കുറ്റിപ്പുറം ലോ കോളജിൽ എൻ.ഡി.എ സ്ഥാനാർഥിയെ തടഞ്ഞു

കുറ്റിപ്പുറം ലോ കോളജിൽ എൻ.ഡി.എ സ്ഥാനാർഥിയെ തടഞ്ഞു

കുറ്റിപ്പുറം: തെരഞ്ഞെടുപ്പ് പ്രചാരണ ഭാഗമായി കുറ്റിപ്പുറം കെ.എം.സി.ടി ലോ കോളജിൽ എത്തിയ പൊന്നാനി മണ്ഡലം എൻ.ഡി.എ സ്ഥാനാർഥി നിവേദിത സുബ്രഹ്മണ്യനെ വിദ്യാർഥികൾ തടഞ്ഞു. എസ്.എഫ്.ഐ -എം.എസ്.എഫ് പ്രവർത്തകരാണ് പ്രതിഷേധം സംഘടിപ്പിച്ചത്. വ്യാഴാഴ്ച ഉച്ചക്ക് 12നാണ് സംഭവം. കോളജ് അധികൃതരെ മുൻകൂട്ടി അറിയിച്ച് അനുമതി വാങ്ങിയാണ് സ്ഥാനാർഥി കാമ്പസിൽ എത്തിയത്. കാറിൽനിന്നിറങ്ങിയ സ്ഥാനാർഥിയെ കോളജിൽ പ്രവേശിപ്പിക്കില്ലെന്ന് സംഘടിച്ചെത്തിയ എസ്.എഫ്.ഐ – എം.എസ്.എഫ് പ്രവർത്തകർ പറഞ്ഞു. ഏറെനേരം വാക്തർക്കത്തിൽ ഏർപ്പെട്ട സ്ഥാനാർഥി ഒടുവിൽ മടങ്ങുകയായിരുന്നു. ബി.ജെ.പിയുടെ വർഗീയ നിലപാടിനെതിരെയാണ് പ്രതിഷേധിച്ചതെന്നാണ് … Read more

ഓട്ടോ തടഞ്ഞ് യുവാവിനെ വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസ്: നാല് പ്രതികൾ അറസ്റ്റിൽ

ഓട്ടോ തടഞ്ഞ് യുവാവിനെ വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസ്: നാല് പ്രതികൾ അറസ്റ്റിൽ

വെളിയങ്കോട്: ദേശീയപാതയിൽ ഓട്ടോ തടഞ്ഞു നിർത്തി വെളിയംകോട് കിണർ വടക്കേപുറത്ത് മുഹമ്മദ് ഫായിസിനെ (28) വെട്ടി കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ. ബൈക്കിലെത്തിയ ആറംഗ സംഘം ഓട്ടോ തടഞ്ഞു നിർത്തിയാണ് യുവാവിനെ വെട്ടി പരിക്കേൽപ്പിച്ചത്. വെളിയം കോട് സ്വദേശികളായ വടക്കേപ്പുറത്ത് വീട്ടിൽ ഷഹീറിനെ (28) എറണാകുളത്തുനിന്നും കല്ലം വളപ്പിൽ വീട്ടിൽ റാംബോ എന്ന റാഷിദ് (29), തണ്ണിത്തുറക്കൽ വീട്ടിൽ നിസാമുദ്ദീൻ എന്ന നിഷാദ് (33) എന്നിവരെ കോയമ്പത്തൂരിൽ നിന്നും മേത്തനാട്ട് വീട്ടിൽ അഫ്സൽ എന്ന അൻസാറിനെ … Read more

നീരൊഴുക്ക് നിലച്ച് കോട്ടപ്പുഴ; കുടിവെള്ളക്ഷാമം രൂക്ഷമാകും

നീരൊഴുക്ക് നിലച്ച് കോട്ടപ്പുഴ; കുടിവെള്ളക്ഷാമം രൂക്ഷമാകും

പൂക്കോട്ടുംപാടം: വേനല്‍ കടുത്തതോടെ പഞ്ചായത്തിലെ പ്രധാന ജലസ്രോതസ്സായ കോട്ടപ്പുഴയിലെ നീരുറവകള്‍ വറ്റാന്‍ തുടങ്ങി. സമീപപ്രദേശങ്ങളായ ടി.കെ കോളനി, പൊട്ടിക്കല്ല്, പരിയങ്ങാട് എന്നിവിടങ്ങളിലെ കിണറുകളിലെയും ജലാശയങ്ങളിലെയും ജലനിരപ്പ് കുറയുകയാണ്. ഇത് കുടിവെള്ളക്ഷാമം രൂക്ഷമാകുന്നതിന് വഴിവെക്കും. കോട്ടപ്പുഴയില്‍ ജലസംരക്ഷണത്തിന് ചെട്ടിപ്പാടം, പാറക്കപ്പാടം, ചെറായി ഭാഗങ്ങളിൽ തടയണകൾ കെട്ടിയിട്ടുണ്ടെങ്കിലും ടി.കെ കോളനിയിലും പൊട്ടിക്കല്ലിലും ഇത് ശാശ്വതമല്ല. എന്നാൽ പുഴയിലെ നിലവിലുള്ള വെള്ളം കെട്ടിനിർത്താൻ പ്രകൃതിദത്ത താൽക്കാലിക തടയണകൾ പോലും കെട്ടാൻ അധികൃതർ തയാറായിട്ടുമില്ല. ടി.കെ കോളനിയിലും പൊട്ടിക്കല്ലിലുമായി 500ലധികം കുടുംബങ്ങളാണ് താമസം. … Read more

തിരുവാലിയിൽ മധ്യവയസ്ക വെട്ടേറ്റ് മരിച്ചു: മരുമകൻ കസ്റ്റഡിയിൽ

തിരുവാലിയിൽ മധ്യവയസ്ക വെട്ടേറ്റ് മരിച്ചു: മരുമകൻ കസ്റ്റഡിയിൽ

തിരുവാലി: തിരുവാലി നടുവത്ത് മധ്യവയസ്ക വെട്ടേറ്റ് മരിച്ചു. ചേന്ദംകുളങ്ങരയിൽ വരിച്ചാലിൽ സൽമ്മത്ത് (52) ആണ് മരുമകന്റെ വെട്ടേറ്റു മരിച്ചത്. ഇന്ന് വൈകിട്ട് 4.30 നാണ് സംഭവം. സൽമ്മത്തിന്റെ മകൾ സജ്നയുടെ ഭർത്താവ് കല്ലിടുമ്പ് സമീർ (36) ആണ് വെട്ടിയത്. ഇവർ എല്ലാവരും ഒരുമിച്ചാണ് താമസം. തലക്ക് ഗുരുതര വെട്ടേറ്റ സൽമ്മത്ത് സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചു. സ്ഥലത്തെത്തിയ വണ്ടൂർ പൊലീസ് പ്രതിയായ സമീറിനെ കസ്റ്റഡിയിലെടുത്തു. സൽമ്മത്തിന്റെ മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജിലേക്ക് മാറ്റി. മദ്യത്തിനും മയക്ക് മരുന്നിനും … Read more

പെൻഷൻ തട്ടിയെടുത്ത സംഭവം; ആലങ്കോട് പഞ്ചായത്ത് അംഗത്തിനെതിരെ കേസ്

പെൻഷൻ തട്ടിയെടുത്ത സംഭവം; ആലങ്കോട് പഞ്ചായത്ത് അംഗത്തിനെതിരെ കേസ്

ചങ്ങരംകുളം: മരിച്ചയാളുടെ പെൻഷൻ തട്ടിയെടുത്തെന്ന ബാങ്ക് മാനേജറുടെ പരാതിയിൽ പഞ്ചായത്ത് അംഗത്തിനെതിരെ ചങ്ങരംകുളം പൊലീസ് കേസെടുത്തു. ആലങ്കോട് പഞ്ചായത്തിലെ പതിനെട്ടാം വാർഡ് (പെരുമുക്ക്) അംഗം ഹക്കീം പെരുമുക്കിനെതിരെയാണ് കേസെടുത്തത്. ജാമ്യമില്ലാത്ത വകുപ്പ് പ്രകാരമാണ് കേസ്. ഹക്കീം വാർഡ് അംഗം ആകുന്നതിന് മുമ്പ് 2019-2020 കാലയളവിലാണ് സംഭവം. ചങ്ങരംകുളം സർവിസ് സഹകരണ ബാങ്ക് ജീവനക്കാരനായിരുന്ന ഹക്കീം വിതരണം ചെയ്യാൻ ഏൽപിച്ച പെൻഷൻ പണം വ്യക്തി മരിച്ചത് അറിയിക്കാതെ കൈപ്പറ്റിയെന്നാണ് ആരോപണം. യൂത്ത് കോൺഗ്രസ് ജില്ല സെക്രട്ടറിയും കോൺഗ്രസ് അംഗവുമാണ് … Read more

കൊടുംചൂടിൽ വരണ്ടുണങ്ങി കരുവാരകുണ്ടിലെ ജലസ്രോതസ്സുകൾ

കൊടുംചൂടിൽ വരണ്ടുണങ്ങി കരുവാരകുണ്ടിലെ ജലസ്രോതസ്സുകൾ

കരുവാരകുണ്ട്: വേനൽ മഴ കനിയാത്ത കരുവാരകുണ്ടിൽ ശുദ്ധജല ക്ഷാമം അതിരൂക്ഷം. അന്തരീക്ഷ താപം 38 ഡിഗ്രിയും കടന്നതോടെ കൊടും ചൂടിൽ ഉറവകൾ വറ്റുകയും പുഴകൾ വരളുകയും ചെയ്തിരിക്കുകയാണ്. തടയണകൾ നിർമിക്കാത്തതിനാൽ കിണറുകളിലെയും കുളങ്ങളിലെയും ജലവിതാനവും താഴ്ന്നു. മഴ ഇനിയും വൈകിയാൽ പ്രദേശത്ത് കുടിവെള്ളം വരെ മുട്ടിയേക്കും. മുൻ വർഷങ്ങളിൽ ഡിസംബർ, ജനുവരി മാസങ്ങളിൽ വേനൽ മഴ യഥേഷ്ടം ലഭിച്ചിരുന്നു. ഇതുവഴി കിണറുകളിലെ ജലവിതാനം താഴാതെ നിന്നു. പുഴകളിൽ നേരിയ തോതിലെങ്കിലും നീരൊഴുക്കുമുണ്ടായിരുന്നു. അന്തരീക്ഷ താപം 36ന് മുകളിൽ … Read more