പൊന്നാനി ഡിപ്പോയില്‍നിന്ന് ഹെവി ലൈസന്‍സ് എടുക്കുന്ന ആദ്യ വനിത ആര്യനന്ദ

ആര്യനന്ദ പൊന്നാനി: കുഞ്ഞുനാളിൽ ഫസ്റ്റ് ഗിയറിട്ടപ്പോഴുള്ള മോഹമാണ് ആര്യനന്ദക്ക് കെ.എസ്.ആര്‍.ടി.സി ബസിനെ തന്റെ കൈപ്പിടിയില്‍ ഒതുക്കണമെന്നത്. എന്നാല്‍, അത് ഇത്ര പെട്ടെന്ന് സാധിച്ചെടുക്കാന്‍ പറ്റുമെന്ന് ആര്യനന്ദ കരുതിയില്ല. സംസ്ഥാന ഗതാഗത വകുപ്പ് കെ.എസ്.ആര്‍.ടി.സി ഡിപ്പോകള്‍ കേന്ദ്രീകരിച്ച് നടപ്പാക്കിയ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടാണ് ആര്യനന്ദയെ സ്വപ്നസാക്ഷാത്കാരത്തിലേക്ക് എത്തിച്ചത്. തൃപ്രങ്ങോട് സ്വദേശിനിയായ ആര്യനന്ദയുടെ അച്ഛന്‍ പ്രസന്നകുമാര്‍ കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവറായിരുന്നു. കുഞ്ഞുനാളില്‍ അച്ഛന്‍ ബസ് ഓടിക്കുന്നത് കണ്ട് തനിക്കും ആ വളയത്തില്‍ ദൂരങ്ങള്‍ താണ്ടണമെന്ന് സ്വപ്നം കണ്ടിരുന്നു. അങ്ങനെയിരിക്കെ സ്വകാര്യ ഡ്രൈവിങ് … Read more

മലയോര പാത നിർമാണത്തിലെ അശാസ്ത്രീയത; മങ്കുണ്ടിൽ വെള്ളം കയറൽ തുടരും

കനത്ത മഴയിൽ ചൊവ്വാഴ്ച മലയോര ഹൈവേയിൽ റോഡിൽ വെള്ളം മൂടിയപ്പോൾ കാളികാവ്: ഹൈവേ നിർമാണത്തോടെയെങ്കിലും കാളികാവ്-നിലമ്പൂർ റോഡിൽ മങ്കുണ്ടിലെ വെള്ളം മൂടലിന് പരിഹാരമാവുമെന്ന പ്രതീക്ഷ പൊലിഞ്ഞു. കഴിഞ്ഞ ഞായർ, ചൊവ്വ ദിവസങ്ങളിലുണ്ടായ മഴയിൽ മലയോര ഹൈവേ കടന്നുപോകുന്ന മങ്കുണ്ടിൽ വെള്ളം കയറി. മലയോര പാതയിലേക്ക് വെള്ളം കയറാതിരിക്കാൻ മങ്കുണ്ടിൽ റോഡ് കൂടുതൽ ഉയർത്തണമെന്ന ആവശ്യവുമായി നിർമാണ വേളയിൽ തന്നെ നാട്ടുകാർ രംഗത്തെത്തിയിരുന്നു. എം.എൽ.എയും പ്രാദേശിക ജനപ്രതിനിധികളുമടക്കം സ്ഥലം സന്ദർശിച്ച് ഹൈവേ നിർമാണ ചുമതലയുള്ള കെ.ആർ.ബി.എഫ് ഉദ്യോഗസ്ഥരുമായി റോഡ് … Read more

ചോലക്കുണ്ട് സ്കൂൾ കെട്ടിടത്തിനരികിലെ വൈദ്യുതി ലൈൻ മാറ്റി സ്ഥാപിച്ചു

പറപ്പൂർ -ചോലക്കുണ്ട് ഗവ. യു.പി സ്കൂൾ കെട്ടിടത്തോട് ചാരി കടന്നുപോവുന്ന വൈദ്യുതി ലൈൻ മാറ്റി സ്ഥാപിക്കുന്നു വേങ്ങര: സ്കൂൾ കെട്ടിടത്തിന് ചാരി കടന്നുപോവുന്ന വൈദ്യുതി ലൈൻ മാറ്റി സ്ഥാപിച്ചു. പറപ്പൂർ -ചോലക്കുണ്ട് ഗവ. യു.പി സ്കൂൾ കെട്ടിടത്തോട് ചാരിയാണ് വൈദ്യുതി ലൈൻ കടന്നുപോയിരുന്നത്. ‘അപകടം കണ്ണകലെ’ എന്ന തലക്കെട്ടിൽ ചിത്രസഹിതം ഈ അപകടാവസ്ഥ മാധ്യമം കഴിഞ്ഞ ദിവസം റിപ്പോർട്ട്‌ ചെയ്തിരുന്നു. വേങ്ങര ബ്ലോക്ക് പഞ്ചായത്ത് മെംബർ നാസർ പറപ്പൂരിന്റെ നേതൃത്വത്തിൽ കെ.എസ്.ഇ.ബി അധികൃതർക്ക് പരാതി നൽകുകയും അദ്ദേഹം … Read more

എതിർപ്പുകൾക്കിടയിലും ജനവാസ കേന്ദ്രത്തിൽ എ.ബി.സി സെന്ററിന് നീക്കം

മങ്കട: ജില്ലയിലെ തെരുവ് നായ്ക്കൾക്കുള്ള എ.ബി.സി സെന്റർ കർക്കിടകത്ത് സ്ഥാപിക്കാനുള്ള നീക്കം വീണ്ടും സജീവമാകുന്നു. മങ്കട പഞ്ചായത്തിലെ കർക്കിടകം നാടിപാറയിലെ സർവെ നമ്പർ 48/1ൽ ഉൾപ്പെട്ട റവന്യൂ ഭൂമിയിലാണ് 50 സെന്‍റ് സ്ഥലം ഏറ്റെടുക്കാനുള്ള ജില്ല കലക്‌ടറുടെ ഉത്തരവ് വീണ്ടും വന്നത്. ഈ വിഷയത്തിൽ പ്രദേശത്തുകാരുടെ എതിർപ്പും മങ്കട പഞ്ചായത്തിന്റെ എതിർവാദങ്ങളും പരിഗണിക്കാൻ നിർവാഹമില്ലെന്ന നിലയിലാണ് ഉത്തരവ് വന്നത്. ഭൂമിയുടെ ലീസ് പ്രപ്പോസൽ സമർപ്പിക്കുന്നതോടെ എ.ബി.സി കേന്ദ്രം യാഥാർഥ്യമാകുമെന്നാണ് വിവരം. മങ്കട വില്ലേജിലെ കർക്കിടകം ദേശത്ത് കണ്ടെത്തിയ … Read more

ഉദ്ഘാടനത്തിനൊരുങ്ങി മെഡിക്കൽ കോളജിലെ വിവിധ പദ്ധതികൾ

മഞ്ചേരി ഗവ.മെഡിക്കൽ കോളജിൽ ഉദ്ഘാടനത്തിനൊരുങ്ങിയ റേഡിയോളജി ബ്ലോക്ക് മഞ്ചേരി: ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പൂർത്തിയാക്കിയ വിവിധ പദ്ധതികളുടെ ഉദ്ഘാടനം ഈ മാസം 11ന് നടക്കും. വൈകീട്ട് അഞ്ചിന് ആരോഗ്യ മന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്യും. വൈറോളജി ലാബ്, അത്യാധുനിക സംവിധാനങ്ങളോടെ ഒരുക്കിയ ‘ലക്ഷ്യ’ ലേബർ റൂമുകൾ, സി.ടി സ്കാൻ യൂനിറ്റ്, റേഡിയോളജി ബ്ലോക്ക്, ഹോസ്റ്റൽ ബ്ലോക്ക്, ഓഡിറ്റോറിയം, ഇന്‍റേണൽ റോഡുകൾ, വെയ്റ്റിങ് റൂം, പുതിയ പവർഹൗസ് തുടങ്ങി വിവിധ പദ്ധതികളാണ് സമർപ്പിക്കുന്നത്. 1.20 കോടി … Read more

പൊന്നാനി നഗരസഭയിൽ തെരുവുനായ് ശല്യം നിയന്ത്രിക്കാൻ പദ്ധതി

പൊന്നാനിയിൽ തെരുവുനായ് നിയന്ത്രണം നടപ്പാകാത്തതിനെക്കുറിച്ച് ‘മാധ്യമം’ പ്രസിദ്ധീകരിച്ച വാർത്ത പൊന്നാനി: നാൾക്കുനാൾ വർധിക്കുന്ന തെരുവുനായ്ക്കളുടെ ആക്രമണവും പെറ്റുപെരുകിവരുന്ന നായ്ക്കളുടെ എണ്ണവും കണക്കിലെടുത്ത് തെരുവുനായ്ക്കളെ നിയന്ത്രിക്കാൻ പൊന്നാനി നഗരസഭയിൽ നഗരസഭയുടെയും മൃഗസംരക്ഷണവകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ പദ്ധതി നടപ്പാക്കും. തെരുവുനായ് നിയന്ത്രണം നടപ്പാകാത്തത് ‘മാധ്യമം’ വാർത്തയാക്കിയിരുന്നു. ഇതേത്തുടർന്നാണ് നടപടി. പേവിഷബാധ തടയാൻ ആന്റി റാബീസ് വാക്സിനേഷൻ, തെരുവുനായ്ക്കളുടെ ജനന നിയന്ത്രണത്തിന് നായ്ക്കളെ പിടിച്ച് വന്ധ്യംകരണം നടത്താനുള്ള എ.ബി സി പ്രോഗ്രാം എന്നിവയാണ് നടപ്പാക്കുക. പരിപാടിയനുസരിച്ചുള്ള പ്രവർത്തനങ്ങൾ ഏറ്റെടുക്കാൻ സന്നദ്ധതയും പ്രാവീണ്യവുമുള്ള ഏജൻസികൾ, … Read more