വട്ടപ്പാറയിൽ സർവിസ് റോഡിന് അനുമതി

ദേശീയപാത ആറുവരി പാതയുടെ ഭാഗമായി കോഴിക്കോട് ഭാഗത്തുനിന്ന് വളാഞ്ചേരി ഭാഗത്തേക്ക് കുന്നിടിച്ച് സർവിസ് റോഡ് നിർമിക്കേണ്ട വട്ടപ്പാറ പ്രദേശത്തെ സ്ഥലം വളാഞ്ചേരി: ദേശീയപാത ആറുവരി പാതയുടെ ഭാഗമായ സർവിസ് റോഡ് വട്ടപ്പാറയിലെ പഴയ സി.ഐ ഓഫിസ് പരിസരത്തുനിന്ന് കാവുംപുറം ഭാഗത്തേക്ക് നിർമിക്കുമെന്ന് ദേശീയപാത നിർമാണ കമ്പനി അധികൃതർ അറിയിച്ചതായി വളാഞ്ചേരി നഗരസഭ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൽ വാർത്തസമ്മേളനത്തിൽ അറിയിച്ചു. സർവിസ് റോഡ് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് നഗരസഭ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ദേശീയപാത പ്രോജക്ട് ഡയറക്ടർ പ്രവീൺ വട്ടപ്പാറയിൽ … Read more

അപകടക്കെണിയറിയാതെ മുഹമ്മദ് ഷാ നടന്നടുത്തത് മരണത്തിലേക്ക്

നീറാട് ജനവാസകേന്ദ്രത്തിലെ തോട്ടത്തില്‍ വൈദ്യുതിക്കമ്പി പൊട്ടിവീണ നിലയില്‍ കൊണ്ടോട്ടി: പൊട്ടിവീണ വൈദ്യുതിക്കമ്പി തീര്‍ത്ത അപകടക്കെണിയറിയാതെ നീറാട് സ്വദേശി മങ്ങാട് ആനക്കച്ചേരി മുഹമ്മദ് ഷാ (57) മരണത്തിലേക്ക് നടന്നടുത്തത് ഗ്രാമത്തെയാകെ കണ്ണീരിലാഴ്ത്തി. കോരിച്ചൊരിയുന്ന മഴക്ക് അല്‍പം ശമനമായപ്പോള്‍ വീടിനടുത്തുള്ള തോട്ടത്തിലെ തെങ്ങിന് തടമെടുക്കാന്‍ അദ്ദേഹം പോയത് മടക്കമില്ലാത്ത യാത്രയായിരുന്നെന്ന് വിശ്വസിക്കാനാകാതെ വീട്ടുകാരും നാട്ടുകാരും പകച്ചു. ഗൃഹനാഥന്റെ ദാരുണാന്ത്യത്തില്‍ കെ.എസ്.ഇ.ബിയുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയെയാണ് വീട്ടുകാരും നാട്ടുകാരും പഴിക്കുന്നത്. ബുധനാഴ്ച രാത്രിയുണ്ടായ കാറ്റിലും മഴയിലുമാണ് മരം വീണ് ജനവാസ മേഖലയില്‍ വൈദ്യുതിക്കമ്പി … Read more

‘കൊച്ചാപ്പാ.. എന്താ അനക്കിത്ര എടങ്ങേറ്…’; കെ.ടി. ജലീലിനെതിരെ പി.കെ. അബ്ദുറബ്ബ്

കോഴിക്കോട്: മുസ് ലിം ലീഗിന്‍റെ വയനാട് പുനരധിവാസ ഭൂമി വാങ്ങിയതിൽ വൻത്തട്ടിപ്പ് നടന്നുവെന്ന കെ.ടി. ജലീൽ എം.എൽ.എയുടെ ആരോപണത്തിന് മറുപടിയുമായി മുൻ മന്ത്രി പി.കെ. അബ്ദുറബ്ബ്. ജലീലിന്‍റെ പേരെടുത്ത് പറയാതെയാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെയുള്ള അബ്ദുറബ്ബിന്‍റെ രൂക്ഷ വിമർശനം. പോസ്റ്റുകൾ കൊണ്ടും വാക്കുകൾ കൊണ്ടും മുസ്ലിം ലീഗിന്‍റെ ഫണ്ടിങ്ങിനെ എന്നും തകർക്കാൻ വേണ്ടി മുന്നിൽ ഓടിനടന്ന ആളാണ് കൊച്ചാപ്പ. ലീഗിന്‍റെ വയനാട്‌ ഫണ്ടും അർഹരായ അവകാശികൾക്ക് കയ്യെത്തുംദൂരത്ത് എത്തിനിൽക്കെ അതിനെതിരെ ദിവസവും കഥകൾ മെനയുകയാണ്. നേരം വെളുത്താൽ ‘ലീഗിന്‍റെ … Read more

മലബാർ സമര ചരിത്ര സ്മൃതികൾ കെടാതെ കാത്ത് ചിങ്കക്കല്ല് പാറ

വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ഒളിച്ചുതാമസിച്ച ചിങ്കക്കല്ല് പാറ കാളികാവ്: മലബാർ സമരത്തിന്റെ ഓർമകൾ പറയുന്ന ചിങ്കക്കല്ല് പാറ ചരിത്രാന്വേഷകർക്ക് ഇന്നും കൗതുക കാഴ്ച. മലബാർ സമരനായകൻ വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി 1921ലെ പോരാട്ടകാലത്ത് ഒളിച്ച് താമസിച്ച ഇടമാണ് സിങ്കക്കല്ല് എന്ന ചിങ്കക്കല്ല് വലിയ പാറ. കല്ലാമൂലക്കടുത്ത് ചിങ്കക്കല്ല് പുഴയോരത്തെ പാറയുടെ അളയിലായിരുന്നു മുപ്പതോളം വരുന്ന സമര സംഘം കഴിഞ്ഞ് കൂടിയിരുന്നത്. ഇടതൂര്‍ന്ന വനത്തിനുള്ളിലെ പുല്‍ത്തകിടിയില്‍ കഴിഞ്ഞ ഹാജിയെ കാട്ടില്‍ തക്കം പാര്‍ത്ത് ഒളിച്ചിരുന്ന സൈന്യം പിടികൂടിയത് ഈ … Read more

രോഗികൾക്ക് സാന്ത്വനവുമായി മഞ്ചേരി മുബാറക്ക് ഇംഗ്ലീഷ് സ്കൂൾ വിദ്യാർഥികൾ

‘മാധ്യമം’ ഹെൽത്ത് കെയർ പദ്ധതിയിലേക്ക് മഞ്ചേരി മുബാറക്ക് ഇംഗ്ലീഷ് സ്കൂൾ വിദ്യാർഥികൾ സമാഹരിച്ച തുക പ്രിൻസിപ്പൽ പി. യാക്കൂബിന്‍റെ സാന്നിധ്യത്തിൽ സ്കൂൾ ഹെഡ് ബോയ് മുഹമ്മദ് സിനാർ, ഹെഡ് ഗേൾ നഷ ചേരിയിൽ എന്നിവരിൽ നിന്നും ‘മാധ്യമം’ മലപ്പുറം സർക്കുലേഷൻ മാനേജർ കെ.വി. അബ്ദുൽ ഗഫൂർ ഏറ്റുവാങ്ങുന്നു മഞ്ചേരി: സമൂഹത്തിൽ മാരക രോഗങ്ങളാൽ കഷ്ടപ്പെടുന്നവർക്ക് സാന്ത്വനമേകാൻ ‘മാധ്യമം’ തുടക്കം കുറിച്ച മാധ്യമം ഹെൽത്ത്‌ കെയർ പദ്ധതിയിലേക്ക് മഞ്ചേരി മുബാറക്ക് ഇംഗ്ലീഷ് സ്കൂൾ വിദ്യാർഥികളുടെ കൈത്താങ്ങ്. വിദ്യാർഥികൾ സമാഹരിച്ച … Read more

പൈതൃക സൂക്ഷിപ്പുകാരൻ കല്ലൻകുന്ന് മുഹമ്മദ് ഇനി ഓർമ

മുഹമ്മദ് തന്റെ സ്റ്റേഷനറി കടയിൽ   മങ്കട: പുരാവസ്തു ശേഖരത്തിനുടമയും ചരിത്ര വിദ്യാർഥികളുടെ പ്രിയങ്കരനുമായിരുന്ന കല്ലൻകുന്ന് മുഹമ്മദ് ഓർമയായി. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കുറച്ചുകാലങ്ങളായി വിശ്രമജീവിതത്തിലായിരുന്നു. മലപ്പുറത്തിന്റെ ചരിത്രബോധത്തിന് സ്വന്തം ജീവിതം കൊണ്ട് മാതൃകയായ ഒരു വ്യക്തിത്വത്തെയാണ് മുഹമ്മദിന്റെ വിയോഗത്തിലൂടെ നഷ്ടമായത്. ഇരുപതാം വയസ്സിൽ തുടങ്ങിയ നാണയ ശേഖരണം, പിന്നീട് പുരാവസ്തു ശേഖരണത്തിലേക്ക് കൂടി വ്യാപിപ്പിക്കുകയായിരുന്നു മുഹമ്മദ്. റബർ ടാപ്പിങ് തൊഴിലാളിയായിരുന്ന അദ്ദേഹം വാർധക്യസഹജമായ ബുദ്ധിമുട്ടുകൾ കാരണം ജോലിക്ക് പോകാൻ കഴിയാതെ വന്നപ്പോൾ നാട്ടിൽ ഒരു സ്റ്റേഷനറി കട … Read more