സ്കൂൾ ചുമരിൽ വര കൊണ്ട് വിസ്മയം തീർത്ത് ‘ആക്രിക്കട’ കൂട്ടായ്മ

സ്കൂൾ ചുമരിൽ വര കൊണ്ട് വിസ്മയം തീർത്ത് ‘ആക്രിക്കട’ കൂട്ടായ്മ

മഞ്ചേരി: പുതിയ അധ്യയനവർഷം ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ വിദ്യാർഥികളെ വരവേൽക്കാൻ സ്കൂളുകൾ ഒരുങ്ങി. കുരുന്നുകളെ സ്വീകരിക്കാൻ മഞ്ചേരി ബി.ഇ.എം.എൽ.പി സ്കൂളിന്റെ ചുമരുകളിൽ വരകൾ കൊണ്ട് വിസ്മയം തീർത്ത് ചിത്രകാരന്മാർ. ഓൾ കേരള ആർടിസ്റ്റ് കൂട്ടായ്മയുടെ (ആക്രിക്കട) നേതൃത്വത്തിൽ 25 പേരടങ്ങുന്ന സംഘമാണ് രണ്ട് ദിവസമായി സ്കൂളിൽ എത്തി വർണ വിസ്മയം തീർത്തത്. മലപ്പുറം കേന്ദ്രീകരിച്ച് രജിസ്റ്റര്‍ ചെയ്തു പ്രവർത്തിക്കുന്ന ആർട്ടിസ്റ്റുകളുടെ കൂട്ടായ്മയാണ് ‘ആക്രിക്കട’. ക്ലാസ് മുറികളും പുറത്തെ ചുമരും മതിലുമെല്ലാം ചിത്രകാരന്മാർ ഏറ്റെടുത്തു. പക്ഷികളും … Read more

കടൽഭിത്തി നിർമാണം പാതിവഴിയിൽ; ആശങ്കയിൽ തീരവാസികൾ

കടൽഭിത്തി നിർമാണം പാതിവഴിയിൽ; ആശങ്കയിൽ തീരവാസികൾ

പൊന്നാനി: ഓരോ തവണയും ദുരന്ത മുഖത്ത് നിക്കുമ്പോൾ കടൽഭിത്തി നിർമിക്കുമെന്ന അധികൃതരുടെ പാഴ് വാക്ക് വിശ്വസിച്ച കടലോരവാസികൾക്ക്, ഈ കടലാക്രമണത്തിലും സ്വസ്ഥതയോടെ വീടുകളിൽ കിടന്നുറങ്ങാനാകില്ല. പൊന്നാനി മുതൽ കാപ്പിരിക്കാട് വരെയുള്ള തീര മേഖലയിൽ പുതുതായി ആകെ നിർമിച്ചത് 1,100 മീറ്റർ കടൽഭിത്തി. പൊന്നാനി മണ്ഡലത്തിൽ കടൽഭിത്തി നിർമിക്കാൻ 10 കോടി രൂപ സംസ്ഥാന സർക്കാർ അനുവദിച്ചെങ്കിലും ഇത് അപര്യാപ്തമാണെന്നാണ് ആക്ഷേപം. പൊന്നാനി, വെളിയങ്കോട്, പെരുമ്പടപ്പ് പരിധിയിലെ പതിനൊന്ന് കിലോമീറ്ററിലധികം പരിധിയിൽ വെറും 1,100 മീറ്റർ ഭാഗമാണ് 10 … Read more

ഹൃദയാഘാതം: മലപ്പുറം സ്വദേശി ഒമാനിലെ ജയിലിൽ നിര്യാതനായി

ഹൃദയാഘാതം: മലപ്പുറം സ്വദേശി ഒമാനിലെ ജയിലിൽ നിര്യാതനായി

മസ്കത്ത്:  മലപ്പുറം സ്വദേശി ഒമാനിലെ ജയിലിൽ ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി. തേഞ്ഞിപ്പലം പുത്തൂർ പള്ളിക്കലിലെ പണിക്കാറത്ത് മേലെ വീട്ടിൽ അബ്ദുൽ റസാഖ് (45) ആണ് സമാഇലിൽ ജയിലിൽ നാല് ദിവസങ്ങൾക്ക് മുമ്പ് മരിച്ചതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചത്. ഇദ്ദേഹത്തെ ജയിലിൽനിന്ന് പരിചയപ്പെട്ട കണ്ണൂർ തളിപ്പറമ്പ് സ്വദേശിയാണ് പുറത്തിറങ്ങിയ ശേഷം മരണ വിവരം കെ.എം.സി.സിയെ ധരിപ്പിക്കുന്നത്. പിന്നീട് കെ.എം.സി.സി നാട്ടിലുള്ള ബന്ധുകളെ അറിയിക്കുകയായിരുന്നു. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് നാല് മാസങ്ങൾക്ക് മുമ്പാണ് അബ്ദുൽ റസാഖ് ജയിലിലാകുന്നതെന്ന് സാമൂഹിക … Read more

മഴയെത്തിയിട്ടും തീരാതെ വേങ്ങരയിൽ കുടിവെള്ളത്തർക്കം

മഴയെത്തിയിട്ടും തീരാതെ
വേങ്ങരയിൽ കുടിവെള്ളത്തർക്കം

വേങ്ങര: നാടൊട്ടുക്കും മഴക്കാലത്തെ വരവേൽക്കാനുള്ള ഒരുക്കങ്ങളുമായി ഗ്രാമപഞ്ചായത്ത് ഭരണ സമിതികളും ആരോഗ്യ വകുപ്പ് പ്രവർത്തകരും രംഗത്തിറങ്ങുമ്പോഴും കുടിവെള്ള തർക്കം അവസാനിക്കാതെ വേങ്ങര ഗ്രാമപഞ്ചായത്ത്. ജലനിധി കൊള്ള അവസാനിപ്പിക്കുക, ടാങ്കറിൽ കുടിവെള്ളം വിതരണം ചെയ്യുക, പണമടച്ച മുഴുവൻ പേർക്കും ജലനിധി കണക്ഷൻ നൽകുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് എൽ.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റി ആഭിമുഖ്യത്തിൽ വേങ്ങര പഞ്ചായത്ത് ഓഫിസിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചിരുന്നു. ഇതിനു പിന്നാലെ ഗ്രാമപഞ്ചായത്തിന് ജല അതോറിറ്റി ആവശ്യത്തിന് കുടിവെള്ളം നൽകാത്തതിൽ പ്രതിഷേധിച്ച് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ഹസീന … Read more

കുന്നക്കാവിൽ മോഷ്ടാവിന്റെ വെട്ടേറ്റ് വയോധിക ഗുരുതരാവസ്ഥയിൽ

കുന്നക്കാവിൽ മോഷ്ടാവിന്റെ വെട്ടേറ്റ് വയോധിക ഗുരുതരാവസ്ഥയിൽ

പെരിന്തൽമണ്ണ: വീട്ടിൽ മോഷണത്തിന് എത്തിയയാളുടെ വെട്ടേറ്റ വയോധികയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച പുലർച്ചെ 2.30ഓടെ ഏലംകുളം കുന്നക്കാവ് വടക്കേക്കരയിലാണ് സംഭവം. പോത്തൻകുഴിയിൽ കല്യാണിക്കാണ് (75) വെട്ടേറ്റത്. വീട്ടിൽ കല്യാണിയും പേരമകൾ നീനയും മാത്രമാണ് ഉണ്ടായിരുന്നത്. വീടിന്റെ അടുക്കള വാതിൽ തകർത്താണ് മോഷ്ടാവ് അകത്തു കടന്നത്. ശബ്ദം കേട്ട് കല്യാണിയും നീനയും ഉണർന്നു. തുടർന്ന് രക്ഷപ്പെടാനുള്ള തിടുക്കത്തിലാണ് മോഷ്ടാവ് നീളമുള്ള വാക്കത്തികൊണ്ട് വെട്ടിയതെന്ന് കരുതുന്നു. ബഹളം കേട്ട് ഓടിയെത്തിയ അയൽവാസികളിൽ ചിലർ ഒരാൾ ഒടിരക്ഷപ്പെടുന്നത് കണ്ടതായി … Read more

വാർഡ് വിഭജന ഒരുക്കത്തിലും പുതിയ തദ്ദേശ സ്ഥാപനങ്ങൾ വിസ്‌മൃതിയിൽ

വാർഡ് വിഭജന ഒരുക്കത്തിലും പുതിയ തദ്ദേശ സ്ഥാപനങ്ങൾ വിസ്‌മൃതിയിൽ

പെരിന്തൽമണ്ണ: തദ്ദേശ സ്ഥാപനങ്ങളിൽ വാർഡ് പുനർവിഭജനത്തിന് സർക്കാർ മുന്നൊരുക്കം നടത്തുമ്പോൾ പത്തു വർഷത്തോളമായി കാത്തിരിക്കുന്ന തദ്ദേശ സ്ഥാപനങ്ങളുടെ വിഭജനം വിസ്മൃതിയിലേക്ക്. തദ്ദേശ സ്ഥാപനങ്ങളുടെ വലിപ്പവും ജനസംഖ്യയും വരുമാനവും കണക്കാക്കി വിഭജനത്തിന് 2015ലെ തെരഞ്ഞെടുപ്പിനുമുമ്പ് ആലോചന തുടങ്ങിയെങ്കിലും നടന്നില്ല. പിന്നീട് 2020ലെ തദ്ദേശ തെരഞ്ഞെടുപ്പ് രണ്ടു പ്രളയങ്ങളേൽപിച്ച ഞെരുക്കത്തിനും സാമ്പത്തിക പ്രതിസന്ധിക്കും ഇടയിലായിരുന്നതിനാൽ വീണ്ടും നടക്കാതെ പോയി. 2025ലെ തദ്ദേശ തെരഞ്ഞെടുപ്പിനുമുമ്പ് വാർഡ് അതിർത്തി നിർണയവും പുതിയ മാനദണ്ഡങ്ങളും സർക്കാർ പരിഗണനയിലാണ്. പഞ്ചായത്തുകളിൽ 24 വാർഡുകൾ വരെ ആക്കുമ്പോൾ … Read more