നാടുകാണി ചുരം റോഡിൽ നിലയുറപ്പിച്ച് ആനയും കുഞ്ഞും

നിലമ്പൂർ: അന്തർസംസ്ഥാന പാതയായ വഴിക്കടവ് നാടുകാണി ചുരം റോഡിൽ ആനയും കുഞ്ഞും നിലയുറപ്പിച്ചത് ഗതാഗത തടസ്സത്തിനിടയാക്കി. ചൊവ്വാഴ്ച രാത്രി ഏഴരയോടെയാണ് അത്തിക്കുറുക്കിന് സമീപം റോഡിലേക്ക് കാട്ടാനയും കുട്ടിയും ഇറങ്ങിയത്. വളവിൽ റോഡിൽ നിലയുറപ്പിച്ച ആനയെ വാഹനയാത്രക്കാർക്ക് അടുത്ത് എത്തിയശേഷമാണ് കാണാൻ കഴിഞ്ഞത്. ആനയെ അടുത്ത് കണ്ട് ചില വാഹനങ്ങൾ നിയന്ത്രണം വിട്ടെങ്കിലും അപകടങ്ങൾ ഉണ്ടായില്ല. കുട്ടി ഉണ്ടായിരുന്നതിനാൽ തള്ള ആന റോഡിൽ നിന്നും കാട് കയറാൻ കൂട്ടാക്കാതെ നിന്നു. ഏറെനേരം കഴിഞ്ഞ് കുട്ടി ആന കാട് കയറിയതോടെയാണ് … Read more

കരിങ്കൽ മതിൽ കെട്ടുന്നതിനിടെമണ്ണിടിഞ്ഞുവീണ് രണ്ടുപേർക്ക് പരിക്ക്

നിലമ്പൂർ: വഴിക്കടവിൽ കരിങ്കൽ മതിൽ കെട്ടുന്നതിനിടെ മണ്ണിടിഞ്ഞ് വീണ് രണ്ട് പേർക്ക് പരിക്കേറ്റു. വഴിക്കടവ് മണിമൂളി പൈക്കാടൻ സ്വപ്നേഷ് (40), ഗൂഡല്ലൂർ സ്വദേശി മണി (60) എന്നിവർക്കാണ് പരിക്കേറ്റത്. മണ്ണും കല്ലും പതിച്ച് ഒരാൾക്ക് കാലിന് സാരമായി പരിക്കേറ്റു. മണ്ണിനടിയിൽപ്പെട്ടയാൾ അബോധാവസ്ഥയിലായി. നിലമ്പൂർ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവരെ പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. തിങ്കളാഴ്ച ഉച്ചക്ക് പന്ത്രണ്ടോടെയാണ് സംഭവം. വഴിക്കടവ് കെട്ടുങ്ങൽ ജുമാമസ്ജിദിന് പിറകിലെ സ്ഥലത്ത് കൂടുതൽ സൗകര്യങ്ങളൊരുക്കുന്നതിന്‍റെ ഭാഗമായി നിർമാണ പ്രവർത്തനങ്ങൾ … Read more

വഴിയാത്രക്കാർക്ക് നോമ്പുതുറയൊരുക്കി എടരിക്കോട് ജുമ മസ്ജിദ്

വഴിയാത്രക്കാർക്ക് നോമ്പുതുറയൊരുക്കി എടരിക്കോട് ജുമ മസ്ജിദ്

കോട്ടക്കൽ: വർഷങ്ങളായി ദീർഘദൂരയാത്രക്കാർക്ക് നോമ്പുതുറയൊരുക്കുന്ന എടരിക്കോട് ജുമ മസ്ജിദ് കമ്മിറ്റി മാതൃകയാണ്. യാത്രക്കാരടക്കം അഞ്ഞൂറോളം പേരാണ് ദിവസവും മസ്ജിദ് മുറ്റത്ത് ഒരുക്കുന്ന നോമ്പുതുറയിൽ പങ്കാളികളാകുന്നത്. ദേശീയപാത കടന്നു പോകുന്ന എടരിക്കോടിന് സമീപമാണ് ജുമ മസ്ജിദ് സ്ഥിതി ചെയ്യുന്നത്. ദിനംപ്രതി ആയിരങ്ങൾ കടന്നുപോകുന്ന പാതയിൽ വിശ്വാസികൾക്ക് നോമ്പുതുറക്കാനുള്ള സൗകര്യമില്ലാത്തത് പ്രയാസം സൃഷ്ടിച്ചിരുന്നു. ഇതോടെയാണ് പഴവർഗങ്ങളും പാനീയങ്ങളുമായി ചെറിയ തോതിൽ നോമ്പുതുറ ആരംഭിച്ചത്. വർഷങ്ങൾക്കിപ്പുറം മസ്ജിദ് പുതിക്കിപ്പണിതതോടെ കൂടുതൽ വിപുലമാക്കുകയായിരുന്നു കമ്മറ്റി. മസ്ജദ് കവാടത്തോട് ചേർന്ന് വഴിയാത്രക്കാർക്കായി നോമ്പ് തുറക്കുള്ള … Read more

സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം കെ.പ്രഭാകരൻ നിര്യാതനായി

മലപ്പുറം: സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം വണ്ടൂർ അമ്പലപ്പടി കെ.പ്രഭാകരൻ (58) നിര്യാതനായി. ഹൃദയാഘാതത്തെ തുടർന്നാണ് മരണം. മൂന്നുദിവസമായി പെരിന്തൽമണ്ണ മൗലാന ഹോസ്പിറ്റൽ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലായിരുന്നു. തിങ്കളാഴ്ച രാവിലെ 9.30 ഓടെയായിരുന്നു അന്ത്യം. വണ്ടൂർ പഞ്ചായത്ത് മുൻ അംഗമായിരുന്നു. പൊതു ദർശനം 11.30 മുതൽ 2.30 വരെ വീട്ടിലും 3 മുതൽ 4 മണി വരെ വണ്ടൂർ പൂക്കുളത്തെ സി.പി.ഐ പാർട്ടി ഓഫീസിലും നടക്കും. സംസ്കാരം വീട്ടുവളപ്പിൽ.

ദേവതിയാലിലെ മാലിന്യ സംഭരണകേന്ദ്രത്തിൽവൻ തീപിടിത്തം

തേഞ്ഞിപ്പലം: ദേവതിയാലിലെ അജൈവ മാലിന്യസംഭരണ കേന്ദ്രത്തിൽ (എം.സി.എഫ്) ദുരൂഹ സാഹചര്യത്തിൽ തീപിടുത്തം. തേഞ്ഞിപ്പലം പഞ്ചായത്തിലെ 17 വാർഡുകളിൽനിന്നായി ഹരിതകർമസേന മാസങ്ങളായി ശേഖരിച്ച 15 ടണ്ണിലധികം പ്ലാസ്റ്റിക് മാലിന്യം കത്തിനശിച്ചു. ഞായറാഴ്ച പുലർച്ചെ 1.30 ഓടെയാണ് അഗ്നിബാധയുണ്ടായത്. ദേവതിയാൽ കാരിമഠത്തെ മുൻ വ്യവസായ കേന്ദ്രം കെട്ടിടത്തിലാണ് തേഞ്ഞിപ്പലം പഞ്ചായത്തിന്റെ എം.സി.എഫ് പ്രവർത്തിക്കുന്നത്. ഇവിടത്തെ രണ്ട് കെട്ടിടങ്ങളിലുള്ള പ്ലാസ്റ്റിക് മാലിന്യമാണ് തീപിടിച്ച് നശിച്ചത്. ഒരു കെട്ടിടം പൂർണമായും ഒരു കെട്ടിടം ഭാഗികമായും തകർന്നു. കെട്ടിടങ്ങൾക്കിടയിൽ ഏഴ് മീറ്റർ അകലമുണ്ട്. എന്നാൽ … Read more

നിലമ്പൂർ ജില്ല ആശുപത്രിയിൽ ജലക്ഷാമം: 30 ലക്ഷത്തിന്‍റെ ഭൂഗർഭ ജല സംഭരണി നിർമിക്കും

നിലമ്പൂർ: വേനൽ കടുക്കുന്ന സാഹചര്യത്തിൽ ജലക്ഷാമം അനുഭവപ്പെടുന്ന നിലമ്പൂർ ജില്ല ആശുപത്രിയിൽ പരിഹാരത്തിന് പദ്ധതികൾ ആവിഷ്കരിച്ചു. ചൂട് ഏറിവരുന്ന സാഹചര‍്യത്തിൽ ജലത്തിന്‍റെ ആവശ്യം കൂടുമെന്നത് മുന്നിൽകണ്ടാണ് പരിഹാരത്തിന് നടപടികൾ ത്വരിതപ്പെടുത്തുന്നത്. ആവശ്യത്തിനനുസരിച്ച് ടാങ്കറിൽ വെള്ളം പുറത്തു നിന്ന് പണം കൊടുത്ത് വാങ്ങി ആശുപത്രിയിലേക്ക് കൊണ്ടുവരുന്നുണ്ട്. 5000 ലിറ്റർ വീതം സംഭരണ ശേഷിയുള്ള രണ്ട് ടാങ്കുകൾ വാങ്ങാൻ തീരുമാനിച്ചു. ആശുപത്രിയോടു ചേർന്നുള്ള ഗവ. യു.പി സ്കൂളിലെ കിണറ്റിൽനിന്ന് വെള്ളം ആശുപത്രിയിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു. കിണർ റീച്ചാർജ് സംവിധാനവും ആശുപത്രിയിൽ … Read more