നേർച്ചക്കിടെ യുവാവിനെ കുത്തിക്കൊല്ലാൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ

ലഹൽ തിരൂർ: കാവഞ്ചേരി നേർച്ചക്കിടയിൽ കൂട്ടായി സ്വദേശിയായ യുവാവിനെ കത്തികൊണ്ട് കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ. കൂട്ടായി സ്വദേശി ചെമ്പല്ലന്റെ പുരക്കൽ ലഹലിനെയാണ് (ലാലു-25) തിരൂർ പൊലീസ് അറസ്റ്റ് ചെയ്തത്. വരവാഘോഷ സമയത്ത് പ്രതിയെ നോക്കി ചിരിച്ച വിരോധത്തിലാണ് കത്തികൊണ്ട് കുത്തിയത് എന്നാണ് യുവാവ് പൊലീസിനോട് പറഞ്ഞത്. അടിപിടി കേസിലും മയക്കുമരുന്ന് കേസിലും ഉൾപ്പെട്ട് കാപ്പ നടപടിക്ക് വിധേയനായ ആളാണ് പ്രതി. തിരൂർ മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

ലൈഫ് ഭവന പദ്ധതി ഗുണഭോക്താക്കൾക്ക് വീട് ലഭിക്കാനുള്ള നടപടികൾ വൈകുന്നു; വീട് ലഭിക്കാനുള്ളത് 2022-23 സാമ്പത്തിക വർഷം ലൈഫിൽ ഉൾപ്പെട്ട ഏതാനും കുടുംബങ്ങൾക്ക്

കാളികാവ്: ചോക്കാട്ടെലൈഫ് ഭവന പദ്ധതി ഗുണഭോക്താക്കൾക്ക് വീട് ലഭിക്കാനുള്ള നടപടികൾ വൈകുന്നുച. 2022-23 സാമ്പത്തിക വർഷം ലൈഫിൽ ഉൾപ്പെട്ട ഏതാനും കുടുംബങ്ങൾക്കാണ് വീട് ലഭിക്കാനുള്ളത്. ലൈഫ് ലിസ്റ്റിൽ ഉൾപ്പെട്ട 30 പേരെ നേരത്തേ ഉദ്യോഗസ്ഥരുടെ പരിശോധനയിൽ അനർഹതയാരോപിച്ച് ഒഴിവാക്കുകയായിരുന്നു. ഈ ആളുകളെ പിന്നീട് ഗ്രാമസഭ യോഗത്തിൽ വീണ്ടും തെരഞ്ഞെടുക്കുകയും ശേഷം ബോർഡ് യോഗം അംഗീകരിക്കുകയും ഇവയുടെ എഗ്രിമെന്‍റ് വെച്ചതോടെ ഈ ഗുണഭോക്താക്കൾ അവരുടെ ജീർണിച്ച വീടുകൾ പൊളിച്ചുമാറ്റുകയും ചെയ്തു. തുടർന്ന് പ്രതിഷേധങ്ങൾക്കൊടുവിൽ ഇതിലെ 15 കുടുംബങ്ങൾക്ക് പ്രധാനമന്ത്രി … Read more

‘ചുഴലിക്കാറ്റ്’ മുന്നറിയിപ്പിൽ തീരവാസികളെ ‘മാറ്റിപ്പാർപ്പിച്ചത്’ 45 മിനിറ്റിനകം; മോക്ഡ്രില്ലുമായി ദുരന്ത നിവാരണ അതോറിറ്റി

ചുഴലിക്കാറ്റ് അടക്കമുള്ള ദുരന്തങ്ങൾ നേരിടാൻ തീരദേശ ജനതയെ പ്രാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ പൊന്നാനിയിൽ നടന്ന മോക്ഡ്രിൽ പൊന്നാനി: ചുഴലിക്കാറ്റ് അടക്കമുള്ള ദുരന്തങ്ങൾ നേരിടാൻ തീരദേശ ജനതയെ പ്രാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന വ്യാപകമായി നടന്ന മോക്ഡ്രില്ലിന്റെ ഭാഗമായി ജില്ലയിൽ പൊന്നാനി, താനൂർ ഫിഷിങ് ഹാർബറുകളിൽ പരിശീലനം നടന്നു. കലക്ടറേറ്റിൽ സജ്ജീകരിച്ച കൺട്രോൾ റൂമിൽനിന്ന് ജില്ല കലക്ടർ വി.ആർ. വിനോദ് മോക്ഡ്രില്ലുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടർ സ്വാതി ചന്ദ്രമോഹൻ, ഹസാർഡ് … Read more

അവധിയെടുക്കാനുദ്ദേശമില്ല; തുടർച്ചയായ അവധി ദിവസങ്ങളിൽ നിയമ ലംഘനം തടയാൻ പരിശോധന സ്ക്വാഡുമായി റവന്യൂ വകുപ്പ്

മഞ്ചേരി: വിഷു അടക്കം തുടർച്ചയായി അവധി ദിനങ്ങൾ വരുന്നതോടെ നിയമലംഘനം തടയാൻ പരിശോധന സ്ക്വാഡുമായി റവന്യൂ വകുപ്പ്. അനധികൃത ഖനനം, മണൽവാരൽ, നെൽവയൽ നികത്തൽ, കുന്നിടിക്കൽ, മണ്ണെടുപ്പ്, ചെങ്കല്ല്, കരിങ്കല്ല് എന്നിവയുടെ ഖനനം തടയാനാണ് പരിശോധന ശക്തമാക്കുന്നത്. ഡെപ്യൂട്ടി തഹസിൽദാർമാരായ എസ്.ആർ. റെജി, എൻ.വി. മറിയുമ്മ, അഹമ്മദ് മുസ്തഫ കുത്രാടൻ, എം. അബ്ദുൽ അസീസ്, എ.പി. സിന്ധു, വി.വി. ബാസ്റ്റിൻ എന്നിവരുടെ നേതൃത്വത്തിൽ മൂന്നംഗ സ്ക്വാഡാണ് പരിശോധനക്കിറങ്ങുക. വിവിധ വില്ലേജ് ഓഫിസർമാർ, വില്ലേജ് ഫീൽഡ് അസിസ്റ്റന്‍റുമാർ എന്നിവർ … Read more

മലപ്പുറത്ത് ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു

എടക്കര: ചുങ്കത്തറ കരിമ്പുഴയിൽ ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു. മുട്ടിക്കടവ് മുരളി മന്ദിരം അമർ ജ്യോതി, ബന്ധു കണ്ണൂർ സ്വദേശി ആദിത്യ എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ 10.45ന് കരിമ്പുഴ കെ.ടി.ഡി.സി ടാമറിൻറ് ഹോട്ടലിന് സമീപമാണ് അപകടം നടന്നത്. നിലമ്പൂരിൽ നിന്ന് വഴിക്കടവിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസും ബൈക്കുമാണ് കൂട്ടിയിടിച്ചത്. ബൈക്ക് യാത്രക്കാരാണ് മരിച്ചവർ.മരിച്ച അമർ ജ്യോതി നിലമ്പൂരിൽ അഡ്വർടൈസിങ് സ്ഥാപനം നടത്തുകയാണ്. ആദിത്യ സിവിൽ സർവിസ് കോച്ചിങ് വിദ്യാർഥിയാണ് മൃതദേഹം നിലമ്പൂർ ജില്ല ആശുപത്രിയിലേക്ക് … Read more

ചോക്കാട് ജലനിധി പദ്ധതി; വെള്ളവുമില്ല ഗുണഭോക്തൃ വിഹിതവുമില്ല

കാളികാവ്: ചോക്കാട് പഞ്ചായത്തിലെ ജനങ്ങളുടെ കുടിവെള്ള പ്രശ്നം പരിഹരിക്കാൻ ലക്ഷ്യമിട്ട് തുടങ്ങാനിരുന്ന ജലനിധി പദ്ധതിയിൽ നാട്ടുകാർക്ക് വെള്ളവുമില്ല വാങ്ങിയ പണവുമില്ല. വെള്ളത്തിനായി ജലനിധി അധികൃതർ വാങ്ങിയ ഗുണഭോക്തൃ വിഹിതം ഇതുവരെ തിരിച്ച് നൽകിയിട്ടില്ല. മൂവായിരത്തോളം ഗുണഭോക്താക്കളിൽ നിന്നായി 2800 രൂപ വീതം വെച്ച് 85 ലക്ഷത്തോളം രൂപയാണ് അധികൃതർ വാങ്ങിയത്. എട്ട് കോടിയിലേറെ മുടക്കിയ പദ്ധതിയിൽ വെള്ളം ലഭിക്കാത്തതിനെ തുടർന്ന് ഉപഭോക്തൃ കോടതിയിൽ പരാതി നൽകിയിരുന്നു. ഒടുവിൽ രണ്ട് മാസത്തിനുള്ളിൽ എല്ലാ ഗുണഭോക്താക്കൾക്കും വെള്ളം ലഭ്യമാക്കണമെന്നായിരുന്നു കോടതി … Read more