ഓണപ്പാച്ചിലിൽ കുരുക്കിലമർന്ന് അങ്ങാടിപ്പുറം

അങ്ങാടിപ്പുറത്ത് ശനിയാഴ്ചയുണ്ടായ ഗതാഗതക്കുരുക്ക് പെരിന്തൽമണ്ണ: ഓണത്തിരക്കിലമർന്ന് മണിക്കൂറുകൾ നീണ്ട ഗതാഗതക്കുരുക്കിൽ അങ്ങാടിപ്പുറം. അങ്ങാടിപ്പുറം ടൗണിൽ കോട്ടക്കൽ, വളാഞ്ചേരി ഭാഗങ്ങളിൽനിന്ന് വരുന്ന വാഹനങ്ങൾ ദേശീയപാതയിലേക്ക് കടക്കാൻ ഏറെ നേരം കാത്തുനിൽക്കേണ്ട ഗതികേടിലാണ്. ആശുപത്രിയിലേക്ക് രോഗികളെയുമായി സ്വകാര്യ വാഹനങ്ങളിൽ വരുന്നവർ മണിക്കൂറുകളോളം റോഡിലാണ്. ആംബുലൻസുകൾക്ക് സ്വാഭാവികമായി വഴിയൊരുക്കിക്കൊടുക്കുമെങ്കിലും കുരുക്ക് മറികടക്കൽ അവർക്കും ദുഷ്കരമായി. സ്ഥിരമായി ഇതുവഴി കടന്നുപോവുന്ന ബസുകളും യാത്രക്കാരും സ്വകാര്യ ടാക്സികളും മണിക്കൂറുകൾ നീളുന്ന കുരുക്ക് ശീലിച്ചു തുടങ്ങി. അതിനിടയിൽ റോഡിലെ വലിയ കുഴികൾ മൂലമുണ്ടാവുന്ന കുരുക്ക് പരിഹരിക്കാൻ … Read more

5.9 കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

പെരിന്തൽമണ്ണ: വിൽപനക്ക് ബൈക്കില്‍ കടത്തിയ 5.9 കി.ഗ്രാം കഞ്ചാവുമായി തിരൂര്‍ ആദര്‍ശേരി ഈങ്ങാപടലില്‍ ജാഫര്‍ അലിയെ(40) പൊലീസ് അറസ്റ്റു ചെയ്തു. ആന്ധ്ര, ഒഡിഷ സംസ്ഥാനങ്ങളില്‍നിന്ന് അന്തർസംസ്ഥാന തൊഴിലാളികള്‍ മുഖേന വന്‍തോതില്‍ കഞ്ചാവ് ജില്ലയിലേക്ക് കടത്തി ആവശ്യക്കാര്‍ക്ക് വില്‍പന നടത്തുന്നത് സംബന്ധിച്ച് പൊലീസിന് വിവരം ലഭിച്ചിരുന്നു. സംഘത്തിലെ ഏജന്‍റുമാരായ മലയാളികളുള്‍പ്പടെയുള്ളവരെയും ഇവര്‍ മുഖേന കഞ്ചാവ് വാങ്ങുന്ന ചെറുകിട വില്‍പനക്കാരെയും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ആവശ്യക്കാര്‍ക്ക് രണ്ട് കിലോഗ്രാമിന്‍റെ പാക്കറ്റിന് 35,000 മുതല്‍ 40,000 രൂപവരെ വിലയിട്ട് സ്ഥലത്ത് എത്തിച്ച് … Read more

സ്വർണ കവർച്ച; ഏഴുപ്രതികളെ കസ്റ്റഡിയിൽ വാങ്ങി

സ്വർണ കവർച്ച; ഏഴുപ്രതികളെ കസ്റ്റഡിയിൽ വാങ്ങി

പെരിന്തൽമണ്ണ: ജ്വല്ലറി ഉടമയെയും സഹോദരനെയും ആക്രമിച്ച് സ്വർണം തട്ടിയ സംഭവത്തിൽ തുടനന്വേഷണം ഊർജിതമാക്കി. തിങ്കളാഴ്ച റിമാൻഡ് ചെയ്ത പ്രതികളിൽ ഏഴു പേരെ ചൊവ്വാഴ്ച പൊലിസ് കസ്റ്റഡിയിൽ വാങ്ങി. കൃത്യത്തിൽ നേരിട്ട് പങ്കെടുത്തവരടക്കമുള്ളവരാണ് ഇവർ. വ്യാപാരിയെ മർദിച്ച് സ്വർണം തട്ടിയെടുത്തതിലും മറ്റും നേരിട്ട് പങ്കാളികളായ നാലു പേരടക്കം അഞ്ചു പ്രതികൾ കൂടി കേസിൽ അറസ്റ്റിലാവാനുണ്ട്. മാത്രമല്ല കവർന്ന മൂന്നേകാൽ കിലോ സ്വർണത്തിൽ ഉരുക്കി വിറ്റത് അടക്കം 2.2 കിലോഗ്രാം മാത്രമാണ് കണ്ടെത്തിയത്. കസ്റ്റഡിയിൽ വാങ്ങിയവരെ വിശദമായി ചോദ്യം ചെയ്യുമ്പോൾ … Read more

വിരമിച്ച അധ്യാപക കൂട്ടായ്മ ‘ഷെൽട്ടർ’ സിനിമ യാത്ര സംഘടിപ്പിച്ചു

പെരിന്തൽമണ്ണ: വാർധക്യം കർമനിരതവും ആഹ്ലാദഭരിതവുമാക്കുക എന്ന ലക്ഷ്യത്തോടെ ഒത്തുചേർന്ന വിരമിച്ച അധ്യാപക കൂട്ടായ്മ ‘ഷെൽട്ടർ’ സിനിമ യാത്ര സംഘടിപ്പിച്ചു. ലൊക്കേഷനുകളിലേക്കുള്ള സന്ദർശനം, ലൊക്കേഷൻ പരിചയപ്പെടൽ, സിനിമ ചർച്ച, സംവാദം, ഷൂട്ടിങ് പരിചയപ്പെടൽ തുടങ്ങിയവയുമായി ബന്ധപ്പെട്ടായിരുന്നു യാത്ര. പാലക്കാട് ജില്ലയിലെ വിവിധ പ്രദേശങ്ങൾ സന്ദർശിക്കുകയും സിനിമ ചർച്ചകളും ഷൂട്ടിങ് പരിചയപ്പെടലും നടന്നു. 2023ലെ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ മികച്ച നവാഗത സംവിധായകനും ജനപ്രീതി നേടിയ മികച്ച ചിത്രത്തിനുമുള്ള സംസ്ഥാന പുരസ്കാരം നേടിയ ‘തടവ്’ ചിത്രത്തിന്റെ സംവിധായകൻ ഫാസിൽ റസാക്ക് അംഗങ്ങളുമായി … Read more

തച്ചിങ്ങനാടം ബാങ്ക്പടിയില്‍ അപകടം പതിവ്

തച്ചിങ്ങനാടം ബാങ്ക്പടിയില്‍ അപകടം പതിവ്

പട്ടിക്കാട്: പട്ടിക്കാട്-വടപുറം സംസ്ഥാന പാതയിലെ തച്ചിങ്ങനാടം ബാങ്ക്പടിയില്‍ വാഹനാപകടങ്ങള്‍ പതിവാകുന്നു. ഒരാഴ്ചക്കിടെ നാല് വാഹനാപകടങ്ങളാണ് ഇവിടെ നടന്നത്. സംസ്ഥാന പാതയില്‍നിന്ന് ചെമ്മന്തട്ട റോഡിലേക്ക് പ്രവേശിക്കുന്നിടത്താണ് അപകടങ്ങള്‍ പതിവാകുന്നത്. തച്ചിങ്ങനാടം ഹൈസ്‌കൂള്‍പടി മുതല്‍ ബാങ്ക് പടി വരെ സംസ്ഥാന പാത വലിയ വളവുകളില്ലാത്തതിനാല്‍ അമിത വേഗതയിലാണ് വാഹനങ്ങള്‍ സഞ്ചരിക്കുന്നത്. ചെമ്മന്തട്ട റോഡിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങളും, അവിടെ നിന്നും സംസ്ഥാന പാതയിലേക്ക് ഇറങ്ങി വരുന്ന വാഹനങ്ങളും ഡ്രൈവര്‍മാരുടെ ശ്രദ്ധയില്‍പ്പെടുന്നില്ല. ചെമ്മന്തട്ട റോഡ് സംസ്ഥാന പാതായിലേക്ക് പ്രവേശിക്കുന്നിടത്ത് കുത്തനെ ഇറക്കാമായതും അപകടത്തിന് … Read more

കുഴിയടക്കാൻ അങ്ങാടിപ്പുറം മേൽപാലത്തിൽ വൺവേയാക്കി; യാത്രക്കാർ വലഞ്ഞു

പെരിന്തൽമണ്ണ: അങ്ങാടിപ്പുറം മേൽപാലത്തിൽ കുഴിയടക്കൽ ഗതാഗതക്കുരുക്ക് കൂട്ടി. ഞായറാഴ്ച വൈകീട്ടാണ് കുഴി അടക്കൽ തുടങ്ങിയത്. മേൽപാലത്തിൽ മണിക്കൂറുകളോളം വൺവേ രീതിയിലാക്കിയാണ് കുഴി അടച്ചത്. മേൽപാലം തുടങ്ങുന്ന ഭാഗത്ത്‌ വാഹനങ്ങൾ തടഞ്ഞിട്ട് എതിർ ഭാഗത്തു തുറന്ന് നൽകുകയും പിന്നീട് മറുവശം തുറന്ന് ഒരു ഭാഗം അടച്ചിടുകയും ചെയ്യുന്ന രീതിയിൽ ക്രമീകരണം നടത്തിയാണ് കുഴിയടക്കൽ നടത്തിയത്. ഇതിനിടയിൽ അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷനിലേക്ക് വന്ന യാത്രക്കാർ കുരുക്കിൽ വലഞ്ഞു. പലരും ജൂബിലി ജങ്ഷൻ റോഡിൽനിന്ന് കാൽനടയായി സ്റ്റേഷനിലെത്തേണ്ട സ്ഥിതി വന്നു. തിരക്കുള്ള … Read more