മലപ്പുറത്തെ നാടൻ പിടിയും കോഴിയും

ആവശ്യമുള്ള സാധനങ്ങൾ പിടിയുണ്ടാക്കാൻ വേണ്ടത്: ഈന്തുപൊടി -1 കപ്പ് വെള്ളം -2 കപ്പ് ഉപ്പ് -ആവശ്യത്തിന്  തേങ്ങ -1 കപ്പ്  ചെറിയ ഉള്ളി -1 കപ്പ് വലിയ ജീരകം -2 ടീസ്പൂൺ  കറിവേപ്പില -ആവശ്യത്തിന്  പച്ചമുളക് -1 കോഴിക്കറി ഉണ്ടാക്കാൻ വേണ്ടത് ചിക്കൻ -1 കിലോ  സവാള -3 എണ്ണം  തക്കാളി -3 എണ്ണം  ഇഞ്ചി -1 കഷണം വെളുത്തുള്ളി -8 അല്ലി  കറിവേപ്പില -ആവശ്യത്തിന് മല്ലിച്ചെപ്പ് -1 കപ്പ്  മുളകുപൊടി -2 ടേബ്ൾ സ്പൂൺ വലിയ … Read more

എളമരത്തെ വീട്ടിലെ സ്വർണക്കവർച്ച: പ്രതി പിടിയിൽ

പ്രണവ് എടവണ്ണപ്പാറ: എളമരത്ത് വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ പ്രതിയെ പൊലീസ് പിടികൂടി. പള്ളിക്കൽ ബസാർ സ്വദേശി ചാളക്കണ്ടി പ്രണവിനെയാണ് (32) വാഴക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. ഒരാഴ്ച മുമ്പാണ് എളമരം ചോലകുഴി സലാമിന്റെ വീട്ടിലെ സി.സി.ടി.വി കാമറകൾ തകർത്ത് 16 പവൻ സ്വർണവും 15000 രൂപയും കവർന്നത്. വീട്ടിൽ ആളില്ലാത്ത സമയം വീടിന്റെ രണ്ടാം നിലയിലെ വാതിലിന്റെ പൂട്ട് പൊളിച്ചായിരുന്നു അകത്തുകടന്നത്. വീട്ടുകാർ കുടുംബവീട്ടിൽ നിന്ന് എത്തിയപ്പോഴാണ് മോഷണവിവരം അറിഞ്ഞത്. പൊലീസും വിരലടയാള വിധഗ്ദരും ഡോഗ് … Read more

പറപ്പൂരിൽ മിനി സ്റ്റേഡിയം ഒരുങ്ങുന്നു

ഒരു കോടി രൂപ ചെലവിൽ നവീകരിക്കുന്ന പറപ്പൂർ പഞ്ചായത്ത് മിനി സ്റ്റേഡിയം വേങ്ങര: പറപ്പൂർ മിനി സ്റ്റേഡിയം നവീകരണത്തിന് പദ്ധതിയാവുന്നു. സംസ്ഥാന സർക്കാർ ഒരു കോടി വകയിരുത്തിയതോടെയാണ് മിനി സ്റ്റേഡിയത്തിന്റെ ശനിദശ മാറുന്നത്. നേരത്തെ അഖിലേന്ത്യ സെവൻസും വർഷം തോറും നിരവധി പ്രാദേശിക ടൂർണമെന്റുകളും നടന്നിരുന്ന മിനി സ്റ്റേഡിയമാണിത്. വെള്ളം കെട്ടി നിൽക്കലും മറ്റുമായി സ്റ്റേഡിയം ജീർണാവസ്ഥയിലായിരുന്നു. ‘ഒരു പഞ്ചായത്തിൽ ഒരു കളിക്കളം’ പദ്ധതിയുടെ ഭാഗമായി 18 കോടി രൂപ ചെലവിൽ സംസ്ഥാനത്തെ 36 സ്റ്റേഡിയങ്ങൾ നവീകരിക്കാനുള്ള … Read more

സ്വകാര്യ ആശുപത്രിയിലെ നഴ്സിങ് സ്റ്റാഫ് ആത്മഹത്യ ചെയ്ത നിലയിൽ

കുറ്റിപ്പുറം: സ്വകാര്യ ആശുപത്രിയിലെ നഴ്സിങ് സ്റ്റാഫിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. എറണാകുളം കോതമംഗലം സ്വദേശി പുതിയേടത്ത് കുന്നേൽ ഹൗസ് മിഥിൽരാജിന്റെ മകൾ അമീനയാണ് (20) മരിച്ചത്. ശനിയാഴ്ച വൈകീട്ട് മൂന്ന് മണിയായിട്ടും അമീന ഡ്യൂട്ടിക്ക് വന്നിരുന്നില്ല. തുടർന്ന് സഹപ്രവർത്തകർ തിരിഞ്ഞ് പോയപ്പോൾ സ്വകാര്യ ആശുപത്രിക്ക് മുകളിലുള്ള നിലയിൽ അബോധ അവസ്ഥയിൽ കണ്ടത്. ഉടൻ വളാഞ്ചേരിയിലെ നടക്കാവ് ആശുപത്രിയിലും തുടർന്ന് കോട്ടക്കൽ മിംസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. രാത്രി ഒമ്പതോടെയാണ് മരിച്ചു. സംഭവത്തിൽ കുറ്റിപ്പുറം പൊലീസ് കേസെടുത്തു.

ഒഴുക്കിൽപെട്ട വിദ്യാർഥിയെ കണ്ടെത്തിയില്ല; ഇന്നും തിരച്ചിൽ തുടരും

ന്യൂ കട്ടിൽ കാണാതായ വിദ്യാർഥിക്കായി തിരച്ചിൽ തുടരുന്നു പരപ്പനങ്ങാടി: പാലത്തിങ്ങൽ കീരനല്ലൂർ ന്യൂകട്ടിൽ ഒഴുക്കിൽപെട്ട വിദ്യാർഥിയെ രണ്ടു ദിവസത്തെ തുടർച്ചയായ തിരച്ചിലിനൊടുവിലും കണ്ടെത്താനായില്ല. സുരക്ഷയും മുന്നറിയിപ്പും പരിഗണിക്കാതെ നൂറുകണക്കിനാളുകളാണ് നിത്യവും ന്യൂകട്ടിന്റെ സൗന്ദര്യം ആസ്വദിക്കാനെത്തുന്നത്. വിനോദസഞ്ചാര ഭൂപടത്തിൽ നേരത്തെ ഇടം കണ്ടെത്തിയ ന്യൂകട്ടിലും പരിസരത്തും സുരക്ഷ ഒരുക്കുന്നതിൽ ടൂറിസം വകുപ്പിനും ജനപ്രതിനിധികൾക്കും തദ്ദേശസ്വയംഭരണ സ്ഥാപന അധികൃതർക്കും ശുഷ്കാന്തിയില്ലെന്ന പരാതി വ്യാപകമാണ്. താനൂർ കടപ്പുറത്തെ പതിനേഴുകാരൻ ജുറൈജിനെയാണ് വ്യാഴാഴ്ച മുതൽ കാണാതായത്. കൂട്ടുകാരോടൊപ്പം ന്യുകട്ടിൽ നീന്തുന്നതിനിടെയാണ് ഒഴുക്കിൽപെട്ട് കാണാതായത്. … Read more

കോടതി ഉത്തരവുണ്ടായിട്ടും നികുതി സ്വീകരിക്കുന്നില്ല

കാളികാവ്: കോടതി ഉത്തരവുണ്ടായിട്ടും നികുതി സ്വീകരിക്കാത്തത് കുടിയിറക്ക് ഭീഷണി നേരിടുന്ന കുടുംബങ്ങളെ വലക്കുന്നു. ചോക്കാട് പഞ്ചായത്തിലെ കല്ലാമൂല വള്ളിപ്പൂളയിലെ കുടുംബങ്ങളാണ് കൈവശ ഭൂമി നഷ്ടപ്പെടുമോ എന്നാശങ്കയിൽ കഴിയുന്നത്. പട്ടയം ഉൾപ്പെടെ പ്രമാണങ്ങളുള്ള ഭൂമി 2000 വരെ ഭൂവുടമകൾ നികുതി അടച്ച് പോന്നതാണ്. റീ സർവേയിൽ വനഭൂമിയുടെ ഗണത്തിൽ ഉൾപ്പെടുത്തിയതാണ് കൈവശക്കാർക്ക് തിരിച്ചടിയായത്. 25 വർഷമായി ഭൂമി തിരിച്ചു കിട്ടാൻ കുടി കിടപ്പുകാർ ഓഫിസുകൾ കയറിയിറങ്ങുകയാണ്. 11 കുടുംബങ്ങളുടെ കൈവശം 1.75 ഏക്കർ ഭൂമി മാത്രാമാണുള്ളത്. ഇതിനെതിരെ കുടികിടപ്പുകാർ … Read more