നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്: സമ്മർദം ശക്തമാക്കി ഷൗക്കത്ത് വിഭാഗം; ജോയ് സ്ഥാനാർഥിയാകട്ടെ എന്ന നിലപാടിൽ വി.ഡി. സതീശൻ

മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിനുള്ള യു.ഡി.എഫ് സ്ഥാനാർഥി നിർണയത്തിൽ തർക്കം തുടരവെ, സമ്മർദം ശക്തമാക്കി ആര്യാടൻ ഷൗക്കത്ത് വിഭാഗം. വി.എസ്. ജോയിക്ക് വേണ്ടി കോൺഗ്രസിലെ പ്രബല വിഭാഗം ചരട് വലിക്കുമ്പോൾ മുസ്ലിംലീഗ് വഴി സമ്മർദ്ദമുയർത്തി തീരുമാനം അനുകൂലമാക്കാനാണ് ഷൗക്കത്തിന്‍റെ ശ്രമം. ഷൗക്കത്തിനെ സ്ഥാനാർഥിയാക്കണമെന്ന ആവശ്യവുമായി ‘എ’ പക്ഷക്കാരായ 11 ഡി.സി.സി ഭാരവാഹികളും 14 കെ.പി.സി.സി അംഗങ്ങളും രംഗത്തുണ്ട്. പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവരെയും ജില്ലയിലെ മുഴുവൻ ലീഗ് എം.എൽ.എമാരെയും കണ്ട് ഇവർ ഈ ആവശ്യം … Read more

രാജ്യരക്ഷക്ക് തയാറുണ്ടോ? യുവാക്കളെ പ്രതിരോധ സേനകളിലേക്കടക്കം നിയമനം ലഭിക്കാൻ പ്രാപ്തരാക്കാൻ പരിശീലനം നൽകി ജനമൈത്രി പൊലീസിൻറെ ഇൻസൈറ്റ്

ഇൻസൈറ്റ് പദ്ധതിയിലൂടെ വിവിധ സേനാവിഭാഗങ്ങളിൽ ജോലി നേടിയവരും എസ്.പി.സി അംഗങ്ങളും ഡിവൈ.എസ്.പിമാരായ വി.വി. ബെന്നി, പി. പ്രമോദ്, പരിശീലകൻ ഇ.പി. ഹനീഫ എന്നിവരോടൊപ്പം താനൂർ: പ്രതിരോധ സേനകളിലേക്കടക്കം നിയമനം ലഭിക്കാൻ താനൂരിലെയും പരിസര പ്രദേശങ്ങളിലെയും യുവാക്കളെ സജ്ജരാക്കുകയെന്ന ലക്ഷ്യത്തോടെ ജനമൈത്രി പൊലീസ് ആരംഭിച്ച ഇൻസൈറ്റ് പരിശീലന പദ്ധതി ശ്രദ്ധ നേടുന്നു. 2023ൽ താനൂർ ഡിവൈ.എസ്.പിയായിരുന്ന വി.വി. ബെന്നിയാണ് താനൂർ ഫിഷറീസ് സ്കൂൾ ഗ്രൗണ്ട് കേന്ദ്രീകരിച്ച് ഇൻസൈറ്റ് പരിശീലന പദ്ധതിയാരംഭിച്ചത്. താനൂർ ഡിവൈ.എസ്.പി പി. പ്രമോദിനാണ് പദ്ധതി ചുമതല. … Read more

പരിമിതികളിൽ തളരാതെ നാടിൻറെ താളമാകാൻ ഇവർ

വണ്ടൂരിലെ വസ്ത്ര വ്യാപാരിയായ കെ. യൂസഫ് ഭിന്നശേഷി ചെണ്ട ഗ്രൂപ്പിന് തന്റെ സ്ഥാപനത്തിനു മുമ്പിൽ ആദ്യ വേദി ഒരുക്കി നൽകിയപ്പോൾ വണ്ടൂർ: ഭിന്നശേഷി ചെണ്ടമേളം ഗ്രൂപ്പ് നിലവിൽ വന്ന ശേഷം സംഘത്തിന് ആദ്യ വിഷുക്കൈനീട്ടം എന്നും ഓർത്തിരിക്കാനാവുന്നതാക്കി മാറ്റുകയാണ് വ്യാപാരിയായ കൊയിലാണ്ടി യൂസഫ്. ഇവർക്ക് ആവശ്യമായ രണ്ട് ചെണ്ടകൾ വാങ്ങാനുള്ള പണം നൽകിയതിനു പുറമേ ആദ്യ പ്രകടനത്തിന് വേദിയൊരുക്കിയും പ്രതിഫലവും നൽകിയുമാണ് യൂസഫ് തിരിച്ചയച്ചത്. മാധ്യമ വാർത്തയിലൂടെയാണ് ചെണ്ടമേള ബാൻഡിനെ കുറിച്ച് യൂസഫ് അറിഞ്ഞത്. കഴിഞ്ഞ ഞായറാഴ്ചയാണ് … Read more

നേർച്ചക്കിടെ യുവാവിനെ കുത്തിക്കൊല്ലാൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ

ലഹൽ തിരൂർ: കാവഞ്ചേരി നേർച്ചക്കിടയിൽ കൂട്ടായി സ്വദേശിയായ യുവാവിനെ കത്തികൊണ്ട് കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ. കൂട്ടായി സ്വദേശി ചെമ്പല്ലന്റെ പുരക്കൽ ലഹലിനെയാണ് (ലാലു-25) തിരൂർ പൊലീസ് അറസ്റ്റ് ചെയ്തത്. വരവാഘോഷ സമയത്ത് പ്രതിയെ നോക്കി ചിരിച്ച വിരോധത്തിലാണ് കത്തികൊണ്ട് കുത്തിയത് എന്നാണ് യുവാവ് പൊലീസിനോട് പറഞ്ഞത്. അടിപിടി കേസിലും മയക്കുമരുന്ന് കേസിലും ഉൾപ്പെട്ട് കാപ്പ നടപടിക്ക് വിധേയനായ ആളാണ് പ്രതി. തിരൂർ മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

ലൈഫ് ഭവന പദ്ധതി ഗുണഭോക്താക്കൾക്ക് വീട് ലഭിക്കാനുള്ള നടപടികൾ വൈകുന്നു; വീട് ലഭിക്കാനുള്ളത് 2022-23 സാമ്പത്തിക വർഷം ലൈഫിൽ ഉൾപ്പെട്ട ഏതാനും കുടുംബങ്ങൾക്ക്

കാളികാവ്: ചോക്കാട്ടെലൈഫ് ഭവന പദ്ധതി ഗുണഭോക്താക്കൾക്ക് വീട് ലഭിക്കാനുള്ള നടപടികൾ വൈകുന്നുച. 2022-23 സാമ്പത്തിക വർഷം ലൈഫിൽ ഉൾപ്പെട്ട ഏതാനും കുടുംബങ്ങൾക്കാണ് വീട് ലഭിക്കാനുള്ളത്. ലൈഫ് ലിസ്റ്റിൽ ഉൾപ്പെട്ട 30 പേരെ നേരത്തേ ഉദ്യോഗസ്ഥരുടെ പരിശോധനയിൽ അനർഹതയാരോപിച്ച് ഒഴിവാക്കുകയായിരുന്നു. ഈ ആളുകളെ പിന്നീട് ഗ്രാമസഭ യോഗത്തിൽ വീണ്ടും തെരഞ്ഞെടുക്കുകയും ശേഷം ബോർഡ് യോഗം അംഗീകരിക്കുകയും ഇവയുടെ എഗ്രിമെന്‍റ് വെച്ചതോടെ ഈ ഗുണഭോക്താക്കൾ അവരുടെ ജീർണിച്ച വീടുകൾ പൊളിച്ചുമാറ്റുകയും ചെയ്തു. തുടർന്ന് പ്രതിഷേധങ്ങൾക്കൊടുവിൽ ഇതിലെ 15 കുടുംബങ്ങൾക്ക് പ്രധാനമന്ത്രി … Read more

‘ചുഴലിക്കാറ്റ്’ മുന്നറിയിപ്പിൽ തീരവാസികളെ ‘മാറ്റിപ്പാർപ്പിച്ചത്’ 45 മിനിറ്റിനകം; മോക്ഡ്രില്ലുമായി ദുരന്ത നിവാരണ അതോറിറ്റി

ചുഴലിക്കാറ്റ് അടക്കമുള്ള ദുരന്തങ്ങൾ നേരിടാൻ തീരദേശ ജനതയെ പ്രാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ പൊന്നാനിയിൽ നടന്ന മോക്ഡ്രിൽ പൊന്നാനി: ചുഴലിക്കാറ്റ് അടക്കമുള്ള ദുരന്തങ്ങൾ നേരിടാൻ തീരദേശ ജനതയെ പ്രാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന വ്യാപകമായി നടന്ന മോക്ഡ്രില്ലിന്റെ ഭാഗമായി ജില്ലയിൽ പൊന്നാനി, താനൂർ ഫിഷിങ് ഹാർബറുകളിൽ പരിശീലനം നടന്നു. കലക്ടറേറ്റിൽ സജ്ജീകരിച്ച കൺട്രോൾ റൂമിൽനിന്ന് ജില്ല കലക്ടർ വി.ആർ. വിനോദ് മോക്ഡ്രില്ലുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടർ സ്വാതി ചന്ദ്രമോഹൻ, ഹസാർഡ് … Read more