നാടുകാണി ചുരം റോഡിൽ കാട്ടാനക്കൂട്ടം; യാത്രക്കാർ കാട്ടാനക്കൂട്ടത്തെ പ്രകോപിപ്പിക്കരുതെന്ന് വനം വകുപ്പ്

നാടുകാണി ചുരം റോഡിൽ കാട്ടാനക്കൂട്ടം; യാത്രക്കാർ കാട്ടാനക്കൂട്ടത്തെ പ്രകോപിപ്പിക്കരുതെന്ന് വനം വകുപ്പ്

നിലമ്പൂർ: നാടുകാണി ചുരം റോഡിൽ കൊമ്പൻ ഉൾപ്പടെയുള്ള നാലംഗ കാട്ടാനക്കൂട്ടം യാത്രക്കാർക്ക് ഭീഷണിയാകുന്നു. യാത്രക്കാർക്ക് നേരെ ഇതുവരെ കാട്ടാനക്കൂട്ടം ആക്രമണത്തിന് മുതിർന്നിട്ടില്ലെങ്കിലും ആനക്കൂട്ടത്തെ കണ്ടുപേടിച്ച് വാഹനങ്ങൾ നിയന്ത്രണംവിട്ടും മറ്റും അപകടങ്ങൾ ഉണ്ടാവുന്നുണ്ട്. കൊടും വളവുകളും തിരിവുകളുമുള്ള ചുരം റോഡിൽ മുന്നിലെത്തിയ ശേഷമാണ് യാത്രക്കാർ പലപ്പോഴും കാട്ടാനക്കൂട്ടത്തെ കാണുന്നത്. ഇതോടെ പേടിച്ച് വാഹനങ്ങൾ നിയന്ത്രണം വിട്ട് അപകടത്തിൽപ്പെടുകയാണ്. https://malappuramnews.in/listing-form/ മഴക്കാലമായതോടെ ചുരം റോഡരികിൽ പൊന്തക്കാടുകൾ വളർന്നു നിൽക്കുന്നതും റോഡരികിൽ തീറ്റതേടുന്ന കാട്ടാനക്കൂട്ടത്തെ കാണാതിരിക്കാൻ ഇടയാക്കുന്നുണ്ട്. കാട്ടാനകൾ സ്ഥിരമായിറങ്ങുന്നയിടങ്ങളിൽ വനം … Read more