മുള്ളന്‍പന്നിയെ വേട്ടയാടി കൊന്ന് തിന്നു; പ്രതിക്ക് ആറു മാസം തടവും പിഴയും

മഞ്ചേരി: മുള്ളന്‍പന്നിയെ വേട്ടയാടി ഭക്ഷിച്ച സംഭവത്തില്‍ പ്രതിക്ക് ആറു മാസം തടവും 10,000 രൂപ പിഴയും. എരുമമുണ്ട ചെട്ടിയാംപാറ തോണിക്കടവന്‍ അബ്ദുല്‍ നാസറിനെയാണ് മഞ്ചേരി ജെ.എഫ്‌.സി.എം (രണ്ട്) ഫോറസ്റ്റ് കോടതി ജഡ്ജി പി. നൂറുന്നീസ ശിക്ഷിച്ചത്. 2015 ഒക്‌ടോബര്‍ 19ന് നിലമ്പൂര്‍ റേഞ്ച് കാഞ്ഞിരപ്പുഴ ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിലെ നിലമ്പൂര്‍ കോവിലകം നിക്ഷിപ്ത വനത്തില്‍ ചെമ്പാലയിലാണ് സംഭവം. മുള്ളന്‍പന്നിയെ നാടന്‍തോക്കുപയോഗിച്ച് വേട്ടയാടി കൊന്നശേഷം വീട്ടില്‍ കൊണ്ടുവന്ന് പാകംചെയ്ത് ഭക്ഷിച്ചെന്നാണ് കേസ്. കാഞ്ഞിരപ്പുഴ ഫോറസ്റ്റ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ … Read more

5.9 കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

പെരിന്തൽമണ്ണ: വിൽപനക്ക് ബൈക്കില്‍ കടത്തിയ 5.9 കി.ഗ്രാം കഞ്ചാവുമായി തിരൂര്‍ ആദര്‍ശേരി ഈങ്ങാപടലില്‍ ജാഫര്‍ അലിയെ(40) പൊലീസ് അറസ്റ്റു ചെയ്തു. ആന്ധ്ര, ഒഡിഷ സംസ്ഥാനങ്ങളില്‍നിന്ന് അന്തർസംസ്ഥാന തൊഴിലാളികള്‍ മുഖേന വന്‍തോതില്‍ കഞ്ചാവ് ജില്ലയിലേക്ക് കടത്തി ആവശ്യക്കാര്‍ക്ക് വില്‍പന നടത്തുന്നത് സംബന്ധിച്ച് പൊലീസിന് വിവരം ലഭിച്ചിരുന്നു. സംഘത്തിലെ ഏജന്‍റുമാരായ മലയാളികളുള്‍പ്പടെയുള്ളവരെയും ഇവര്‍ മുഖേന കഞ്ചാവ് വാങ്ങുന്ന ചെറുകിട വില്‍പനക്കാരെയും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ആവശ്യക്കാര്‍ക്ക് രണ്ട് കിലോഗ്രാമിന്‍റെ പാക്കറ്റിന് 35,000 മുതല്‍ 40,000 രൂപവരെ വിലയിട്ട് സ്ഥലത്ത് എത്തിച്ച് … Read more

മന്ത്രവാദ ചികിത്സക്കിടെ 19കാരിയെ പീഡിപ്പിച്ച 57കാരന് 16 വർഷം കഠിനതടവ്

നിലമ്പൂർ: മന്ത്രവാദ ചികിത്സക്കിടെ 19കാരിയെ മയക്കി പീഡനത്തിനിരയാക്കിയ 57കാരന് 16 വർഷം കഠിനതടവും 1,10,000 രൂപ പിഴയും വിധിച്ചു. കാളികാവ് കെ.എ.കെ പടിയിലെ കുന്നുമ്മൽ അബ്ദുൽ ഖാദറിനെയാണ് നിലമ്പൂർ അതിവേഗ പോക്സോ സ്പെഷൽ കോടതി ജഡ്ജി കെ.പി ജോയ് ശിക്ഷിച്ചത്. പെട്ടെന്ന് വിവാഹം നടക്കാൻ മന്ത്രവാദ ചികിത്സ നടത്താമെന്ന് വിശ്വസിപ്പിച്ച് ബോധം കെടുത്തി പീഡിപ്പിച്ച് ഗർഭിണിയാക്കുകയായിരുന്നു. പിഴത്തുക അതിജീവിതക്ക് നൽകണം. പിഴയടച്ചില്ലെങ്കിൽ ഒരു വർഷവും രണ്ടു മാസവും അധികതടവ് അനുഭവിക്കണം. നിലമ്പൂർ പൊലീസ് ഇന്‍സ്പെക്ടറായിരുന്ന ടി. സജീവനാണ് … Read more

സ്വർണ കവർച്ച; ഏഴുപ്രതികളെ കസ്റ്റഡിയിൽ വാങ്ങി

സ്വർണ കവർച്ച; ഏഴുപ്രതികളെ കസ്റ്റഡിയിൽ വാങ്ങി

പെരിന്തൽമണ്ണ: ജ്വല്ലറി ഉടമയെയും സഹോദരനെയും ആക്രമിച്ച് സ്വർണം തട്ടിയ സംഭവത്തിൽ തുടനന്വേഷണം ഊർജിതമാക്കി. തിങ്കളാഴ്ച റിമാൻഡ് ചെയ്ത പ്രതികളിൽ ഏഴു പേരെ ചൊവ്വാഴ്ച പൊലിസ് കസ്റ്റഡിയിൽ വാങ്ങി. കൃത്യത്തിൽ നേരിട്ട് പങ്കെടുത്തവരടക്കമുള്ളവരാണ് ഇവർ. വ്യാപാരിയെ മർദിച്ച് സ്വർണം തട്ടിയെടുത്തതിലും മറ്റും നേരിട്ട് പങ്കാളികളായ നാലു പേരടക്കം അഞ്ചു പ്രതികൾ കൂടി കേസിൽ അറസ്റ്റിലാവാനുണ്ട്. മാത്രമല്ല കവർന്ന മൂന്നേകാൽ കിലോ സ്വർണത്തിൽ ഉരുക്കി വിറ്റത് അടക്കം 2.2 കിലോഗ്രാം മാത്രമാണ് കണ്ടെത്തിയത്. കസ്റ്റഡിയിൽ വാങ്ങിയവരെ വിശദമായി ചോദ്യം ചെയ്യുമ്പോൾ … Read more

വീട്ടിൽ കയറി യുവതിയുടെ മുഖത്ത് സ്പ്രേയടിച്ച് അഞ്ചര പവൻ സ്വർണം മോഷ്ടിച്ചു

വീട്ടിൽ കയറി യുവതിയുടെ മുഖത്ത് സ്പ്രേയടിച്ച് അഞ്ചര പവൻ സ്വർണം മോഷ്ടിച്ചു

തിരൂർ: അർധരാത്രിയിൽ വീട്ടിൽ കയറി യുവതിയുടെ മുഖത്ത് സ്പ്രേ അടിച്ച് മോഷണം. പുറത്തൂർ മരവന്ത ചേലൂർ അബ്ദുല്ലക്കുട്ടിയുടെ വീട്ടിലാണ് വ്യാഴാഴ്ച അർധരാത്രിയിൽ മോഷണം നടന്നത്. വീടിന് സമീപത്തുള്ള തെങ്ങിൻ കയറി മുകളിലെ നിലയുടെ വാതിലിലൂടെയാണ് മോഷ്ടാക്കൾ അകത്തെത്തിയത്. അബ്ദുല്ലക്കുട്ടിയുടെ ഭാര്യ സാബിറയും കുട്ടികളും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. ഉറങ്ങാൻ കിടന്ന സാബിറ വീട്ടിനകത്ത് ശബ്ദം കേട്ട് എഴുന്നേറ്റപ്പോൾ വീട്ടിനകത്ത് രണ്ടു പേർ നിൽക്കുന്നത് കണ്ടു. ശബ്ദം ഉണ്ടാക്കാൻ ശ്രമിച്ച സാബിറയുടെ മുഖത്ത് സ്പ്രേ അടിക്കുകയായിരുന്നു. മൂക്കിന് ഇടിച്ചു. … Read more

വിദ്യാര്‍ഥിക്ക് കഞ്ചാവ് വില്‍ക്കാന്‍ ശ്രമിക്കവെ രണ്ടുപേർ പിടിയിൽ

പൊന്നാനി: പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിക്ക് കഞ്ചാവ് വില്‍ക്കാന്‍ ശ്രമിക്കവെ രണ്ടുപേരെ പൊന്നാനി പൊലീസ് പിടികൂടി. നരിപ്പറമ്പില്‍ വാടകക്ക് താമസിക്കുന്ന മുക്കാടി കുഞ്ഞിമൂസക്കാനകത്ത് ബാത്തിഷ (പുല്ല് ബാത്തി -46), പൊന്നാനി പള്ളിപ്പടിയില്‍ താമസിക്കുന്ന ചെറുവളപ്പില്‍ ഷഹീര്‍ (22) എന്നിവരെയാണ് ഇന്‍സ്‌പെക്ടര്‍ ജലീല്‍ കറുത്തേടത്തിന്റെ നേതൃത്വത്തിൽ പിടികൂടിയത്. ചമ്രവട്ടം ജങ്ഷനിലെ ആളൊഴിഞ്ഞ കെട്ടിടത്തിലെ രണ്ടാം നിലയില്‍ വിദ്യാര്‍ഥിക്ക് കഞ്ചാവ് പൊതി വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പ്രതികള്‍ പിടിയിലായത്. ഇവരില്‍നിന്ന് അരക്കിലോ കഞ്ചാവ് കണ്ടെത്തി. വിദ്യാര്‍ഥിയെ പിന്നീട് രക്ഷിതാക്കള്‍ക്കൊപ്പം വിട്ടയച്ചു. എസ്.ഐമാരായ ആര്‍.യു. അരുണ്‍, … Read more