ജവാൻ നാസറിന്റെ വീരമൃത്യുവിന് കാൽനൂറ്റാണ്ട്

ജവാൻ അബ്ദുൽ നാസറിന്റെ ഛായാചിത്രത്തിനരികെ മാതാവ് ഫാത്തിമ സുഹറ കാളികാവ്: കാർഗിൽ യുദ്ധത്തിലെ വീരജവാൻ അബ്ദുൽ നാസറിന്റെ വിയോഗത്തിന് കാൽ നൂറ്റാണ്ട്. 1999 ജൂലൈ 24 നാണ് കാളികാവിലെ പൂതന്‍കോട്ടില്‍ മുഹമ്മദ്-ഫാത്തിമ സുഹ്‌റ ദമ്പതികളുടെ മകന്‍ അബ്ദുല്‍ നാസര്‍ കശ്മീരിൽ മഞ്ഞുമലകളില്‍ പാക്കിസ്താന്‍ സൈന്യത്തിന്റെ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ടത്. 22 വയസ്സുകാരനായിരുന്ന ജവാന്‍ നാസറിന്റെ വീരമൃത്യു ഇന്നും നാടിന് മറക്കാനാവാത്ത സ്മരണയാണ്. കാൽനൂറ്റാണ്ട് മുമ്പത്തെ ആ ജൂലൈ ഇന്നും ഫാത്തിമ സുഹറയുടെ ഉള്ള് പൊള്ളിക്കുകയാണ്. നാടിനായി ജീവനര്‍പ്പിച്ച മകന്റെ … Read more

ലാഭവിഹിതം വാഗ്ദാനം ചെയ്ത് പണം തട്ടി: മലപ്പുറം ജില്ല പഞ്ചായത്ത് അംഗമായ ലീഗ് നേതാവിന് സസ്പെൻഷൻ

മലപ്പുറം: ലാഭവിഹിതം വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന ആരോപണം ഉയർന്ന മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗത്തിനെതിരെ മുസ് ലിം ലീഗ് നടപടി. മക്കരപറമ്പ് ഡിവിഷനിൽ നിന്നുള്ള ജില്ല പഞ്ചായത്ത് അംഗം ടി.പി. ഹാരിസിനെയാണ് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തത്. ഹാരിസ് നിലവിൽ യൂത്ത് ലീഗ് ജില്ല ജോയിന്‍റ് സെക്രട്ടറിയാണ്. ജില്ല പഞ്ചായത്ത് പദ്ധതികളിൽ ലാഭവിഹിതം വാഗ്ദാനം ചെയ്ത് പണം തട്ടിയെന്നാണ് പരാതി. പണം തട്ടിയ സംഭവത്തിൽ പൊലീസിൽ ആരും പരാതി നൽകിയിട്ടില്ല. പ്രശ്ന പരിഹാരത്തിനായി … Read more

സപ്ലൈകോ സംഭരിച്ച നെല്ലിന്റെ പണം നൽകുന്നില്ല; നെൽകർഷകർ ദുരിതത്തിൽ

ചങ്ങരംകുളം: പൊന്നാനി കോൾ മേഖലയിലെ നെൽകർഷകർക്ക് സപ്ലൈകോ സംഭരിച്ച നെല്ലിന്റെ പണം ലഭിക്കാത്തതിനാൽ കർഷകർ ദുരിതത്തിൽ. മാസങ്ങള്‍ കഴിഞ്ഞിട്ടും നൂറുകണക്കിന് വരുന്ന നെൽകര്‍ഷകര്‍ക്ക് പണം ലഭിച്ചിട്ടില്ല. 52 കോൾ പടവുകളിലായി 7500 ഏക്കർ നെൽകൃഷിയാണ് പൊന്നാനി കോൾ മേഖലയിലുള്ളത്. 50 കോടിയോളം രൂപയാണ് ഇവിടെ കർഷകർക്ക് കിട്ടാനുള്ളത്. പലരും വായ്പയെടുത്താണ് കൃഷിയിറക്കിയത്. ബണ്ട് തകർച്ചയും കീടബാധയും വിത്തിന്റെ അപാകതയും കർഷകർക്ക് ഇരുട്ടടിയായിരുന്നു. വിത്തിന്റെ അപാകതമൂലം പതിര് വ്യാപകമായതോടെ പല കോൾപടവുകളിലും കർഷകർ കൊയ്ത്ത് ഉപേക്ഷിച്ചു. ഈ പ്രാവശ്യം … Read more

വിവാഹത്തട്ടിപ്പ് വീരനായ മോഷ്ടാവ് പിടിയിൽ

നവാസ് കാളികാവ്: തൊടികപ്പുലത്ത് പള്ളി കുത്തിത്തുറന്ന് പണവും സ്വർണവും കവർന്ന പ്രതി പിടിയിൽ. ജൂലൈ 12 ന് പുലർച്ചെ തൊടികപ്പുലം സലഫി മസ്ജിദ് കുത്തിത്തുറന്ന് പള്ളിയിൽ സൂക്ഷിച്ചിരുന്ന 80,000 രൂപയും ഒന്നര പവൻ സ്വർണാഭരണങ്ങളും മോഷ്ടിച്ച കൊളത്തോടൻ നവാസ് എന്ന അളിയൻ നവാസാണ് (55) പിടിയിലായത്. നിലമ്പൂർ ഡിവൈ.എസ്.പി സാജു കെ. എബ്രഹാമിന്റെ നിരീക്ഷണത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപവൽകരിച്ച് അമ്പേഷണം നടത്തിയതിനെ തുടർന്നാണ് പള്ളിയുടെ സമീപത്ത് വാടകക്ക് താമസിക്കുകയായിരുന്ന കൊളത്തോടൻ നവാസ് പിടിയിലായത്. കൊല്ലം ചിതറ … Read more

കടുവാപ്പേടി; പുല്ലങ്കോട് എസ്റ്റേറ്റിൽ ടാപ്പിങ് നടത്തിയത് പടക്കം പൊട്ടിച്ച്

പുല്ലങ്കോട് എസ്റ്റേറ്റിന്റെ പ്രവേശന കവാടം കാളികാവ്: കടുവ ഭീതിക്കിടയിലും ടാപ്പിങ് തുടർന്ന് പുല്ലങ്കോട് എസ്റ്റേറ്റിലെ തൊഴിലാളികൾ. കഴിഞ്ഞ രണ്ട് മാസത്തോളമായി വലിയ തോതിൽ പടക്കം പൊട്ടിച്ചും പ്രത്യേകം വാച്ചർമാരെ കാവൽ നിർത്തിയുമെല്ലാമാണ് ടാപ്പിങ് ഉൾപ്പടെ ജോലികൾ നടക്കുന്നത്. ശനിയാഴ്ച പശുവിനെ കടുവ പിടിച്ച 2010 പ്ലാന്റേഷൻ ഡിവിഷനിലടക്കം തിങ്കളാഴ്ച തൊഴിലാളികൾ ടാപ്പിങ് നടത്തി. അതേസമയം, വനാതിർത്തിയിലെ ബ്ലോക്കുകളിലെ മരങ്ങൾ ടാപ്പ് ചെയ്യേണ്ടെന്ന് അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്. മേഖലയിൽ എടക്കാടിൽ ഒന്നിലധികം കടുവകളും പുലിയും കാട്ടാനക്കൂട്ടവുമുണ്ടെന്നാണ് തൊഴിലാളികൾ പറയുന്നത്. ഈ … Read more

കാട്ടുപന്നികളെ കൊല്ലാൻ നടപടി കടുപ്പിച്ച് നിലമ്പൂർ നഗരസഭ

നിലമ്പൂർ: ശല്യകാരായ കാട്ടുപന്നികളെ വെടിവെച്ച് കൊല്ലാൻ നടപടിയുമായി നിലമ്പൂർ നഗരസഭ. ശനിയാഴ്ച ചേർന്ന നഗരസഭ കൗൺസിൽ യോഗത്തിലാണ് നടപടി കടുപ്പിക്കാൻ ഭരണസമതി തീരുമാനം. വൈസ് ചെയർപേഴ്സൻ അരുമ ജയകൃഷ്ണനാണ് ബോർഡ് യോഗത്തിനുശേഷം തീരുമാനം അറിയിച്ചത്. ആഗസ്റ്റ് അഞ്ചിന് മുമ്പായി നഗരസഭ പരിധിയിൽ കർഷകർക്ക് ശല്യക്കാരായി മാറിയ മുഴുവൻ കാട്ടുപന്നികളെയും വെടിവെച്ച് കൊല്ലും. ഇതിനായി തോക്ക് ലൈസൻസുള്ള അംഗീകൃത ഷൂട്ടർമാരെ നിയമിച്ചു. ഷൂട്ടർമാർക്ക് വെടിവെച്ച് കൊല്ലുന്ന ഓരോ കാട്ടുപന്നിക്ക് 1500 രൂപയും ജഡം കുഴിച്ചിടുന്നതിന് 2000 രൂപയും അനുവദിക്കും. … Read more