കാളികാവിൽ കള്ളത്തോക്കുമായി വീണ്ടും യുവാവ് പിടിയിൽ

കാളികാവിൽ കള്ളത്തോക്കുമായി വീണ്ടും യുവാവ് പിടിയിൽ

കാളികാവ്: കള്ളത്തോക്കുമായി മറ്റൊരു യുവാവുകൂടി കാളികാവ് പൊലീസിന്റെ പിടിയിലായി. ചോക്കാട് കല്ലാമൂല സ്വദേശി കിഴക്കഞ്ചാലിൽ ജൈസൽ മോനെയാണ് (34) അറസ്റ്റ് ചെയ്തത്. പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ജൈസലിന്റെ വീട്ടിൽനിന്ന് തോക്ക് കണ്ടെത്തിയത്. ശനിയാഴ്ച വൈകീട്ടാണ് പൊലീസ് പരിശോധന നടത്തിയത്. ജൈസലിനെ കസ്റ്റഡിയിലെടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. ലൈസൻസില്ലാത്ത തോക്ക് കൈവശം വെച്ചതിന് ആയുധ നിരോധന നിയമപ്രകാരമാണ് കേസെടുത്തത്. ഞായറാഴ്ച ഉച്ചക്കുശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി. കഴിഞ്ഞ ദിവസം കല്ലാമൂല സ്വദേശിയായ കുന്നത്ത് ജരീറിനെ … Read more

പള്ളിമുക്ക് എന്ന പ്ലംബര്‍മാരുടെ ഗ്രാമം

പള്ളിമുക്ക് എന്ന പ്ലംബര്‍മാരുടെ ഗ്രാമം

പൂക്കോട്ടൂര്‍: പ്ലംബര്‍മാരുടെ സ്വന്തം ഗ്രാമമെന്ന നിലയില്‍ ശ്രദ്ധേയമാകുകയാണ് പൂക്കോട്ടൂരിലെ പള്ളിമുക്ക് എന്ന കൊച്ചു ഗ്രാമം. അറുപതോളം പ്ലംബര്‍മാരാണ് ഇവിടെയുള്ളത്. മുതിര്‍ന്നവരും യുവാക്കളുമായ തൊഴിലാളികളില്‍ ഏറിയ പങ്കും ഈ മേഖലയില്‍ മാത്രം ജോലി ചെയ്യുന്നവരാണ്. ജലവിതരണ പദ്ധതികള്‍ മുതല്‍ വീടുകളിലേയും മറ്റു കെട്ടിടങ്ങളിലേയും പ്ലംബിങ് പ്രവൃത്തികള്‍ ചെയ്യുന്നവരും ഇവരിലുള്‍പ്പെടും. 2000ത്തില്‍ ലോകബാങ്കിന്റെ കുടിവെള്ള വിതരണ പദ്ധതി ആരംഭിച്ചതുമുതല്‍ തുടങ്ങിയതാണ് പള്ളിമുക്കിന്റെ പ്ലംബിങ് പെരുമ. പൂക്കോട്ടൂര്‍ ഗ്രാമപഞ്ചായത്തിലും പോത്തുകല്ല് ഗ്രാമപഞ്ചായത്തിലുമാണ് സംസ്ഥാനത്തുതന്നെ ഈ പദ്ധതി ആദ്യം തുടങ്ങിയത്. ഇതില്‍ പൂക്കോട്ടൂരിലെ … Read more

വാൻ കെ.എസ്.ആര്‍.ടി.സി ബസിൽ ഉരസി; രണ്ടുപേർക്ക് പരിക്ക്

വാൻ കെ.എസ്.ആര്‍.ടി.സി ബസിൽ ഉരസി; രണ്ടുപേർക്ക് പരിക്ക്

ചങ്ങരംകുളം: സംസ്ഥാനപാതയിൽ പന്താവൂരില്‍ കെ.എസ്.ആര്‍.ടി.സി ബസില്‍ ചരക്കുവാൻ ഉരസി യാത്രക്കാര്‍ക്ക് പരിക്കേറ്റു. കെ.എസ്.ആര്‍.ടി.സിയിലെ യാത്രക്കാരായ അടയൂര്‍ സ്വദേശി ഹരീഷ് ബാബു (39), വളാഞ്ചേരി സ്വദേശി മൊയ്തീന്‍കുട്ടി (67) എന്നിവര്‍ക്കാണ് പരിക്കേറ്റത്. പന്താവൂര്‍ സെന്ററില്‍ വെള്ളിയാഴ്ച രാവിലെ എട്ടോടെയാണ് അപകടം. തൃശൂര്‍ ഭാഗത്തുനിന്ന് കോട്ടക്കല്‍ ഭാഗത്തേക്ക് പോയിരുന്ന മിനി ഗുഡ്സ് ലോറി, കോഴിക്കോട് ഭാഗത്തുനിന്ന് തൃശൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസില്‍ ഉരസുകയായിരുന്നു. പരിക്കേറ്റ ഇരുവരെയും ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

വാഹന ജീവനക്കാർ തമ്മിൽ സംഘർഷം; ബസിന്റെ ഗ്ലാസ് അടിച്ചുതകർത്തു

വാഹന ജീവനക്കാർ തമ്മിൽ സംഘർഷം; ബസിന്റെ ഗ്ലാസ് അടിച്ചുതകർത്തു

പുലാമന്തോൾ: വാഹന ജീവനക്കാർ തമ്മിൽ നടന്ന സംഘർഷത്തിൽ ബസിനെ പിന്തുടർന്നെത്തി ഗ്ലാസ് അടിച്ചുതകർത്തു. പെരിന്തൽമണ്ണയിൽനിന്ന് പട്ടാമ്പിയിലേക്ക് പോവുകയായിരുന്ന ബസിന്റെ മുൻവശത്തെ ഗ്ലാസാണ് ടോറസ് ലോറി വാഹന ജീവനക്കാരൻ അടിച്ചുതകർത്തത്. പുലാമന്തോൾ ടൗൺ ജങ്ഷനിൽ വ്യാഴാഴ്ച വൈകുന്നേരം 3.45ന് ആയിരുന്നു സംഭവം. പെരിന്തൽമണ്ണ-പട്ടാമ്പി റൂട്ടിൽ സഞ്ചരിക്കുകയായിരുന്ന ടോറസ് വാഹനത്തിനുപിറകിൽ അമിത വേഗതയിലെത്തിയ ബസ് മറികടക്കാനുള്ള ശ്രമത്തിൽ ടോറസിന്റെ സൈഡ് ഗ്ലാസ് തകർത്തെന്നാരോപിച്ചാണ് ഗ്ലാസ് തകർത്തത്. പുലാമന്തോളിൽ യാത്രക്കാരെ ഇറക്കാൻ നിർത്തിയ ബസിനു കുറുകെ ടോറസ് നിർത്തിയിട്ട് വലിയ സ്പാൻഡർ … Read more

മെഡിക്കൽ കോളജിൽ അത്യാധുനിക സി.ടി സ്കാനിങ് യന്ത്രം സ്ഥാപിക്കുന്നതിലെ അനിശ്ചിതത്വം; യോഗം ചേർന്നെങ്കിലും തീരുമാനമായില്ല

മെഡിക്കൽ കോളജിൽ അത്യാധുനിക സി.ടി സ്കാനിങ് യന്ത്രം സ്ഥാപിക്കുന്നതിലെ അനിശ്ചിതത്വം; യോഗം ചേർന്നെങ്കിലും തീരുമാനമായില്ല

മഞ്ചേരി: ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ 128 സ്ലൈസ് അത്യാധുനിക സി.ടി സ്കാനിങ് യന്ത്രം സ്ഥാപിക്കുന്നതിന് വൈദ്യുതി കണക്ഷൻ എടുക്കുന്നതിൽ തീരുമാനം ആയില്ല. വ്യാഴാഴ്ച മെഡിക്കൽ കോളജിൽ ചേർന്ന യോഗം തീരുമാനമെടുക്കാതെ പിരിഞ്ഞു. സ്കാനിങ് യന്ത്രം പ്രവർത്തിപ്പിക്കാൻ കേരള ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫെയർ സൊസൈറ്റി (കെ.എച്ച്.ആർ.ഡബ്ല്യു.എസ്) പുതിയ ട്രാൻസ്ഫോർമർ സ്ഥാപിക്കണമെന്ന ആവശ്യമാണ് മെഡിക്കൽ കോളജ് അധികൃതരും ആശുപത്രിയിലെ പൊതുമരാമത്ത് ഇലക്ട്രിക്കൽ വിഭാഗവും യോഗത്തിൽ അറിയിച്ചത്. ഇതിന് സാങ്കേതിക തടസ്സമുണ്ടെന്ന് കെ.എച്ച്.ആർ.ഡബ്ല്യു.എസ് അധികൃതർ അറിയിച്ചു. സൊസൈറ്റിയുടെ കോഴിക്കോട് റീജിയനൽ … Read more

ദേശീയപാത നിർമാണം; സുരക്ഷ വേണമെന്ന ആവശ്യം ശക്തം

ദേശീയപാത നിർമാണം; സുരക്ഷ വേണമെന്ന ആവശ്യം ശക്തം

വളാഞ്ചേരി: ദേശീയപാത നിർമാണ പ്രവർത്തനങ്ങളിൽ ആവശ്യമായ മുൻകരുതൽ എടുക്കുന്നില്ലെന്ന് ആക്ഷേപം. വളാഞ്ചേരി ബൈപ്പാസിന്റെ ഭാഗമായുള്ള വയഡക്ട് പാലത്തിന്റെ നിർമാണ പ്രവർത്തനങ്ങളിൽ ഉൾപ്പെടെ നിർമാണ കമ്പനി വേണ്ടത്ര സുരക്ഷ സ്വീകരിക്കുന്നില്ലെന്ന് പ്രദേശവാസികൾ പറയുന്നു. ടോറസ് ലോറികളിൽ കരിങ്കല്ലുകളും മണ്ണും കൊണ്ട് പോകുമ്പോഴും സുരക്ഷ മുൻകരുതൽ സ്വീകരിക്കുന്നതിൽ ചില ഡ്രൈവർമാർ ജാഗ്രത കാണിക്കാറില്ല. ചീറിപ്പായുന്ന ലോറികളിൽനിന്നും കരിങ്കല്ലുകൾ റോഡിലേക്ക് തെറിച്ച് വിണാൽ ദുരന്തത്തിനിടയാക്കും. തിരക്കേറിയ നിരത്തുകളിൽ കൂടി സുരക്ഷയൊരുക്കാതെ നിർമാണ സാമഗ്രികൾ കൊണ്ടുപോകുന്ന വാഹനങ്ങൾക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യം ശക്തമാണ്. വട്ടപ്പാറയിൽ … Read more