കടലുണ്ടിക്കടവ് അഴിമുഖത്ത് ചെളിയും മണലും അടിഞ്ഞു

കടലുണ്ടിക്കടവ് അഴിമുഖത്ത്
ചെളിയും മണലും അടിഞ്ഞു

വള്ളിക്കുന്ന്: കോഴിക്കോട്-മലപ്പുറം ജില്ല അതിർത്തിയിൽ പേട്ട വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിലെ കടലുണ്ടിക്കടവ് അഴിമുഖത്ത് ചെളിയും മണലും അടിഞ്ഞുകൂടി. നീരൊഴുക്കിന് തടസ്സമാക്കുന്ന രീതിയിൽ മണൽതിട്ട രൂപപ്പെട്ടതിനാൽ പുഴയുടെ സ്വഭാവിക ഒഴുക്ക് തടസ്സപ്പെട്ട നിലയിലാണ്. കടലുണ്ടിക്കടവ് അഴിമുഖത്തെ പാലത്തിന് താഴെയാണ് വലിയ മൺകൂന രൂപപ്പെട്ടത്. കാലവർഷം ശക്തിപ്രാപിച്ചതോടെ ഗ്രാമപഞ്ചായത്തിലെ വിവിധ തോടുകളിൽനിന്ന് ഒഴുകി വരുന്ന വെള്ളം കടലുണ്ടിപുഴയിൽ ഉൾകൊള്ളാത്ത അവസ്ഥയാണ്. കാലവർഷത്തിന് മുമ്പ് പെയ്ത മഴയിൽ 105 കുടുംബങ്ങൾ താമസിക്കുന്ന ബാലാതിരുത്തിയും, 34 കുടുംബങ്ങൾ താമസിക്കുന്ന ചെറുതിരുത്തിയും ആനയാറങ്ങാടി പടന്ന പ്രദേശവും, … Read more

തിരൂരങ്ങാടിയിൽ മകളെ പീഡിപ്പിച്ച അച്ഛന് 139 വർഷം തടവും 5.85 ലക്ഷം പിഴയും

തിരൂരങ്ങാടിയിൽ മകളെ പീഡിപ്പിച്ച അച്ഛന് 139 വർഷം തടവും 5.85 ലക്ഷം പിഴയും

പരപ്പനങ്ങാടി: പതിനാലുകാരിയായ മകളെ ലൈംഗികമായി പീഡിപിച്ച പിതാവിന് 139 വർഷം കഠിന തടവും 5,85,000 രൂപ പിഴയും. സംഭവം മറച്ചുവെച്ച അമ്മയും അമ്മൂമ്മയും പതിനായിരം രൂപ വീതം പിഴയടക്കാനും പരപ്പനങ്ങാടി പോക്സോ അതിവേഗ കോടതി ഉത്തരവിട്ടു. 2020 മേയ് 21നും തുടർന്നുള്ള രണ്ടു ദിവസങ്ങളിലുമായി പീഡനത്തിനിരയായ മകൾ പിന്നീടും സമാനമായി പീഡിപ്പിക്കപെട്ടതായി വിധിന്യായത്തിൽ പറയുന്നു. സംഭവമറിഞ്ഞിട്ടും പൊലീസിൽ വിവരം നൽകിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അമ്മയെയും അമ്മൂമ്മയെയും ശിക്ഷിച്ചത്. ഒന്നാം പ്രതി പിഴത്തുക അടച്ചില്ലെങ്കിൽ ആറു വർഷവും മൂന്നു മാസവും … Read more

ബൈക്കിൽ കഞ്ചാവ് കടത്ത്; പ്രതിക്ക് നാല് വർഷം കഠിനതടവും പിഴയും

ബൈക്കിൽ കഞ്ചാവ് കടത്ത്; പ്രതിക്ക് നാല് വർഷം കഠിനതടവും പിഴയും

മഞ്ചേരി: ബൈക്കിൽ കഞ്ചാവ് കടത്തുന്നതിനിടെ പിടിയിലായ യുവാവിന് മഞ്ചേരി എൻ.ഡി.പി.എസ് കോടതി നാല് വർഷം കഠിനതടവും 40,000 രൂപ പിഴയും വിധിച്ചു. കുറ്റിപ്പുറം പേരശ്ശന്നൂർ കട്ടാച്ചിറ വീട്ടിൽ അഷ്റഫ് അലിയെയാണ് (39) ജഡ്ജി എം.പി ജയരാജ് ശിക്ഷിച്ചത്. 2020 ഒക്ടോബർ 25ന് കൊണ്ടോട്ടി പൊലീസാണ് കോടങ്ങാട്ട് നിന്ന് 4.2 കിലോഗ്രാം കഞ്ചാവുമായി ഇയാളെ പിടികൂടിയത്. സബ് ഇന്‍സ്പെക്ടറായിരുന്ന വിനോദ് വലിയാറ്റൂറാണ് അറസ്റ്റ് ചെയ്തത്. പ്രതിക്ക് ഇതുവരെ ജാമ്യം ലഭിച്ചില്ല. കൊണ്ടോട്ടി ഇന്‍സ്പെക്ടറായിരുന്ന കെ.എം ബിജുവാണ് കുറ്റപത്രം സമര്‍പ്പിച്ചത്. … Read more

മദ്‌റസ അധ്യാപകരുടെ മക്കള്‍ക്ക് ബിരുദ പഠനത്തിന് സ്‌കോളര്‍ഷിപ്

മദ്‌റസ അധ്യാപകരുടെ മക്കള്‍ക്ക് ബിരുദ പഠനത്തിന് സ്‌കോളര്‍ഷിപ്

മഞ്ചേരി: ജില്ലയിലെ മദ്‌റസ അധ്യാപകരുടെ മക്കള്‍ക്ക് ബിരുദ പഠനത്തിന് സ്‌കോളര്‍ഷിപ് പദ്ധതി. കാലിക്കറ്റ് സര്‍വകലാശാലക്ക് കീഴിലുള്ള കാരക്കുന്ന് ജാമിഅ ഇസ്ലാമിയ്യ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജില്‍ ഈ വര്‍ഷം പ്രവേശനം നേടുന്ന വിദ്യാര്‍ഥികള്‍ക്കായി കോളജിന്‍റെ സാമൂഹിക സമ്പര്‍ക്ക പരിപാടിയായ ‘മവദ്ദ’ പദ്ധതിയുടെ കീഴിലാണ് സ്‌കോളര്‍ഷിപ് ഏര്‍പ്പെടുത്തിയത്. മലപ്പുറം ഈസ്റ്റ്, വെസ്റ്റ് ജില്ലയിലെ സമസ്ത അംഗീകൃത മദ്‌റസകളിലെ അധ്യാപകര്‍, ഇതര ജില്ലകളില്‍ സേവനം ചെയ്യുന്ന ജില്ലയിലെ സ്വദേശി റേഞ്ചുകളില്‍ അംഗത്വമുള്ള അധ്യാപകര്‍ തുടങ്ങിയവരുടെ മക്കള്‍ക്ക് ഓരോ സെമസ്റ്റര്‍ ഫീസിലും … Read more

‘രക്ഷകരേ, നന്ദി! നടുക്കടലിൽ എല്ലാം തീർന്നെന്ന് കരുതിയതായിരുന്നു…’ -നൗഫലിനും ജലാലിനും ഇത് രണ്ടാംജന്മം

തലശ്ശേരി: ജീവിതം തിരിച്ചുകിട്ടിയതിന്റെ ആഹ്ലാദമായിരുന്നു നൗഫലിന്റെയും ജലാലുവിന്റെയും മുഖത്ത്. മഴയോടൊപ്പം ആർത്തിരമ്പുന്ന തിരമാലകൾക്കിടയിൽ നടുക്കടലിൽ കുടുങ്ങിയപ്പോൾ എന്തു ചെയ്യണമെന്നറിയാതെ പകച്ചുപോയ നിമിഷങ്ങൾ… അർധരാത്രിയുടെ ഇരുണ്ട അന്തരീക്ഷത്തിൽ ഒന്നും ചെയ്യാനാവാതെ മനസ്സുരുകി പ്രാർഥിക്കുകയായിരുന്നു അവർ. ഒടുവിൽ ദൈവദൂതനെ പോലെ തീരദേശ പൊലീസ് അവരുടെ രക്ഷക്കെത്തി… മത്സ്യബന്ധന യാനത്തിൽ നിന്നും ജീവിതം തിരികെ ലഭിച്ചതിന്റെ സന്തോഷത്തിലാണ് മലപ്പുറം ജില്ലയിലെ താനൂർ ഉണ്ണിയാൽ സ്വദേശികളായ കുട്ടിയേച്ചന്റെ പുരക്കൽ ഹൗസിൽ നൗഫലും കൊണ്ടാരന്റെ പുരക്കൽ ജലാലും. ജീവിതത്തിലേക്ക് തങ്ങളെ തിരികെ കൈപിടിച്ച് എത്തിച്ച … Read more

പൊന്നാനി കടക്കാൻ വാഹനങ്ങൾ നീന്തൽ പഠിക്കണം

മലപ്പുറം: ദേശീയപാതയിൽ വെള്ളക്കെട്ടിന്റെ ഏറ്റവും ദുരിതപൂർണമായ അവസ്ഥ അനുഭവപ്പെടുന്ന പ്രദേശങ്ങളിലൊന്ന് പൊന്നാനി മേഖലയാണ്. വേനൽ മഴയിൽ പാലപ്പെട്ടി സാമിപ്പടിയിൽ രൂപപ്പെട്ട വെള്ളക്കെട്ട് ഒഴിയാൻ ഒരാഴ്ച കാത്തിരുന്നു. എങ്ങോട്ട് ഒഴുകണമെന്ന് അറിയാതെ വെള്ളം റോഡിൽ കെട്ടിനിന്നപ്പോൾ ഒടുവിൽ അധികൃതർ പമ്പ്സെറ്റ് കൊണ്ടുവന്ന് വെള്ളം കാന വഴി ഒഴിവാക്കാൻ നോക്കി. കാന വഴി വെള്ളം ഒഴിവാക്കൽ പരാജയപ്പെട്ടതോടെ പണികഴിഞ്ഞ ദേശീയപാത കുത്തിപ്പൊളിച്ച് രണ്ട് അടി വ്യാസമുള്ള പൈപ്പ് സ്ഥാപിച്ച് വെള്ളം പടിഞ്ഞാറ് ഭാഗത്ത് നിന്ന് കിഴക്ക് ഭാഗത്തേക്ക് തുറന്നുവിടാനുള്ള പ്രവൃത്തികൾ … Read more