പൊന്നാനി താലൂക്കിൽ 500 ലധികം കുടുംബങ്ങൾക്ക് പട്ടയം

പൊന്നാനി താലൂക്കിലെ പട്ടയ വിതരണവുമായി ബന്ധപ്പെട്ട് പി. നന്ദകുമാർ എം.എൽ.എ വിളിച്ചുചേർത്ത റവന്യൂ ഉദ്യോഗസ്ഥരുടെ യോഗം പൊന്നാനി: പതിറ്റാണ്ടുകളായി പുഴ പുറമ്പോക്കിലും മിച്ച ഭൂമിയിലും താമസിക്കുന്ന പൊന്നാനി താലൂക്ക് പരിധിയിലെ കുടുംബങ്ങൾക്ക് പട്ടയം അനുവദിക്കാൻ തീരുമാനം. പട്ടയ വിതരണവുമായി ബന്ധപ്പെട്ട് പി. നന്ദകുമാർ എം.എൽ.എ വിളിച്ചു ചേർത്ത റവന്യൂ ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം. ഭാരതപ്പുഴയോരത്തെ പുഴ പുറമ്പോക്ക് പരിധിയിലെ 126 കുടുംബങ്ങൾ, പൊന്നാനി പൊലീസ് സ്റ്റേഷൻ പരിധിയിലെ 17 മിച്ച ഭൂമി പട്ടയങ്ങൾ, വെളിയങ്കോട് ശ്രീലങ്കൻ നഗറിൽ … Read more

സുബ്രതോ കപ്പ് വിദ്യാർഥികൾക്ക് പരീക്ഷണമാകുന്നു

 സുബ്രതോ കപ്പ് മത്സരത്തിന് മുന്നോടിയായി മഞ്ചേരി ബോയ്സ് ഹൈസ്കൂൾ ഗ്രൗണ്ടിലെ പുല്ല് വെട്ടുന്നു മഞ്ചേരി: മതിയായ സൗകര്യങ്ങൾ ഒരുക്കാതെയും ഫുട്ബാൾ താരങ്ങളെ പരീക്ഷിച്ചും സുബ്രതോ കപ്പ് അണ്ടർ 17 ആൺകുട്ടികളുടെ മത്സരങ്ങൾക്ക് തുടക്കം. അണ്ടർ 17 പെൺകുട്ടികളുടെ വിഭാഗം, അണ്ടർ 15 ആൺകുട്ടികളുടെ വിഭാഗം മത്സരങ്ങൾ നേരിട്ട് സംസ്ഥാനതല മത്സരമാക്കി നടത്തിയത് വെല്ലുവിളിയായതോടെയാണ് അണ്ടർ 17 ആൺകുട്ടികളുടെ മത്സരങ്ങൾ വിദ്യാഭ്യാസ ജില്ലാടിസ്ഥാനത്തിൽ നടത്താൻ തീരുമാനിച്ചത്. എന്നാൽ, ആവശ്യമായ സൗകര്യമൊരുക്കാതെയാണ് മത്സരങ്ങൾ നടത്താനിറങ്ങിയത്. ഗ്രൗണ്ടിൽ മത്സരത്തിനാവശ്യമായ ലൈനുകൾ സജ്ജമാക്കുകയോ … Read more

താനാളൂർ കൃഷിഭവന് മികവിന്റെ വിളവെടുപ്പ്

മികച്ച കൃഷിഭവനുള്ള വി.വി. രാഘവൻ പുരസ്കാരം നേടിയ താനാളൂർ കൃഷിഭവനിൽ കൃഷി ഓഫിസർ ഡോ. പി. ശിൽപക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.എം. മല്ലിക മധുരം നൽകുന്നു താനൂർ: താനാളൂർ കൃഷിഭവന് ലഭിച്ച മികച്ച കൃഷിഭവനുള്ള വി.വി. രാഘവൻ സ്മാരക പുരസ്കാരം മികവിന്റെ വിളവെടുപ്പായി. കൃഷി ഓഫിസർ ഡോ. പി. ശിൽപയുടെ നേതൃത്വത്തിൽ ജീവനക്കാരും കർഷകരും നടത്തിയ മാതൃകാപ്രവർത്തനങ്ങളാണ് പുരസ്കാരം നേടിക്കൊടുത്തത്. സംസ്ഥാന സർക്കാറിന്റെ ‘കൃഷിസമൃദ്ധി’ പദ്ധതി ജനകീയമായി നടത്തിയതടക്കം നേട്ടങ്ങൾ ഏറെയാണ്. ’കതിർ ആപ്പ്’ രജിസ്ട്രേഷനിൽ ജില്ലയിൽ … Read more

കുവൈത്തിൽ മലപ്പുറം തവനൂർ സ്വദേശി ഫ്ലാറ്റിൽ മരിച്ച നിലയിൽ

ജയൻ കുവൈത്ത് സിറ്റി: കുവൈത്തിൽ മലപ്പുറം തവനൂർ സ്വദേശി നിര്യാതനായി. തട്ടാം പടി കിഴക്കേക്കര ജയൻ (43) ആണ് മരിച്ചത്. മെഹ്ബൂലയിൽ ഇദ്ദേഹം താമസിക്കുന്ന ഫ്ലാറ്റിൽ മരിച്ച നിലയിൽ കാണപ്പെടുകയായിരുന്നു. മരണകാരണം വ്യക്തല്ല. മൃതദേഹം നടപടികൾക്കായി ബന്ധപ്പെട്ട കേന്ദ്രത്തിലേക്ക് മാറ്റി. മാറഫി അൽഗസീർ കമ്പനി ജീവനക്കാരനായിരുന്നു. പിതാവ്: കിഴക്കേക്കര ചിന്നപ്പു. മാതാവ്: സൗമിനി. ഭാര്യ: സൗമ്യ.

സിസ്റ്റർ ജോസി: കൂടൊഴിഞ്ഞത് ആകാശപ്പറവകളുടെ അമ്മക്കിളി

സിസ്റ്റർ ജോസി തുവ്വൂർ: നിത്യതയിലേക്ക് പറന്ന് അരനൂറ്റാണ്ടുകാലം ആയിരങ്ങളെ കാരുണ്യച്ചിറകിലൊളിപ്പിച്ച അഗതികളുടെ അമ്മക്കിളി. തുവ്വൂർ വിമല ഹൃദയാശ്രമം ഡയറക്ടർ സിസ്റ്റർ ജോസി എം.എസ്.ജെ (76) യാണ് സാന്ത്വനത്തണലിൽ ജീവിതം തിരിച്ചുപിടിച്ച നിരവധി പേരെ കണ്ണീരിലാഴ്ത്തി വിടവാങ്ങിയത്. പാലായിലെ പരേതനായ പുളിക്കൽ മൈക്കിളിന്റെ മകളായ ത്രേസ്യാമ്മയാണ് സിസ്റ്റർ ജോസിയായി ദൈവവഴിയിൽ ജീവിതം സമർപ്പിച്ചത്. ധർമഗിരി മെഡിക്കൽ സിസ്റ്റേഴ്സ് ഓഫ് സെൻറ് ജോസഫ് സന്യാസിനി സമൂഹത്തിലെ പ്രൊവിൻസ് അംഗമായ സിസ്റ്റർ ജോസി കോതമംഗലം, ചെറുപുഴ, പോത്താനിക്കാട്, അങ്കമാലി, കാക്കനാട് എന്നിവിടങ്ങളിൽ … Read more

ജില്ല ആശുപത്രിയായിട്ട് 11 വർഷം, വേണ്ടത് കൂടുതൽ നഴ്‌സിങ്, പാരാമെഡിക്കൽ ജീവനക്കാർ

പെരിന്തൽമണ്ണ ജില്ല ആശുപത്രി പെരിന്തൽമണ്ണ: കാലപ്പഴക്കം ചെന്ന അത്യാഹിത വിഭാഗവും ഒ.പി കൗണ്ടറും അശാസ്ത്രീയമായ കെട്ടിടങ്ങളുമാണെങ്കിലും മികച്ച സേവനം നൽകാൻ ശേഷിയുള്ള ഡോക്ടർമാരും ജീവനക്കാരുമുണ്ട് പെരിന്തൽമണ്ണ ജില്ല ആശുപത്രിയിൽ. എന്നാൽ, ആ സേവനം പൂർണാർഥത്തിൽ ജനങ്ങൾക്ക് ലഭിക്കാൻ ഇനിയും ജീവനക്കാരും തസ്തികകളും വേണം. 176 കിടക്കകളാണ് ഇവിടെ പതിറ്റാണ്ടുകളായുള്ളത്. ജീവനക്കാരുടെ കുറവിൽ 110 കിടക്കകളേ ഉപയോഗിക്കുന്നുള്ളു. ചില ഘട്ടങ്ങളിൽ കിടത്തി ചികിത്സിച്ചിരുന്നത് 250 പേരെ വരെയാണ്. 2014ൽ ജില്ല ആശുപത്രിയാക്കി ഉയർത്തിയ ശേഷം ആനുപാതികമായി പുതിയ തസ്തികകൾ … Read more