ബംഗാൾ സ്വദേശിയുടെ മരണം; കൊലപാതകമെന്ന നിഗമനത്തിൽ അന്വേഷണം

ബംഗാൾ സ്വദേശിയുടെ മരണം; കൊലപാതകമെന്ന നിഗമനത്തിൽ അന്വേഷണം

പെരിന്തല്‍മണ്ണ: പുറത്തുനിന്ന് പൂട്ടിയ വാടക ക്വാർട്ടേഴ്‌സ് മുറിയിൽ അഴുകിയ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന നിഗമനത്തിൽ പൊലീസ്. ബംഗാൾ സ്വദേശിയായ തൊഴിലാളി യുവാവിന്‍റെ മൃതദേഹമാണ് പെരിന്തല്‍മണ്ണയിലെ വാടക ക്വാർട്ടേഴ്സിൽ അഴുകിയ നിലയില്‍ ഞായറാഴ്ച കണ്ടെത്തിയത്. പശ്ചിമ ബംഗാള്‍ ഹരിപുര്‍ സൗത്ത് 24 പര്‍ഗാനയില്‍ ഗണേഷ് മാജിയുടെ മകന്‍ ദീപാങ്കര്‍ മാജി(38) യെയാണ് താമസസ്ഥലത്ത് ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയിൽ കണ്ടെത്തിയത്. പശ്ചിമ ബംഗാളിലേക്ക് അന്വേഷണ സംഘം പുറപ്പെട്ടേക്കും. അടുത്തടുത്ത 20ഓളം മുറികളിൽ തൊഴിലാളികൾ താമസിക്കുന്നുണ്ട്. എന്നിട്ടും രണ്ടു ദിവസം … Read more

നിലമ്പൂരിൽ റെയിൽ അടിപ്പാത നിർമാണം തുടങ്ങി

നിലമ്പൂരിൽ റെയിൽ അടിപ്പാത നിർമാണം തുടങ്ങി

നിലമ്പൂർ: നിലമ്പൂർ-പെരുമ്പിലാവ് സംസ്ഥാനപാതയിൽ നിലമ്പൂർ റെയിൽവേ അടിപ്പാത നിർമാണം തുടങ്ങി. ഇതുമൂലം ഈ പാതവഴിയുള്ള ഗതാഗതം നിരോധിച്ചു. ഈ മാസം 22ന് പ്രവൃത്തി തുടങ്ങാനായിരുന്നു നേരത്തെ തീരുമാനം. എന്നാൽ തെരഞ്ഞെടുപ്പ് അടുത്ത ദിവസമായതിനാൽ പ്രവൃത്തി നീട്ടിവെക്കുകയായിരുന്നു. റെയിൽവേയും സംസ്ഥാന സർക്കാരും തുല‍്യമായാണ് പദ്ധതി ചെലവ് വഹിക്കുന്നത്. നിർമാണ പ്രവൃത്തിയുടെ ഭാഗമായി റെയിൽവേ ഗേറ്റ് അടച്ചിടുന്നതിന് ജില്ല കലക്ടർ നേരത്തെ അനുമതി നൽകിയിട്ടുണ്ട്. ഗതാഗത നിയന്ത്രണത്തിന്‍റെ ഭാഗമായി കാളികാവ് ഭാഗത്തുനിന്ന് നിലമ്പൂരിലേക്കും തിരിച്ചുമുള്ള വാഹനങ്ങൾ പൂക്കോട്ടുംപാടം-കരുളായി മലയോര ഹൈവേയിലൂടെ … Read more

ബി.എൽ.ഒമാരെ ബൂത്തിൽനിന്ന് പൊലീസുകാർ ഇറക്കിവിട്ടതായി പരാതി

ബി.എൽ.ഒമാരെ ബൂത്തിൽനിന്ന് പൊലീസുകാർ ഇറക്കിവിട്ടതായി പരാതി

തിരൂർ: ജില്ല കലക്ടറുടെ ഉത്തരവുണ്ടായിട്ടും പോളിങ് സ്റ്റേഷനുകളിൽനിന്ന് ബി.എൽ.ഒമാരെ പൊലീസ് ഉദ്യോഗസ്ഥർ ഇറക്കിവിട്ടതായി പരാതി. ലോക്സഭ തെരഞ്ഞെടുപ്പിന് പോളിങ് സ്റ്റേഷനുകളിൽ തയാറാക്കിയ വോട്ടർ അസിസ്റ്റന്റ് ബൂത്തുകളിൽ ബി.എൽ.ഒമാരുടെ (ബൂത്ത് ലെവൽ ഓഫിസർമാർ) സേവനം നിർബന്ധമായും ഉണ്ടായിരിക്കേണ്ടതാണെന്ന കലക്ടറുടെ ഉത്തരവിന് പുല്ലുവില കൽപ്പിച്ചാണ് പൊലീസ് ഉദ്യോഗസ്ഥരുടെ നടപടിയെന്നാണ് പരാതി. ജില്ലയിലെ പോളിങ് സ്റ്റേഷനുകളിലെ സ്ഥിതി നിയന്ത്രിക്കാൻ സന്ദർശനം നടത്തിയ പൊലീസ് ഉദ്യോഗസ്ഥരാണ് ജില്ല തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ കലക്ടറുടെ ഉത്തരവുണ്ടായിട്ടും ബി.എൽ.ഒമാരെ വോട്ടേഴ്സ് ഹെൽപ് ഡെസ്കിൽനിന്ന് നാട്ടുകാരായ വോട്ടർമാരുടെ … Read more

തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.

തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.

ചങ്ങരംകുളം : ഗൃഹനാഥനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മൂക്കുതല അമ്പലപ്പടിയില്‍ താമസിക്കുന്ന അരിയല്ലി ബാലന്‍ (അയ്യപ്പൻ 60) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ശനിയാഴ്ച രാവിലെ പത്തരയോടെയാണ് സംഭവം. വീട്ടിലുണ്ടായിരുന്ന മകള്‍ വസ്ത്രം അലക്കുന്നതിന് പുറത്ത് പോയി വന്ന് നോക്കിയപ്പോഴാണ് അയ്യപ്പനെ വീടിന് മുകളിലെ ടെര്‍സില്‍ പ്ളാസ്റ്റിക് കയര്‍ ഉപയോഗിച്ച് തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. ചങ്ങരംകുളം എസ്ഐ ബാബു ജോര്‍ജ്ജിന്റെ നേതൃത്വത്തില്‍ പോലീസെത്തി. മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. പൊന്നാനി താലൂക്ക് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് … Read more

ഏറനാട്ടിൽ വോട്ടെടുപ്പ് പൂർത്തിയായത് രാത്രിയിൽ

ഏറനാട്ടിൽ വോട്ടെടുപ്പ് പൂർത്തിയായത് രാത്രിയിൽ

അരീക്കോട്: ഏറനാട് നിയോജകമണ്ഡലത്തിലെ 29 ബൂത്തുകളിൽ സമയം കഴിഞ്ഞിട്ടും വോട്ടെടുപ്പ് പൂർത്തിയായില്ല. രാവിലെ ഏഴിന് എല്ലായിടങ്ങളിലും വോട്ടെടുപ്പ് ആരംഭിച്ചിരുന്നു. എന്നാൽ ചിലയിടങ്ങളിൽ അൽപ സമയം വോട്ടിങ് മെഷീൻ തകരാറിലായത് ഒഴിച്ചാൽ മറ്റു പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല. തുടർന്ന് എല്ലായിടങ്ങളിലും മികച്ച രീതിയിൽപോളിങ് നടക്കുകയും ചെയ്തിരുന്നു. തുടർന്ന് 12 ഓടെയാണ് പല ബൂത്തുകളിലും മന്ദഗതിയിലേക്ക് കടന്നത്. 29 ബൂത്തുകളിൽ ആറുമണി കഴിഞ്ഞിട്ടും വോട്ടെടുപ്പ് പൂർത്തിയാക്കാൻ ഉദ്യോഗസ്ഥർക്ക് സാധിച്ചില്ല. വൈകീട്ട് ആറിന് മുമ്പ് പോളിങ് ബൂത്തിൽ എത്തിയ വോട്ടർമാർക്ക് ഉദ്യോഗസ്ഥർ ടോക്കൺ … Read more

കൈത്തക്കരയിൽ നാട്ടുകൂട്ടം ഒരുക്കിയ മാതൃക ബൂത്തുകൾ വിസ്മയമായി

കൈത്തക്കരയിൽ നാട്ടുകൂട്ടം ഒരുക്കിയ മാതൃക ബൂത്തുകൾ വിസ്മയമായി

തിരുനാവായ: ഓരോ തെരഞ്ഞെടുപ്പുകൾ വരുമ്പോഴും വ്യത്യസ്തമായ പ്രചാരണ പ്രവർത്തനങ്ങൾ കൊണ്ടും കാഴ്ചകൾ കൊണ്ടും ആവേശമുണർത്തുന്നവരാണ് കൈത്തക്കരയിലെ നാട്ടുകൂട്ടം. ഇത്തവണയും വേറിട്ട പ്രവർത്തനങ്ങൾ നടത്തി മാതൃക ബൂത്തുകൾ ഒരുക്കിയിരിക്കുകയാണവർ. അനന്താവൂർ വില്ലേജിലെ കൈത്തക്കര ജി.എം.എൽ.പി സ്കൂളിലെ 149, 150 പോളിങ് ബൂത്തുകളാണ് മാതൃക ബൂത്തുകളാക്കി നാടിന്റെ ശ്രദ്ധ പിടിച്ചുപറ്റിയത്. വോട്ടർമാർക്ക് വിസ്മയമായി സ്കൂൾ കവാടത്തിൽ കൈതോലപ്പായയിലാണ് സ്വാഗത ബോർഡ് എഴുതിവെച്ചിട്ടുള്ളത്. ക്ഷീണമകറ്റാൻ വലിയ സ്റ്റീൽ പാത്രത്തിൽ തിളപ്പിച്ചാറിയ വെള്ളവും ശീതീകരിച്ച സംഭാരവും രാവിലെ ചായയും ഒരുക്കിയിരുന്നു. പൂർണമായും ഹരിത … Read more