സിസ്റ്റർ ജോസി: കൂടൊഴിഞ്ഞത് ആകാശപ്പറവകളുടെ അമ്മക്കിളി

സിസ്റ്റർ ജോസി തുവ്വൂർ: നിത്യതയിലേക്ക് പറന്ന് അരനൂറ്റാണ്ടുകാലം ആയിരങ്ങളെ കാരുണ്യച്ചിറകിലൊളിപ്പിച്ച അഗതികളുടെ അമ്മക്കിളി. തുവ്വൂർ വിമല ഹൃദയാശ്രമം ഡയറക്ടർ സിസ്റ്റർ ജോസി എം.എസ്.ജെ (76) യാണ് സാന്ത്വനത്തണലിൽ ജീവിതം തിരിച്ചുപിടിച്ച നിരവധി പേരെ കണ്ണീരിലാഴ്ത്തി വിടവാങ്ങിയത്. പാലായിലെ പരേതനായ പുളിക്കൽ മൈക്കിളിന്റെ മകളായ ത്രേസ്യാമ്മയാണ് സിസ്റ്റർ ജോസിയായി ദൈവവഴിയിൽ ജീവിതം സമർപ്പിച്ചത്. ധർമഗിരി മെഡിക്കൽ സിസ്റ്റേഴ്സ് ഓഫ് സെൻറ് ജോസഫ് സന്യാസിനി സമൂഹത്തിലെ പ്രൊവിൻസ് അംഗമായ സിസ്റ്റർ ജോസി കോതമംഗലം, ചെറുപുഴ, പോത്താനിക്കാട്, അങ്കമാലി, കാക്കനാട് എന്നിവിടങ്ങളിൽ … Read more

ജില്ല ആശുപത്രിയായിട്ട് 11 വർഷം, വേണ്ടത് കൂടുതൽ നഴ്‌സിങ്, പാരാമെഡിക്കൽ ജീവനക്കാർ

പെരിന്തൽമണ്ണ ജില്ല ആശുപത്രി പെരിന്തൽമണ്ണ: കാലപ്പഴക്കം ചെന്ന അത്യാഹിത വിഭാഗവും ഒ.പി കൗണ്ടറും അശാസ്ത്രീയമായ കെട്ടിടങ്ങളുമാണെങ്കിലും മികച്ച സേവനം നൽകാൻ ശേഷിയുള്ള ഡോക്ടർമാരും ജീവനക്കാരുമുണ്ട് പെരിന്തൽമണ്ണ ജില്ല ആശുപത്രിയിൽ. എന്നാൽ, ആ സേവനം പൂർണാർഥത്തിൽ ജനങ്ങൾക്ക് ലഭിക്കാൻ ഇനിയും ജീവനക്കാരും തസ്തികകളും വേണം. 176 കിടക്കകളാണ് ഇവിടെ പതിറ്റാണ്ടുകളായുള്ളത്. ജീവനക്കാരുടെ കുറവിൽ 110 കിടക്കകളേ ഉപയോഗിക്കുന്നുള്ളു. ചില ഘട്ടങ്ങളിൽ കിടത്തി ചികിത്സിച്ചിരുന്നത് 250 പേരെ വരെയാണ്. 2014ൽ ജില്ല ആശുപത്രിയാക്കി ഉയർത്തിയ ശേഷം ആനുപാതികമായി പുതിയ തസ്തികകൾ … Read more

ഹൃദയാഘാതം; തൃശൂർ, മലപ്പുറം സ്വദേശികൾ ജിദ്ദയിൽ മരിച്ചു

അബ്ദുറഹ്മാൻ അലി, അമീർഖാൻ ജിദ്ദ: ഹൃദയാഘാതത്തെത്തുടർന്ന് തൃശൂർ, മലപ്പുറം സ്വദേശികൾ ജിദ്ദയിൽ മരിച്ചു. വടക്കാഞ്ചേരി കാഞ്ഞീരക്കോട് പാമ്പത്ത് വളപ്പിൽ അബ്ദുറഹ്മാൻ അലി (51), കൊണ്ടോട്ടി മുസ്‍ല്യാരങ്ങാടി ചോലമുക്ക് സദാം പടി കോൽമല റോഡിൽ താമസിക്കുന്ന അമീർഖാൻ (63) എന്നിവരാണ് മരിച്ചത്. അബ്ദുറഹ്മാൻ അലി ജിദ്ദ മുഹമ്മദിയ്യയിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. തിങ്കളാഴ്ച്ച രാവിലെ ഇദ്ദേഹത്തിന്റെ താമസസ്ഥലത്ത് വെച്ചാണ് ഹൃദയാഘാതമുണ്ടാവുകയും മരിക്കുകയും ചെയ്‍തത്. മൃതദേഹം ജിദ്ദ കിങ് ഫഹദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. ഭാര്യ: സൗദ, മക്കൾ: … Read more

പവർ ബാങ്ക് പൊട്ടിത്തെറിച്ചതല്ല!; വീട് പൂർണമായും കത്തിനശിച്ച സംഭവത്തിൽ ട്വിസ്റ്റ്, വീട്ടുടമ അറസ്റ്റിൽ

വീട് കത്തിനശിച്ച നിലയിൽ. ഇൻസെറ്റിൽ അറസ്റ്റിലായ വീട്ടുടമ സിദ്ദീഖ് തിരൂർ: ചാർജ് ചെയ്യുന്നതിനിടെ പവർ ബാങ്ക് പൊട്ടിത്തെറിച്ച് വീട് പൂർണമായും കത്തിനശിച്ചെന്ന് കരുതിയ സംഭവത്തിൽ ട്വിസ്റ്റ്. പൊലീസ് അന്വേഷണത്തിൽ വീട്ടുടമ അനധികൃതമായി സൂക്ഷിച്ച പടക്ക വസ്തുക്കൾ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്ന് തെളിഞ്ഞു. ഇതോടെ വീട്ടുടമ തിരൂർ തെക്കൻകുറ്റൂർ മുക്കിലപ്പീടിക അത്തംപറമ്പിൽ അബൂബക്കർ സിദ്ധീഖിനെ (34) തിരൂർ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ചൊവ്വാഴ്ച രാത്രി 10.30 ഓടെയാണ് ഓട്ടോ ഡ്രൈവറായ സിദ്ധീഖിന്‍റെ വീട് കത്തിനശിച്ചത്. പവർ ബാങ്ക് ചാര്‍ജ് … Read more

നിലമ്പൂർ സബ് രജിസ്ട്രാർ ഓഫിസിൽ വിജിലൻസ് പരിശോധന; പണം പിടികൂടി

നിലമ്പൂർ: സബ് രജിസ്ട്രാർ ഓഫിസിൽ വിജിലൻസ് പരിശോധന. 4700 രൂപ പിടിച്ചെടുത്തു. സംസ്ഥാനത്തെ രജിസ്ട്രാർ ഓഫിസുകളിൽ വിജിലൻസ് നടത്തുന്ന ഓപറേഷൻ സെക്യാർ ലാന്‍റിന്‍റെ ഭാഗമായി മലപ്പുറം വിജിലൻസ് ഇൻസ്പെക്ടർ ജ്യോതീന്ദ്രകുമാറിന്‍റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. രജിസ്ട്രാർ ഓഫിസിലെ ഫയൽ റൂമിൽ സൂക്ഷിച്ച ആധാരങ്ങളുടെ പകർപ്പിൽ നിന്നാണ് പണം കണ്ടെത്തിയത്. ജീവനക്കാരുടെ മൊബൈലിൽ പണം ആവശ്യപ്പെടുന്ന ശബ്ദ സന്ദേശവും വിജിലൻസ് ഉദ്യോഗസ്ഥർ കണ്ടെത്തി. ജീവനക്കാരുടെ വാഹനങ്ങളിലും പരിശോധന നടത്തി. വ‍്യാഴാഴ്ച വൈകുന്നേരം നാലിന് തുടങ്ങിയ പരിശോധന രാത്രി ആറ് … Read more

വിദ്യാര്‍ഥിക്ക് നേരെ പീഡനശ്രമം: അസം സ്വദേശി അറസ്റ്റില്‍

അയ്‌നല്‍ അലി തിരൂരങ്ങാടി: ട്യൂഷന് പോകുകയായിരുന്ന 12 വയസ്സുകാരിക്ക് നേരേ പീഡനശ്രമം. അസം ബര്‍പ്പെറ്റ ബോഗ്ഡിയ ബൈസ സ്വദേശി സര്‍ത്തബരി വീട്ടില്‍ അയ്‌നുല്‍ അലി(36)യാണ് അറസ്റ്റിലായത്. കഴിഞ്ഞദിവസം രാവിലെ ഒമ്പതോടെയായിരുന്നു സംഭവം. രാവിലെ ട്യൂഷന് വേണ്ടി പോകുമ്പോള്‍ ചെമ്മാട് കല്ലുപറമ്പന്‍ റോഡിലെ ഇടവഴിയിലെത്തിയപ്പോള്‍ പിറകെ എത്തിയ അലി പെണ്‍കുട്ടിയുടെ വായ പൊത്തിപ്പിടിച്ചു ക്വാർട്ടേഴ്‌സിലേക്ക് വലിച്ചിഴക്കുകയായിരുന്നു. ഇതിനിടെ മാറാന്‍ ശ്രമിച്ച കുട്ടിയെ ഇരുകൈകളും പിറകിലേക്ക് കെട്ടി വലിച്ചുകൊണ്ട് പോകാന്‍ ശ്രമിച്ചു. ഇതോടെ നിലത്തുകിടന്ന കുട്ടി പ്രതിയുടെ കാലിനിടയിലൂടെ ഓടി … Read more