താനൂരിലെ കവര് കാണാൻ സന്ദർശക പ്രവാഹം

താനൂരിലെ കവര് കാണാൻ സന്ദർശക പ്രവാഹം

താനൂർ: കവര് പൂത്ത പാലപ്പുഴ പാടത്തേക്ക് വൻ സന്ദർശക പ്രവാഹം. താനൂർ കളരിപ്പടിയിലെ പുന്നൂക്ക് പാലപ്പുഴ പാടത്താണ് നീല വെളിച്ചം വിതറുന്ന അത്യപൂർവ പ്രതിഭാസമായ കവര് പൂത്തത്. മലയാളികൾക്ക് അധികം പരിചയമില്ലാതിരുന്ന കവര് ആളുകൾ അറിഞ്ഞുതുടങ്ങിയത് കുമ്പളങ്ങി നൈറ്റ്സ് എന്ന സിനിമയിലൂടെയാണ്. എറണാകുളത്തെ കുമ്പളങ്ങിയിൽ വല്ലപ്പോഴുമൊക്കെ കാണുമായിരുന്ന പ്രതിഭാസമാണ് താനൂരിൽ പ്രത്യക്ഷപ്പെട്ടത്. ചിലയിനം ആൽഗ, ഫംഗസ്, ബാക്ടീരിയ തുടങ്ങിയ സൂക്ഷ്മജീവികൾ ഇണയെ ആകർഷിക്കാനും ഇരപിടിക്കാനുമായി പുറപ്പെടുവിക്കുന്ന നീലവെളിച്ചമാണ് കവരെന്ന മനോഹര പ്രതിഭാസത്തിന് പിന്നിലെ ശാസ്ത്രീയ വിശദീകരണം. പകൽ … Read more

തിരുവാലി ക്ഷേത്രത്തിലെ മോഷണം: ഒരാൾ അറസ്റ്റിൽ

തിരുവാലി ക്ഷേത്രത്തിലെ മോഷണം: ഒരാൾ അറസ്റ്റിൽ

പിടിയിലായ മോഹൻകുമാർ, രക്ഷപ്പെട്ട ഷബീബ് [print_responsive_thumbnail_slider] എടവണ്ണ: തിരുവാലി ശ്രീകൈലാസ ക്ഷേത്രത്തിൽ മോഷണം നടത്തിയ സംഭവത്തിൽ യുവാവ് പിടിയിൽ. അരക്കുപറമ്പ് കാഞ്ഞിരത്തടം കണ്ടമംഗലത്ത് മോഹൻകുമാറിനെയാണ് (26) എടവണ്ണ എസ്.എച്ച്.ഒ വി. വിജയരാജൻ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് മോഹൻകുമാറും മമ്പാട് സ്വദേശി പത്തായക്കടവൻ ഷബീബും ചേർന്ന് ക്ഷേത്രത്തിൽ മോഷണം നടത്തിയത്. ഓഫിസിന്റെ പൂട്ടുപൊളിച്ച് അകത്തുകടന്ന പ്രതികൾ അലമാരയിൽ സൂക്ഷിച്ചിരുന്ന ഒരു പവനോളം തൂക്കം വരുന്ന സ്വർണാഭരണങ്ങളും പണവും കവർന്നു. നിലമ്പൂർ ഡിവൈ.എസ്.പി സാജു.കെ. അബ്രഹാമിന് കീഴിൽ … Read more

സ്ഫോടകവസ്‌തുക്കളുമായി തമിഴ്നാട് സ്വദേശി പിടിയിൽ

സ്ഫോടകവസ്‌തുക്കളുമായി തമിഴ്നാട് സ്വദേശി പിടിയിൽ

മങ്കട: അങ്ങാടിപ്പുറത്ത് വാടക ക്വാര്‍ട്ടേഴ്സില്‍ അനധികൃതമായി സൂക്ഷിച്ച സ്ഫോടകവസ്തുക്കളുമായി തമിഴ്നാട് സ്വദേശി പിടിയിൽ. സേലം സ്വദേശി സെല്‍വത്തെയാണ് (50) മങ്കട എസ്.ഐ ഷിജോ സി. തങ്കച്ചനും സംഘവും അറസ്റ്റ് ചെയ്തത്. അങ്ങാടിപ്പുറം ഓരാടംപാലത്തെ ക്വാര്‍ട്ടേഴ്സില്‍നിന്നാണ് 186 ജലാറ്റിന്‍സ്റ്റിക്കുകളും 150 ഡിറ്റണേറ്ററുകളും 10 കെട്ട് ഫ്യൂസ് വയറുകളും പിടികൂടിയത്.

ആളില്ലാത്ത വീടുകളിൽ കയറി മോഷണം നടത്തുന്ന പ്രതി പിടിയിൽ

ആളില്ലാത്ത വീടുകളിൽ കയറി മോഷണം നടത്തുന്ന പ്രതി പിടിയിൽ

[print_responsive_thumbnail_slider] വളാഞ്ചേരി: ആളില്ലാത്ത വീടുകളിൽ കയറി മോഷണം നടത്തുന്ന പ്രതി പിടിയിൽ. പാങ്ങ് ചേണ്ടി വാക്കാട് കൊട്ടാരപറമ്പിൽ പൊറോട്ട ഹനീഫ (50) എന്ന ഹനീഫയാണ് വളാഞ്ചേരി പൊലീസിന്റെ പിടിയിലായത്. കരിപ്പോളിൽ അതിഥി തൊഴിലാളികൾ താമസിക്കുന്ന വാടക ക്വാർട്ടേഴ്സിന്റെ പിൻവാതിൽ പൊളിച്ച് തൊഴിലാളികളുടെ ബാഗിൽ ഉണ്ടായിരുന്ന പണവും മൊബൈൽ ഫോണുകളും കവർന്ന കേസിലാണ് പ്രതിയെ പിടികൂടിയത്. ജില്ലയിലും പുറത്തും നിരവധി മോഷണ കേസുകളിൽ ഉൾപ്പെട്ട് ശിക്ഷിക്കപ്പെട്ടയാളാണ് ഹനീഫ. പകൽ സമയം ഓട്ടോറിക്ഷയിൽ കറങ്ങി ആളില്ലാത്ത വീടുകൾ കണ്ടെത്തി മോഷണം … Read more

ജലസ്രോതസ്സുകളിൽ കക്കൂസ് മാലിന്യം തള്ളിയ മൂന്നുപേർ പിടിയിൽ

ജലസ്രോതസ്സുകളിൽ കക്കൂസ് മാലിന്യം തള്ളിയ മൂന്നുപേർ പിടിയിൽ

കാളികാവ്: മങ്കുണ്ടിലും കല്ലാമൂലയിലും ജലസ്രോതസ്സുകളിൽ കക്കൂസ് മാലിന്യം തള്ളിയ സംഭവത്തിൽ മൂന്നുപേരെ കാളികാവ് പൊലീസ് അറസ്റ്റ് ചെയ്തു. വാഹനവും കസ്റ്റഡിയിലെടുത്തു. പെരിന്തൽമണ്ണ ആലിപ്പറമ്പ് സ്വദേശികളായ കട്ടേക്കാട് മജീദ് (46), പാറക്കത്തൊടി ഫാരിസ് (28), പാണ്ടിക്കാട് സ്വദേശി മുഹമ്മദ് റിയാസ് (23) എന്നിവരെയാണ് പിടികൂടിയത്. കാളികാവിനടുത്ത മങ്കുണ്ടിലും കല്ലാമൂല ചെറിയ പാലത്തിനടിയിലും ബുധനാഴ്ച രാത്രിയാണ് മാലിന്യം തള്ളിയത്. അമരമ്പലം പാലത്തിന് സമീപത്തും ഇവർ മാലിന്യം തള്ളിയിട്ടുണ്ട്. രണ്ട് പുഴകളും ഒറ്റ രാത്രികൊണ്ടാണ് മലിനമാക്കിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കും. കാളികാവ് … Read more

തേങ്ങപ്പൊങ്ങ് കഴിച്ച് അഞ്ചര വയസ്സുകാരനടക്കം 15 പേർക്ക് ഭക്ഷ്യവിഷബാധ

തേങ്ങപ്പൊങ്ങ് കഴിച്ച് അഞ്ചര വയസ്സുകാരനടക്കം 15 പേർക്ക് ഭക്ഷ്യവിഷബാധ

കോട്ടക്കൽ: തേങ്ങപ്പൊങ്ങ് കഴിച്ച് അഞ്ചര വയസ്സുകാരനടക്കം 15 പേർക്ക് ഭക്ഷ്യവിഷബാധയേറ്റു. എടരിക്കോട് പഞ്ചായത്തിലെ ക്ലാരി സൗത്തിലാണ് സംഭവം. ആറുപേർ കോട്ടക്കൽ, എടരിക്കോട് സ്വകാര്യ ആശുപത്രികളിൽ ചികിത്സയിലാണ്. മറ്റുള്ളവർ പ്രാഥമിക ചികിത്സക്ക് ശേഷം വീട്ടിലേക്ക് മടങ്ങി. ഒരു വീട്ടുകാരന്റെ മലപ്പുറത്തെ ബന്ധു കൊണ്ടുവന്ന പൊങ്ങ് സമീപത്തെ വീടുകളിലുള്ളവരടക്കം കഴിക്കുകയായിരുന്നു. കുടുംബത്തിലെ ആൺകുട്ടി ഹോസ്റ്റലിലേക്കും കൊണ്ടുപോയി. വയറിളക്കവും ഛർദിയും ഉണ്ടായതോടെയാണ് സംഭവം അറിയുന്നത്. മലപ്പുറത്തുള്ളവർക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. രാവിലെ മുറിച്ചുവെച്ച പൊങ്ങ് ഏറെ വൈകി കഴിച്ചതാകാം കാരണമെന്നാണ് പഞ്ചായത്ത് ആരോഗ്യവകുപ്പ് … Read more