96-ലും തളരാത്ത പോരാട്ടവീര്യം; ആദിവാസി ഭൂസമര പന്തലിൽ കിടന്നുറങ്ങി ഗ്രോ വാസു

മലപ്പുറത്തെ മദ്യനിരോധന സമിതി സമരപന്തലിൽ ഗ്രോ വാസു മലപ്പുറം: 96ാം വയസിലും തളരാത്ത പോരാട്ടവീര്യവുമായി ഗ്രോവാസു ആദിവാസി ഭൂസമര പ്രവർത്തകരോടൊപ്പം. അനാരോഗ്യം വകവെക്കാതെ രാപകൽ സമരപന്തലിൽ കഴിച്ചുകൂട്ടിയാണ് ഗ്രോ വാസു ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നത്. സമരപ്രവർത്തകരായ ആദിവാസി സ്ത്രീകൾ ഭൂസമരപന്തലിൽ രാത്രി കഴിച്ചുകൂട്ടുേമ്പാൾ സമീപമുള്ള കേരള മദ്യനിരോധന സമിതിയുടെ സമരപന്തലിലാണ് ഗ്രോവാസുവും ആദിവാസി സമരപ്രവർത്തകരായ പുരുഷൻമാരും കിടന്നുറങ്ങുന്നത്. രോഗങ്ങൾ അലട്ടുന്നുണ്ടെങ്കിലും പാവങ്ങളുടെ നിലനിൽപ്പിനായുള്ള സമരത്തിൽ തീരുമാനമാകാതെ, മടക്കമില്ലെന്ന് േഗ്രാ വാസു ‘മാധ്യമ’ത്തോട് പറഞ്ഞു. നടുവേദന കാരണം കിടപ്പിൽനിന്നും എഴുന്നേൽക്കാൻ … Read more

ജൽ ജീവൻ പദ്ധതിക്ക് കീറിയ റോഡിൽ വൻ കുഴികൾ

ജൽജീവൻ പദ്ധതിക്കായി കീറിയ റോഡിൽ മണ്ണൊലിച്ചു പോയി രൂപം കൊണ്ട വൻ കുഴികൾ വള്ളിക്കുന്ന്: അപകടങ്ങൾ ആവർത്തിക്കുമ്പോഴും പാഠം പഠിക്കാതെ അധികൃതർ. ജൽജീവൻ മിഷൻ പദ്ധതിക്കായി കീറിയ റോഡരികിലും റോഡിലും രൂപം കൊണ്ട വൻ കുഴികൾ കണ്ടിട്ടും അധികൃതർ കണ്ണ് തുറക്കുന്നില്ല. തിരക്കേറിയ അത്താണിക്കൽ-ആനങ്ങാടി റോഡിലെ കച്ചേരിക്കുന്ന് വരെ ഭാഗങ്ങളിലാണ് വൻ കുഴികൾ രൂപപ്പെട്ടത്. മാസങ്ങളായി പൈപ്പിടാൻ കീറിയ റോഡ് നവീകരിക്കാൻ അധികൃതർ തയാറാവാത്തതാണ് ഇപ്പോൾ റോഡിൽ മരണ കുഴിയായി തീർന്നിരിക്കുന്നത്. മഴ പെയ്തതോടെ കുത്തനെയുള്ള ഇറക്കത്തിലുള്ള … Read more

കൂരിയാടിന് പിറകെ തലപ്പാറയിലും റോഡിൽ വിള്ളൽ; പ്രദേശത്ത് മഴ തുടരുന്നു

തിരൂരങ്ങാടി: കൂരിയാടിന് പിറകെ തലപ്പാറയിലും റോഡിൽ വിള്ളൽ രൂപപ്പെടുകയും പ്രദേശത്ത് ശക്തമായ മഴ പെയ്യുകയും ചെയ്യുന്നതിനാൽ ജനങ്ങൾ കൂടുതൽ ആശങ്കയിലാണ്. വയൽ പ്രദേശവും ചതുപ്പുനിറഞ്ഞ പ്രദേശവുമായ ഇവിടെ വിള്ളൽവീണ ഭാഗത്തൂടെ വെള്ളം ഒലിച്ചിറങ്ങി മണ്ണുകൾ തെന്നിമാറി റോഡ് പൊളിഞ്ഞുവീഴുമോ എന്ന് ആശങ്കയിലാണ് ജനം. ചൊവാഴ്ച വില്ലൻ രൂപപ്പെട്ട തലപ്പാറയിൽ നിർമാണ കമ്പനിയുടെ തൊഴിലാളികൾ വന്ന് വിള്ളൽ ഭാഗത്ത് പശ പുരട്ടുകയും സിമന്റ് കൊണ്ട് ചായം പൂശുകയും ചെയ്തിരുന്നു. ഇത് നാട്ടുകാരെ കൂടുതൽ പ്രകോപിപ്പിക്കുകയും തൊഴിലാളികളെ അവിടെനിന്ന് നാട്ടുകാരുടെ … Read more

17കാരിയെ പീഡിപ്പിച്ച യുവാവിന് 38 വര്‍ഷം കഠിന തടവും പിഴയും

സരുൺ മഞ്ചേരി: 17കാരിയെ പ്രണയം നടിച്ച് വിവിധയിടങ്ങളില്‍ കൊണ്ടുപോയി ലൈംഗിക പീഡനത്തിനിരയാക്കിയ യുവാവിന് വിവിധ വകുപ്പുകളിലായി 38 വര്‍ഷം കഠിന തടവും 4.95 ലക്ഷം രൂപ പിഴയും ശിക്ഷ. പരപ്പനങ്ങാടി ചെട്ടിപ്പടി കുപ്പിവളവ് മണലിയില്‍ വീട്ടില്‍ എം. സരുണിനെയാണ് (24) മഞ്ചേരി സ്‌പെഷല്‍ പോക്‌സോ കോടതി ജഡ്ജി എ.എം. അഷ്‌റഫ് ശിക്ഷിച്ചത്. തടവുശിക്ഷ ഒരുമിച്ചനുഭവിച്ചാല്‍ മതിയെന്നും പിഴയൊടുക്കുന്ന പക്ഷം തുക അതിജീവിതക്ക് നല്‍കണമെന്നും കോടതി വിധിച്ചു. കൂടാതെ സര്‍ക്കാറിന്‍റെ വിക്ടിം കോമ്പന്‍സേഷന്‍ സ്‌കീം പ്രകാരം അതിജീവിതക്ക് കൂടുതല്‍ … Read more

ദേശീയപാത തകർച്ച: മഴയിൽ മണ്ണ് വയലിലേക്ക് നീങ്ങിയെന്നും വിള്ളലുകളിലേക്ക് വെള്ളം ഒഴുകിയെത്തിയെന്നും നിഗമനം

മലപ്പുറം: കൂരിയാട്ട് ദേശീയപാത 66ൽ റോഡും സർവിസ് റോഡും ഇടിയാൻ കാരണം മഴയെ തുടർന്ന് മണ്ണ് വയലിലേക്ക് നീങ്ങിയതാണെന്ന് പ്രാഥമിക നിഗമനം. വയൽപ്രദേശത്ത് വൻതോതിൽ മണ്ണ് നിക്ഷേപിച്ചാണ് പാത നിർമിച്ചത്. മണ്ണ് ഇളകി മാറുകയും വിള്ളലുകളിലേക്ക് വെള്ളം ഒഴുകിയെത്തുകയും വയലിലെ മണ്ണ് ഉയർന്നുപൊന്തുകയും ചെയ്തതാണ് തകർച്ചക്കിടയാക്കിയത്. മണ്ണ് നീങ്ങിയത് റോഡിനെ ബാധിച്ചെന്നാണ് പ്രാഥമിക നിഗമനമെന്ന് മലപ്പുറം ജില്ല കലക്ടർ വി.ആർ. വിനോദ് പറഞ്ഞു. നിർമാണത്തിനായി വൻതോതിൽ മണ്ണ് നിക്ഷേപിച്ചതു തന്നെയാകണം വയലിൽ മണ്ണ് ഉയർന്നുപൊങ്ങാൻ കാരണം. കഷ്ടിച്ചാണ് … Read more

ദേശീയപാത തകർച്ച: ഹൈകോടതി റിപ്പോർട്ട് തേടി; റിപ്പോർട്ടിനു ശേഷം തുടർ നടപടിയെന്ന് ജില്ല കലക്ടർ

മലപ്പുറം: ദേശീയപാതയിലെ കൂരിയാട്ടുണ്ടായ റോഡ് തകർച്ച അന്വേഷിക്കുന്ന മൂന്നംഗ വിദഗ്‌ധ സംഘത്തിന്റെ റിപ്പോർട്ട് പരിഗണിച്ച് തുടർനടപടി ദേശീയപാത അതോറിറ്റി സ്വീകരിക്കുമെന്ന് മലപ്പുറം ജില്ല കലക്ടർ വി.ആർ. വിനോദ് അറിയിച്ചു. സംഘം ബുധനാഴ്ച സ്ഥലത്തെത്തും. തകർച്ചയുടെ കാരണവും ഏതു രീതിയിൽ പുനർനിർമിക്കണമെന്നതുമടക്കമുള്ള നിർദേശങ്ങളടങ്ങുന്ന റിപ്പോർട്ട്, സംഘം ദേശീയപാത അതോറിറ്റിക്ക് സമർപ്പിക്കും. ബുധനാഴ്ച തന്നെ റിപ്പോർട്ട് സമർപ്പിക്കുമെന്നാണ് പ്രതീക്ഷ. സാങ്കേതിക നടപടിക്രമത്തിലും നിർമാണത്തിലും പിഴവ് ഉണ്ടായോ എന്ന് പരിശോധനയിൽ വ്യക്തമാകും. ആറുവരിപ്പാതയുടെ മലപ്പുറം ജില്ലയിലെ രണ്ട് റീച്ചുകളും 99 ശതമാനം … Read more