17കാരിയെ പീഡിപ്പിച്ച യുവാവിന് 38 വര്‍ഷം കഠിന തടവും പിഴയും

സരുൺ മഞ്ചേരി: 17കാരിയെ പ്രണയം നടിച്ച് വിവിധയിടങ്ങളില്‍ കൊണ്ടുപോയി ലൈംഗിക പീഡനത്തിനിരയാക്കിയ യുവാവിന് വിവിധ വകുപ്പുകളിലായി 38 വര്‍ഷം കഠിന തടവും 4.95 ലക്ഷം രൂപ പിഴയും ശിക്ഷ. പരപ്പനങ്ങാടി ചെട്ടിപ്പടി കുപ്പിവളവ് മണലിയില്‍ വീട്ടില്‍ എം. സരുണിനെയാണ് (24) മഞ്ചേരി സ്‌പെഷല്‍ പോക്‌സോ കോടതി ജഡ്ജി എ.എം. അഷ്‌റഫ് ശിക്ഷിച്ചത്. തടവുശിക്ഷ ഒരുമിച്ചനുഭവിച്ചാല്‍ മതിയെന്നും പിഴയൊടുക്കുന്ന പക്ഷം തുക അതിജീവിതക്ക് നല്‍കണമെന്നും കോടതി വിധിച്ചു. കൂടാതെ സര്‍ക്കാറിന്‍റെ വിക്ടിം കോമ്പന്‍സേഷന്‍ സ്‌കീം പ്രകാരം അതിജീവിതക്ക് കൂടുതല്‍ … Read more

ദേശീയപാത തകർച്ച: മഴയിൽ മണ്ണ് വയലിലേക്ക് നീങ്ങിയെന്നും വിള്ളലുകളിലേക്ക് വെള്ളം ഒഴുകിയെത്തിയെന്നും നിഗമനം

മലപ്പുറം: കൂരിയാട്ട് ദേശീയപാത 66ൽ റോഡും സർവിസ് റോഡും ഇടിയാൻ കാരണം മഴയെ തുടർന്ന് മണ്ണ് വയലിലേക്ക് നീങ്ങിയതാണെന്ന് പ്രാഥമിക നിഗമനം. വയൽപ്രദേശത്ത് വൻതോതിൽ മണ്ണ് നിക്ഷേപിച്ചാണ് പാത നിർമിച്ചത്. മണ്ണ് ഇളകി മാറുകയും വിള്ളലുകളിലേക്ക് വെള്ളം ഒഴുകിയെത്തുകയും വയലിലെ മണ്ണ് ഉയർന്നുപൊന്തുകയും ചെയ്തതാണ് തകർച്ചക്കിടയാക്കിയത്. മണ്ണ് നീങ്ങിയത് റോഡിനെ ബാധിച്ചെന്നാണ് പ്രാഥമിക നിഗമനമെന്ന് മലപ്പുറം ജില്ല കലക്ടർ വി.ആർ. വിനോദ് പറഞ്ഞു. നിർമാണത്തിനായി വൻതോതിൽ മണ്ണ് നിക്ഷേപിച്ചതു തന്നെയാകണം വയലിൽ മണ്ണ് ഉയർന്നുപൊങ്ങാൻ കാരണം. കഷ്ടിച്ചാണ് … Read more

ദേശീയപാത തകർച്ച: ഹൈകോടതി റിപ്പോർട്ട് തേടി; റിപ്പോർട്ടിനു ശേഷം തുടർ നടപടിയെന്ന് ജില്ല കലക്ടർ

മലപ്പുറം: ദേശീയപാതയിലെ കൂരിയാട്ടുണ്ടായ റോഡ് തകർച്ച അന്വേഷിക്കുന്ന മൂന്നംഗ വിദഗ്‌ധ സംഘത്തിന്റെ റിപ്പോർട്ട് പരിഗണിച്ച് തുടർനടപടി ദേശീയപാത അതോറിറ്റി സ്വീകരിക്കുമെന്ന് മലപ്പുറം ജില്ല കലക്ടർ വി.ആർ. വിനോദ് അറിയിച്ചു. സംഘം ബുധനാഴ്ച സ്ഥലത്തെത്തും. തകർച്ചയുടെ കാരണവും ഏതു രീതിയിൽ പുനർനിർമിക്കണമെന്നതുമടക്കമുള്ള നിർദേശങ്ങളടങ്ങുന്ന റിപ്പോർട്ട്, സംഘം ദേശീയപാത അതോറിറ്റിക്ക് സമർപ്പിക്കും. ബുധനാഴ്ച തന്നെ റിപ്പോർട്ട് സമർപ്പിക്കുമെന്നാണ് പ്രതീക്ഷ. സാങ്കേതിക നടപടിക്രമത്തിലും നിർമാണത്തിലും പിഴവ് ഉണ്ടായോ എന്ന് പരിശോധനയിൽ വ്യക്തമാകും. ആറുവരിപ്പാതയുടെ മലപ്പുറം ജില്ലയിലെ രണ്ട് റീച്ചുകളും 99 ശതമാനം … Read more

ഡി.എഫ്.ഒ കത്തെഴുതി ആവശ്യപ്പെട്ടു, കടുവയുണ്ട്, നടപടി വേണം; എന്നിട്ടും…

നിലമ്പൂർ സൗത്ത് ഡി.എഫ്.ഒ ധനിക് ലാൽ അടക്കാകുണ്ടിൽ മാധ്യമങ്ങളോട് സംസാരിക്കുന്നു കാളികാവ്: കരുവാരകുണ്ട്, കാളികാവ് മേഖലകളിലെ കടുവ ഭീഷണിയുമായി ബന്ധപ്പെട്ട് തുടർ നടപടികൾക്ക് അനുമതി തേടി നിലമ്പൂർ സൗത്ത് ഡി.എഫ്.ഒ ചീഫ് വൈൽഡ്‌ലൈഫ് വാർഡന് കത്തെഴുതിയത് രണ്ട് തവണ. മുന്നറിയിപ്പ് നൽകിയിട്ടും നടപടി സ്വീകരിച്ചില്ല. കത്തിന്റെ പകർപ്പ് പുറത്തായി. മാർച്ച് 12നും ഏപ്രിൽ രണ്ടിനുമാണ് കടുവയെ പിടികൂടാൻ കൂട് സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ചീഫ് വൈൽഡ് ലൈഫ് വാർഡന് കത്ത് നൽകിയത്. കേരള എസ്റ്റേറ്റിലെ കുനിയൻ മേടിൽ കടുവ സാന്നിധ്യം … Read more

കൂട്ടായി ബീച്ച് ബ്ലൂ ഫ്ലാഗ് നിലവാരത്തിലേക്ക്; ഇന്ത്യയിലിതുവരെ 11 ബ്ലൂ ഫ്ലാഗ് ബീച്ചുകൾ

ബ്ലൂ ഫ്ലാഗ് പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി കൂട്ടായി ബീച്ചിൽ ഉദ്യോഗസ്ഥ സംഘം സന്ദർശനം നടത്തുന്നു തിരൂർ: ജില്ലയുടെ ടൂറിസം സാധ്യതകൾ പരിപോഷിപ്പിച്ച് ലോക നിലവാരത്തിലേക്ക് ജില്ലയിലെ ഒരു ബീച്ചിനെ എത്തിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന ബ്ലൂ ഫ്ലാഗ് പ്രോജക്റ്റ് സാധ്യത വിലയിരുത്തുന്നതിനായി ജില്ല വികസന കമീഷണറും പെരിന്തൽമണ്ണ സബ് കലക്ടറുമായ അപൂർവ ത്രിപാഠിയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ കൂട്ടായി ബീച്ച് സന്ദർശിച്ചു. ഇന്ത്യയിൽ 11 ബീച്ചുകൾക്കാണ് ഇതുവരെ ബ്ലൂ ഫ്ലാഗ് പദവി ലഭിച്ചത്. നിലവിൽ ഇതിൽ കേരളത്തിൽനിന്ന് … Read more

ബൈക്കിനും ഓട്ടോയ്ക്കും പ്രവേശനമില്ല; ആറുവരിപ്പാതയിൽ ബോർഡുകൾ സ്ഥാപിച്ചുതുടങ്ങി

ദേശീയപാത 66ൽ ബൈക്കുകൾക്കും ഓട്ടോകൾക്കും ട്രാക്ടറുകൾക്കും കാൽനടക്കാർക്കും പ്രവേശനമില്ലെന്ന ബോർഡുകൾ സ്ഥാപിക്കുന്നു. മലപ്പുറം ചേളാരിയിൽ നിന്നുള്ള ചിത്രം (Photo: Social Media) കോഴിക്കോട്: ആറുവരിയിൽ നിർമാണം പൂർത്തിയായ ദേശീയപാത 66ൽ ഇരുചക്ര വാഹനങ്ങൾക്കും ഓട്ടോയ്ക്കും പ്രവേശനമില്ല. കാൽനടയാത്രികർക്ക് പ്രവേശനമില്ലാത്ത പാതയിൽ ട്രാക്ടറുകളും ഓടിക്കാൻ അനുമതിയില്ല. ഇത് വ്യക്തമാക്കുന്ന സൂചനാ ബോർഡുകൾ ദേശീയപാതയിലെ എൻട്രികളിൽ സ്ഥാപിച്ചുതുടങ്ങി. ബൈക്കുകൾക്ക് അനുമതിയില്ലെന്നും സർവിസ് റോഡുകളാണ് ഉപയോഗിക്കേണ്ടതെന്നും നേരത്തെ തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇരുചക്രവാഹനമുള്‍പ്പെടെ വേഗം കുറഞ്ഞ വണ്ടികള്‍ ആറുവരിപ്പാതയിലെ ഏറ്റവും ഇടതുവശത്തെ ലൈനിലൂടെ … Read more