായിരുന്നു. കരുളായി സ്വദേശികളായ യുവാക്കളാണ് അപകടത്തിൽ പെട്ടത്. ഇവരെ കാളികാവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആർക്കും പരിക്കില്ല. ദൂരസ്ഥലങ്ങളിൽ നിന്നടക്കം നിരവധി പേരാണ് ഇവിടത്തെ പ്രകൃതിമനോഹാരിത ആസ്വദിച്ച് കുളിക്കാനെത്തുന്നത്.

എടക്കര ദുര്‍ഗ ഭഗവതി ക്ഷേത്രത്തില്‍ മോഷണം നടത്തിയ കേസില്‍ യുവാവ് പിടിയില്‍

എടക്കര ദുര്‍ഗ ഭഗവതി ക്ഷേത്രത്തില്‍ മോഷണം നടത്തിയ കേസില്‍ യുവാവ് പിടിയില്‍

എടക്കര: എടക്കര ദുര്‍ഗ ഭഗവതി ക്ഷേത്രത്തില്‍ മോഷണം നടത്തിയ കേസില്‍ യുവാവ് പിടിയില്‍. വഴിക്കടവ് കമ്പളക്കല്ല് തോരുക്കുന്ന് സ്വദേശി കുന്നുമ്മല്‍ സൈനുല്‍ ആബിദാണ് (39) എടക്കര പൊലീസിന്റെ പിടിയിലായത്. ജൂണ്‍ 16ന് പുലര്‍ച്ചെ ക്ഷേത്രത്തിന്റെ ചുറ്റമ്പലത്തിന്റെ വാതില്‍ പൊളിച്ച് അകത്തുകയറി ഭണ്ഡാരങ്ങളില്‍ നിന്ന് പതിനായിരം രൂപ കവര്‍ന്ന കേസിലാണ് ഇയാള്‍ പിടിയിലായത്. കാളികാവ് മരുതങ്ങാട് അയ്യപ്പക്ഷേത്രത്തിലും സമാനരീതിയില്‍ മോഷണം നടത്തിയതിന് കാളികാവ് ഇന്‍സ്‌പെക്ടര്‍ ശശിധരന്‍ പിള്ള, എടക്കര ഇന്‍സ്‌പെക്ടര്‍ എന്‍.ബി. ഷൈജു, എസ്.ഐ കൃഷ്ണകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ … Read more