കുടിനീരിന് കാത്തിരിപ്പ്; രണ്ട് കുടുംബങ്ങൾ താമസം മാറി

കാളികാവ്: പുറ്റമണ്ണ കൂനിയാറയിൽ മധുമല കുടിവെള്ള പദ്ധതിയെ മാത്രം ആശ്രയിച്ച് കഴിയുന്ന കുടുംബങ്ങൾ കുടിവെള്ളം കിട്ടാതെ ദുരിതത്തിൽ. വെള്ളമില്ലാത്തതിനാൽ ഇവിടെനിന്ന് രണ്ടു കുടുംബങ്ങൾ വീടുപേക്ഷിച്ചു പോയി. ബാക്കിയുള്ളവരും വലിയ പ്രയാസത്തിലാണ്. ഇതോടെ കടുത്ത പ്രതിഷേധവുമായി വീട്ടമ്മമാർ രംഗത്തെത്തി. കഴിഞ്ഞ രണ്ടാഴ്ചയായി മധുമല പദ്ധതിയിൽനിന്നുള്ള വെള്ളം ഇവിടെ ലഭിച്ചിട്ടില്ല. നിയാറയിൽ വെള്ളമില്ലാത്തതിനാൽ പ്രതിഷേധവുമായി റോഡിലിറങ്ങിയ വീട്ടമ്മമാർ   അമ്പതിലേറെ വീട്ടുകാരാണ് കുടിവെള്ളത്തിന് കടുത്ത പ്രയാസമനുഭവിക്കുന്നത്. പ്രദേശത്തെ ഏതാനും കുടുംബങ്ങളുടെ കിണറുകളിൽ പാറയാണ്. വൻ തുക മുടക്കി പാറ പൊട്ടിച്ചെങ്കിലും … Read more

മഴക്കാല പൂർവ ശുചീകരണം അവതാളത്തിലെന്ന്; തിരൂർ നഗരസഭ കൗൺസിൽ യോഗം ബഹിഷ്കരിച്ച് പ്രതിപക്ഷം

മഴക്കാല പൂർവ ശുചീകരണം അവതാളത്തിലെന്ന്; തിരൂർ നഗരസഭ കൗൺസിൽ യോഗം ബഹിഷ്കരിച്ച് പ്രതിപക്ഷം

തിരൂർ: തിരൂരിൽ മഴക്കാല പൂർവ ശുചീകരണം അവതാളത്തിലായതിൽ പ്രതിഷേധിച്ച് തിരൂർ നഗരസഭ കൗൺസിൽ യോഗത്തിൽ നിന്ന് പ്രതിപക്ഷ അംഗങ്ങൾ ഇറങ്ങിപ്പോയി. പകർച്ചവ്യാധികൾ തടയാൻ മഴക്കാലത്തിന് മുമ്പ് ശുചീകരണ പ്രവർത്തനങ്ങൾ നടത്താൻ നഗരസഭയിൽ യാതൊരു മുന്നൊരുക്കവും ഉണ്ടായില്ലെന്ന് പ്രതിപക്ഷം ആരോപിച്ചു. മാലിന്യം യഥാവിധി സംസ്കരിക്കാൻ അധികൃതർക്കാവുന്നില്ലെന്നും ട്രഞ്ചിങ് ഗ്രൗണ്ടിൽ കത്തിയ മാലിന്യം കെട്ടിക്കിടക്കുന്നുവെന്നും എന്ത് ഭരണമാണ് നടക്കുന്നതെന്നും യു.ഡി.എഫ് ഭരണ സമിതി രാജിവെച്ച് പോകണമെന്നാണ് നാടിന്റെ ആവശ്യമെന്നും പ്രതിപക്ഷം വിമർശിച്ചു. തുടർന്ന് യോഗത്തിൽ നിന്ന് പ്രതിപക്ഷ അംഗങ്ങൾ ഇറങ്ങിപ്പോവുകയായിരുന്നു.പ്രതിപക്ഷ … Read more

അമീബിക് മസ്തിഷ്ക ജ്വരം: മൂന്ന് കുടുംബങ്ങളിലെ 14 പേർ നിരീക്ഷണത്തിൽ; കടലുണ്ടി പുഴയിൽ കുളിച്ചവരുടെ വിവരം ശേഖരിക്കും

അമീബിക് മസ്തിഷ്ക ജ്വരം: മൂന്ന് കുടുംബങ്ങളിലെ 14 പേർ നിരീക്ഷണത്തിൽ; കടലുണ്ടി പുഴയിൽ കുളിച്ചവരുടെ വിവരം ശേഖരിക്കും

കോഴിക്കോട്: അത്യപൂർവ രോഗമായ അമീബിക് മസ്തിഷ്ക ജ്വരം റിപ്പോർട്ട് ചെയ്തതിന് പിന്നാലെ മൂന്ന് കുടുംബങ്ങളിലെ 14 പേർ നിരീക്ഷണത്തിൽ. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലാണ് ഇവർ നിരീക്ഷണത്തിലുള്ളത്. മലപ്പുറം മൂന്നിയൂർ കാര്യാട് സ്വദേശിയായ കുട്ടിക്ക് പ്രൈമറി അമീബിക് മെനിഞ്ചോ എൻസഫലൈറ്റിസ് എന്ന രോഗം സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ആരോഗ്യ വകുപ്പിന്‍റെ നടപടി. കടലുണ്ടി പുഴയിൽ നിന്നാണ് കുട്ടിക്ക് അണു ബാധയേറ്റതെന്നാണ് സംശയം. ഈ സാഹചര്യത്തിൽ ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ പ്രദേശത്തെ അഞ്ച് കടവുകളിൽ ആളുകൾ ഇറങ്ങരുതെന്ന് മൂന്നിയൂർ … Read more

അമീബിക് മസ്തിഷ്‍ക ജ്വരം ബാധിച്ച് അഞ്ചു വയസ്സുകാരി ഗുരുതരാവസ്ഥയിൽ

അമീബിക് മസ്തിഷ്‍ക ജ്വരം ബാധിച്ച് അഞ്ചു വയസ്സുകാരി ഗുരുതരാവസ്ഥയിൽ

കോഴിക്കോട്: മസ്തിഷ്‍കത്തെ കാർന്നു തിന്നുന്ന അമീബ ബാധിച്ച് അഞ്ചുവയസുകാരി ഗുരുതരാവസ്ഥയിൽ. മലപ്പുറം ജില്ലയിലെ മൂന്നിയൂർ സ്വദേശിനിയായ അഞ്ചുവയസുകാരിയാണ് കോഴിക്കോട് മെഡിക്കൽ കോളജിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലുള്ളത്. കുട്ടി വെന്റിലേറ്ററിലാണ്. കടലുണ്ടി പുഴയിൽ കുളിച്ചതു വഴിയാണ് കുട്ടിയുടെ ശരീരത്തിലേക്ക് അമീബ എത്തിയത് എന്നാണ് കരുതുന്നത്. രോഗലക്ഷണങ്ങളെ തുടർന്ന് മേയ് 10നാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അമീബയുടെ വകഭേദം കണ്ടെത്താൻ സാമ്പിൾ പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചു. ഒഴുക്കില്ലാത്ത ജലാശയത്തിലാണ് സാധാരണ മസ്തിഷ്ക ജ്വരത്തിന് കാരണമാകുന്ന അമീബ കാണപ്പെടുന്നത്. വെള്ളത്തിൽ … Read more

അവധിക്കാലത്ത് വിദ്യാർഥികളുടെ വിശേഷങ്ങൾ അറിയാൻ കത്തെഴുതി അധ്യാപകൻ

അവധിക്കാലത്ത് വിദ്യാർഥികളുടെ വിശേഷങ്ങൾ അറിയാൻ കത്തെഴുതി അധ്യാപകൻ

മഞ്ചേരി: വേനലവധിക്കാലത്ത് തന്റെ പ്രിയപ്പെട്ട കുട്ടികൾ എന്തൊക്കെ ചെയ്യുന്നുണ്ടാകും. അറിയാൻ അധ്യാപകർക്കും കൗതുകമുണ്ടാകും. ഇത് അറിയാൻ മഞ്ചേരി തുറക്കൽ എച്ച്.എം.എസ്.എ.യു.പി സ്കൂളിലെ അധ്യാപകനായ നാസിറുദ്ദീൻ മൊയ്തു വേറിട്ട വഴിയാണ് തെരഞ്ഞെടുത്തത്. താൻ പഠിപ്പിക്കുന്ന രണ്ടാം ക്ലാസിലെ കുട്ടികളുടെ വിശേഷങ്ങൾ ആരാഞ്ഞ് കത്തെഴുതി പോസ്റ്റ് ചെയ്യുകയായിരുന്നു. ക്ലാസിലെ 34 കുട്ടികൾക്കാണ് സ്വന്തം മേൽവിലാസത്തിലേക്ക് കത്ത് വീട്ടിലെത്തിയത്. കുട്ടികളുടെ വാട്സ് ആപ്പ് ഗ്രൂപ്പ് വഴി വിലാസം അയക്കാൻ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഓരോരുത്തരും തങ്ങളുടെ മേൽവിലാസം അധ്യാപകന് അയച്ചുനൽകി. … Read more

13കാരനെക്കൊണ്ട് സ്കൂട്ടർ ഓടിപ്പിച്ചു; പിതാവും വാഹന ഉടമയും കുടുങ്ങി

13കാരനെക്കൊണ്ട് സ്കൂട്ടർ ഓടിപ്പിച്ചു;
പിതാവും വാഹന ഉടമയും കുടുങ്ങി

കോട്ടക്കൽ: പ്രായപൂർത്തിയാകാത്ത മകനെക്കൊണ്ട് ഇരുചക്രവാഹനമോടിച്ച് പിതാവ്. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ നടപടിയുമായി മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്‍റ്. മഞ്ചേരി-അരീക്കോട് റോഡിൽ പുല്ലൂരിൽനിന്ന് കിടങ്ങഴിയിലേക്കു പോകുന്ന ഭാഗത്താണ് സുസുക്കി ആക്സസ് സ്‌കൂട്ടറുമായി 13 വയസ്സുള്ള മകനും പിതാവും സവാരി നടത്തിയത്. മകൻ വാഹനം ഓടിക്കുന്നതും പിതാവ് സിഗരറ്റ് വലിച്ച് പിറകിൽ ഇരിക്കുന്നതുമായ ദൃശ്യങ്ങൾ മറ്റൊരു കാറിൽ സഞ്ചരിച്ചയാൾ പകർത്തുകയായിരുന്നു. തുടരന്വേഷണത്തിൽ തൃശൂരിലുള്ള ഒരാളുടെ പേരിലാണ് വാഹനം രജിസ്റ്റർ ചെയ്തതെന്ന് മനസ്സിലായി. ഇതോടെ വാഹനം ഓടിച്ച പരിസരവും മറ്റും അന്വേഷണം … Read more