മങ്കടയില്‍ നില മെച്ചപ്പെടുത്തി യു.ഡി.എഫ്

മങ്കടയില്‍ നില മെച്ചപ്പെടുത്തി യു.ഡി.എഫ്

മങ്കട: മങ്കട നിയമസഭ മണ്ഡലത്തിൽ നില മെച്ചപ്പെടുത്തി യു.ഡി.എഫ്. 2019 ലോക്സഭ തെരഞ്ഞെടുപ്പില്‍ കുഞ്ഞാലിക്കുട്ടി നേടിയ ഭൂരിപക്ഷം 35,265 വോട്ടാണ്. എന്നാല്‍ ഇത്തവണ ഇ.ടി. മുഹമ്മദ് ബഷീര്‍ എതിര്‍ സ്ഥാനാർഥി വി. വസീഫിനെതിരെ 41,033 വോട്ടിന്റെ ഭൂരിപക്ഷം നേടി. (വർധന 5768 വോട്ട്). യു.ഡി.എഫിന് മേൽക്കൈയുള്ള മണ്ഡലമെങ്കിലും രാഷ്ട്രീയ സമവാക്യങ്ങള്‍ മാറിമറിഞ്ഞുകൊണ്ടിരിക്കുന്ന മങ്കട മണ്ഡലത്തിലെ വോട്ടുകള്‍ക്ക് മലപ്പുറം ലോക്‌സഭ മണ്ഡലത്തില്‍ നിര്‍ണായകമായ സ്ഥാനമുണ്ട്. 2014 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഇ.അഹമ്മദിന് (യു.ഡി.എഫ്) 23,466 വോട്ടിന്റെ ഭൂരിപക്ഷം സമ്മാനിച്ച മണ്ഡലമാണ് … Read more

സമസ്ത ദേശീയ വിദ്യാഭ്യാസ പദ്ധതി; പ്രവേശനോത്സവം തടയാൻ ശ്രമം

സമസ്ത ദേശീയ വിദ്യാഭ്യാസ പദ്ധതി; പ്രവേശനോത്സവം തടയാൻ ശ്രമം

മലപ്പുറം: സമസ്തയുടെ ദേശീയ വിദ്യാഭ്യാസ പദ്ധതിയായ എസ്.എൻ.ഇ.സിയുടെ സംസ്ഥാനതല പ്രവേശനോത്സവം തടയാൻ സ്ഥാപനത്തിന്റെ പഴയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ശ്രമം. മുസ്‌ലിം ലീഗ് നേതാക്കളായ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവർ ഇടപെട്ടാണ് സംഘർഷം ഒഴിവാക്കിയത്. കൊണ്ടോട്ടി മണ്ഡലത്തിലെ വിളയിൽ സി.ബി.എം.എസ് യതീംഖാന കാമ്പസിലാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. നേരത്തേ സാദിഖലി തങ്ങൾ പ്രസിഡന്റായിരുന്ന സ്ഥാപനത്തിൽ സമസ്ത തള്ളിയ സി.ഐ.സിയുടെ വാഫി കോഴ്സാണ് നടത്തിയിരുന്നത്. വാഫി സംവിധാനത്തിനുള്ള പിന്തുണ സമസ്ത നേതൃത്വം പിൻവലിച്ചതോടെ സ്ഥാപന നേതൃത്വത്തിലെ … Read more

നെടുങ്കയം വിനോദ സഞ്ചാരകേന്ദ്രം വീണ്ടും തുറന്നു

നെടുങ്കയം വിനോദ സഞ്ചാരകേന്ദ്രം വീണ്ടും തുറന്നു

കരുളായി: നെടുങ്കയം പാരിസ്ഥിതിക വിനോദ സഞ്ചാര കേന്ദ്രം മൂന്ന് മാസത്തിന് ശേഷം വനം വകുപ്പ് വീണ്ടും സഞ്ചാരികൾക്ക് തുറന്ന് നൽകി. മുന്നറിയിപ്പ് ബോർഡുകളും സുരക്ഷ സംവിധാനങ്ങളുമെല്ലാം ഒരുക്കിയാണ് ടൂറിസം കേന്ദ്രം തുറന്നത്. വേനൽ കടുക്കുമ്പോൾ കാട്ടുതീ വ്യാപനവും പുഴ മലിനപ്പെടുന്നതും കണക്കിലെടുത്ത് എല്ലാ വർഷവും നെടുങ്കയം ടൂറിസം കേന്ദ്രം അടക്കാറുണ്ട്. പിന്നീട് മഴ ലഭിച്ച് കാട്ടുതീ ഭീതി അകലുകയും പുഴയിൽ വെള്ളമെത്തുകയും ചെയ്ത ശേഷമാണ് തുറന്ന് നൽകാറുള്ളത്. എന്നാൽ ഫെബ്രുവരി ഒമ്പതിന് ക്യാമ്പിനെത്തിയ രണ്ട് കുട്ടികൾ കയത്തിൽ … Read more

മലപ്പുറം ജില്ലയെ പച്ചപുതപ്പിക്കാൻ അരലക്ഷം തൈകൾ

മലപ്പുറം ജില്ലയെ പച്ചപുതപ്പിക്കാൻ അരലക്ഷം തൈകൾ

നിലമ്പൂർ: പുതിയ അധ‍്യയന വർഷത്തിൽ ജില്ലയിൽ വനം വകുപ്പിന്‍റെ ജില്ല സാമൂഹിക വനവത്കരണ വിഭാഗം അരലക്ഷം തൈകൾ വിതരണം ചെയ്യും.കണിക്കൊന്ന, ഇലഞ്ഞി, മണിമരുത്, സീതപ്പഴം, നെല്ലി, പേര, താന്നി, നീർമരുത്, ഉങ്ങ്, ദണ്ഡപാല, കൂവളം, രക്ത ചന്ദനം, ഉണ്ണിവാഗ, മുള, കുഞ്ഞിവാഗ തുടങ്ങി ഫ്ലവർ, ഫ്രൂട്ട്, മെഡിസിൻ, വുഡ് എന്നിങ്ങനെ തരംതിരിച്ചുള്ള 16 ഇനം തൈകളാണ് ഇത്തവണ വിതരണത്തിന് പാകപ്പെടുത്തിയത്. നിലമ്പൂർ വള്ളുവശ്ശേരി സെൻട്രൽ നഴ്സറിയിലാണ് തൈകൾ ഒരുക്കിയത്. കടുത്ത വരൾച്ചയിലും നന്നായി പരിപാലിച്ചാണ് തൈകൾ പാകപ്പെടുത്തിയെടുത്തത്. … Read more

കെ.എസ്.ആർ.ടി.സി ബസിലെ ആ കാവൽ മാലാഖ ഇവിടെയുണ്ട്

കെ.എസ്.ആർ.ടി.സി ബസിലെ ആ കാവൽ മാലാഖ ഇവിടെയുണ്ട്

പൊന്നാനി: ആ കുഞ്ഞിനെ ഒന്നുകൂടെ കാണണം…ഒന്ന് വാരിപ്പുണരണം. പൈതലിനെ പുറത്തെടുക്കുമ്പോള്‍ എന്തെന്നില്ലാത്ത സന്തോഷമായിരുന്നു ഷൈനിക്ക്. ഓടിക്കൊണ്ടിരിക്കുന്ന കെ.എസ്.ആര്‍.ടി.സി ബസില്‍നിന്ന് ആ പൈതലിനെയെടുക്കുമ്പോള്‍ ജീവിതത്തില്‍ ഒരു ജനനമെടുക്കാനൊരു യോഗമുണ്ടാകുമെന്നൊന്നും ആയുര്‍വേദ ഡോക്ടറായ തുയ്യം കല്ലംമുക്ക് സ്വദേശി കെ.വി. ഷൈനി വിചാരിച്ചിരുന്നില്ല. വ്യാഴാഴ്ച ഉച്ചക്ക് 12.45ഓടെ തൃശൂരിൽനിന്ന് നാട്ടിലേക്ക് മടങ്ങുമ്പോഴാണ് പേരാമംഗലത്തെത്തിയപ്പോള്‍ ബസില്‍ ബഹളം കേട്ട് പാതിയുറക്കത്തിലായിരുന്ന ഷൈനി ഉണർന്നത്. യാത്ര ചെയ്തിരുന്ന യുവതി സെറീനക്ക് പ്രസവ വേദനയാണെന്ന് കേട്ട നിമിഷംതന്നെ ഡോ. ഷൈനി എഴുന്നേറ്റ് അവര്‍ക്കരികിലെത്തി. പിന്നീട് സംഭവിച്ചതെല്ലാം … Read more

കലിതീരാപ്പെയ്ത്ത്

കലിതീരാപ്പെയ്ത്ത്

പൊന്നാനി/എടപ്പാൾ/മാറഞ്ചേരി: കാലവർഷം ആരംഭിച്ചപ്പോൾത്തന്നെ ശക്തമായ മഴയിൽ വെള്ളത്തിൽ മുങ്ങി പൊന്നാനി. പൊന്നാനി നഗരസഭയുടെ എല്ലാ മേഖലകളും വെള്ളത്തിനടിയിലായി. പൊന്നാനി വിജയമാത ഹൗസിങ് കോളനി, കുട്ടാട്, ചമ്രവട്ടം ജങ്ഷൻ, അഴീക്കൽ മേഖലയിൽ 75 ഓളം വീടുകളിൽ വെള്ളം കയറി. ഇതിൽ 50 ഓളം കുടുംബങ്ങൾ വീട് വിട്ടൊഴിഞ്ഞു. പൊന്നാനി നഗരസഭയുടെ നേതൃത്വത്തിൽ കാനകൾ യഥാസമയം ശുചീകരിക്കാതിരുന്നതും മഴക്കാലപൂർവ ശുചീകരണം നടക്കാതിരുന്നതുമാണ് ദുരിതം വർധിക്കാനിടയായത്. പലയിടത്തും സ്വകാര്യ വ്യക്തികൾ വെള്ളം ഒഴുകിപ്പോകുന്ന വഴികൾ മതിൽ കെട്ടിയടച്ചതും ദേശീയപാത നിർമാത്തിന്റെ ഭാഗമായി … Read more