ചക്രക്കസേരയിലാക്കിയ വിധിയെ പൊരുതിത്തോൽപിച്ച റാബിയ

കെ.ബി. റാബിയ 2022ലെ റിപ്പബ്ലിക് ദിനത്തിലായിരുന്നു കെ.വി. റാബിയ എന്ന ‘ചക്രക്കസേരയിലെ ഉരുക്കുവനിത’യെ രാജ്യം പത്മശ്രീ നൽകി ആദരിച്ചത്. ലോക ഭിന്നശേഷി ദിനത്തിൽ, പിന്നിട്ട കാലത്തെക്കുറിച്ച് മലപ്പുറം തിരൂരങ്ങാടിയിലെ വീട്ടിൽവച്ചാണ് റാബിയ ‘മാധ്യമ’ത്തോട് മനസ് തുറന്നത്. വിജയൻ സി.എച്ച് നടത്തിയ അഭിമുഖത്തിന്‍റെ പൂർണ രൂപം വീണ്ടും പ്രസിദ്ധീകരിക്കുന്നു… നാൽപതു വർഷമായി ജീവിതം ചക്രക്കസേരയിലായിരുന്നെങ്കിലും റാബിയ ഇന്ന് അതിജീവനത്തിന്റെ അടയാളമാണ്. 14ാം വയസ്സിൽ കാലുകൾ നിശ്ചലമായപ്പോഴും നിശ്ചയദാർഢ്യം കൈമുതലാക്കി അവർ മുന്നോട്ടുനടന്നു. ഒരുപാട് പഠിച്ചു, ഒരു നാടിന്‌ മുഴുവൻ … Read more

മണ്ണാർമലയിൽ വീണ്ടും പുലിയിറങ്ങി; സി.സി.ടി.വി കാമറയിൽ ചിത്രം പതിഞ്ഞു

മണ്ണാർമലയിൽ സ്ഥാപിച്ച കാമറയിൽ പതിഞ്ഞ പുലി പട്ടിക്കാട്: പെരിന്തൽമണ്ണക്കടുത്ത് മണ്ണാർമല പ്രദേശത്ത് ജനവാസ മേഖലയിൽ വീണ്ടും പുലിയിറങ്ങി. നാട്ടുകാർ സ്ഥാപിച്ച സി.സി.ടി.വി കാമറയിൽ പുള്ളിപ്പുലിയുടെ ദൃശ്യം പതിഞ്ഞതോടെ പ്രദേശവാസികൾ ഭീതിയിലാണ്. വ്യാഴാഴ്ച രാത്രി 11.45നാണ് റോഡ് മുറിച്ചു കടന്ന് പൊന്തക്കാട്ടിലൂടെ മലമുകളിലേക്ക് പുലി നടന്നുപോകുന്ന ചിത്രം കാമറയിൽ പതിഞ്ഞത്. കഴിഞ്ഞ ദിവസങ്ങളിൽ പല തവണകളിലായി ഈ ഭാഗത്ത് പുലിയെ കണ്ടതായി വാഹനയാത്രക്കാർ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ നാട്ടുകാർ നിരീക്ഷണം ശക്തമാക്കിയിരുന്നു. ഫെബ്രുവരി മൂന്നിന് രാത്രിയും ഇതേ പ്രദേശത്ത് പുലിയിറങ്ങിയിരുന്നു. … Read more

കാളംതിരുത്തി ബദല്‍ വിദ്യാലയം എല്‍.പി സ്‌കൂളാക്കണമെന്ന് ബാലാവകാശ കമീഷന്‍

കാളംതിരുത്തി ബദല്‍ വിദ്യാലയം തിരൂരങ്ങാടി: നന്നമ്പ്ര പഞ്ചായത്തിലെ കാളംതിരുത്തി ബദല്‍ വിദ്യാലയം എല്‍.പി സ്കൂളാക്കണമെന്ന് ബാലാവകാശ കമീഷന്‍ ഉത്തരവിട്ടു. തിരൂരങ്ങാടി മണ്ഡലം മുസ്‍ലിം യൂത്ത്‌ലീഗ് നല്‍കിയ പരാതിയിലാണ് നടപടി. 2005ലെ ബാലാവകാശ കമീഷന്‍ ആക്ട് 15ാം വകുപ്പ് പ്രകാരം കാളംതിരുത്തിയിലെ എം.ജി.എല്‍.സി സ്‌കൂള്‍ എല്‍.പി സ്കൂളാക്കി ഉയര്‍ത്താന്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്കാണ് ഉത്തരവ് നല്‍കിയിട്ടുള്ളത്. നന്നമ്പ്ര ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഭൗതിക സൗകര്യങ്ങള്‍ക്കൊപ്പം കുട്ടികള്‍ക്ക് വാഹന സൗകര്യവും ഏര്‍പ്പാടാക്കി നല്‍കണമെന്നും ഉത്തരവിലുണ്ട്. ഇത് 90 ദിവസത്തിനകം നടപ്പാക്കി അറിയിക്കണമെന്നാണ് … Read more

ഭാരതപ്പുഴയിൽ ചത്തുപൊങ്ങിയത് 30 ലക്ഷം രൂപയുടെ മത്സ്യങ്ങൾ

മത്സ്യങ്ങൾ ചത്തുപൊങ്ങിയ നിലയിൽ പൊന്നാനി: പൊന്നാനി ഹാർബറിന് സമീപം ഭാരതപ്പുഴയിൽ മത്സ്യകൃഷിയുടെ ഭാഗമായി വളർത്തിയ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങി. മത്സ്യകർഷകരായ തീക്കാനാകത്ത് സമീർ, പൂളക്കൽ അസ്ഹർ എന്നിവർ കൃഷി ചെയ്ത കാളാഞ്ചി മത്സ്യമാണ് കൂട്ടത്തോടെ ചത്തുപൊങ്ങിയത്. ഫിഷറീസ് വകുപ്പിന്റെ മത്സ്യകൃഷി വ്യാപനത്തിന്റെ ഭാഗമായും സ്വന്തമായും വാങ്ങിയ 8000 കാളാഞ്ചി മത്സ്യങ്ങൾ ഒരു വർഷം മുമ്പാണ് ഭാരതപ്പുഴയിൽ വളർത്തിയത്. വിളവെടുപ്പിന് പാകമായ മത്സ്യങ്ങളാണ് കൂട്ടത്തോടെ ചത്തുപൊങ്ങിയത്. കിലോക്ക് 650 രൂപ വിലവരുന്ന മത്സ്യങ്ങളാണ് ചത്തത്. സമീപത്തെ മണലെടുപ്പിന്റെ ഭാഗമായി … Read more

മാതാവിനെ കൊലപ്പെടുത്തിയ മകന് ജീവപര്യന്തവും പിഴയും

മൊയ്തീൻകുട്ടി മഞ്ചേരി: വയോധികയായ മാതാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ മകന് ജീവപര്യന്തം തടവും 25,000 രൂപ പിഴയും വിധിച്ചു. കൽപകഞ്ചേരി ചെറവന്നൂര്‍ വളവന്നൂര്‍ വാരിയത്ത് മൊയ്തീന്‍കുട്ടിയെയാണ് (56) മഞ്ചേരി ഒന്നാം അഡീഷനല്‍ ജില്ല സെഷന്‍സ് കോടതി ജഡ്ജി എം. തുഷാര്‍ ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ മൂന്ന് മാസത്തെ അധിക തടവ് അനുഭവിക്കണമെന്നും കോടതി വിധിച്ചു. വാരിയത്ത് അബ്ദുറഹിമാന്‍റെ ഭാര്യ പാത്തുമ്മയാണ് (75) കൊല്ലപ്പെട്ടത്. 2016 മാര്‍ച്ച് 21ന് വൈകീട്ട് ആറരക്കായിരുന്നു സംഭവം. പാത്തുമ്മയുടെ ഏകമകനാണ് പ്രതി. പിതാവിന്‍റെ പേരിലുള്ള സ്വത്ത് … Read more

പകർച്ചപ്പനിയുടെ പിടിയിൽ കരുവാരകുണ്ട്; പനിയും മഞ്ഞപ്പിത്തവും പടരുന്നു

കരുവാരകുണ്ട്: ഗ്രാമപഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ പകർച്ചപ്പനിയും മഞ്ഞപ്പിത്തവും പടരുന്നു. ആഴ്ചകൾക്ക് മുമ്പുതന്നെ പ്രദേശം പകർച്ചപ്പനിയുടെ പിടിയിലായിരുന്നു. കേരള എസ്റ്റേറ്റ് ഉൾപ്പെടെയുള്ള ഉൾപ്രദേശങ്ങളിൽ നൂറുകണക്കിന് പേർക്കാണ് പനി ബാധയുണ്ടായത്. ഇവരിൽ പലർക്കും മഞ്ഞപ്പിത്ത ബാധയുമുണ്ടായി. കരുവാരകുണ്ടിലെ ഒരു സ്വകാര്യ വിദ്യാലയത്തിലെ വിദ്യാർഥികളിലാണ് പകർച്ചപ്പനിയും മഞ്ഞപ്പിത്ത ബാധയും ആദ്യം ഉണ്ടായത്. ഇത് ഇവരുടെ കുടുംബാംഗങ്ങളിലും പകരുകയായിരുന്നു. കേരള എസ്റ്റേറ്റ് മഞ്ഞൾപാറ, പാന്ത്ര മേഖലകളിൽ മിക്ക വീടുകളിലും പനിബാധിതരുണ്ടായി. ഇവരിൽ പലരും ഇപ്പോഴും രോഗമുക്തരായിട്ടില്ല. ഒരു കുടുംബത്തിൽ തന്നെ 15 പേർക്ക് … Read more