എടപ്പാൾ ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്

എടപ്പാൾ ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്

എടപ്പാൾ: എടപ്പാൾ കോലൊളമ്പ് വൈദ്യർമൂല സെൻ്ററിൽ ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം.ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്കേറ്റു. വെള്ളിയാഴ്ച രാവിലെ 11 മണിയോടെയായിരുന്നു വൈദ്യർമൂല സെൻ്ററിൽ വച്ച് കാറും ബൈക്കും കൂട്ടിയിടിച്ചത്. എടപ്പാൾ ഭാഗത്തുനിന്ന് വരികയായിരുന്ന കാർ എതിരെ വരികയായിരുന്ന ബൈക്കിൽ ഇടിക്കുയായിരുന്നു.ബൈക്ക് യാത്രക്കാരനായ പൊന്നാനി പുറങ്ങ് മാരാമുറ്റം സ്വദേശിയായ യുവാവിന് ഗുരുതര പരിക്കേറ്റു.ഇയാളെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ റോഡരികിലെ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച ശേഷം സമീപത്തെ വീടിൻ്റെ മതിലും തകർത്ത് വീടിൻറെ ചുമരിൽ ഇടിച്ചാണ് … Read more

നന്ദഗോവിന്ദം ഭജൻസ് ലൈവ് പോസ്‌റ്റർ സുരേഷ്‌ ഗോപി പ്രകാശനം ചെയ്തു ; പ്രോഗ്രാം തിങ്കളാഴ്ച്ച

  കോഴിക്കോട് ലുലു മാളിൽ വെച്ച് ജനുവരി 12 തിങ്കൾ വൈകീട്ട് 7 മണിമുതൽ എഫ് ഐ ഇവെന്റ്സ് അവതരിപ്പിക്കുന്ന “നന്ദഗോവിന്ദം ഭജൻസ് ലൈവ് ” ന്റെ പോസ്‌റ്റർ പ്രകാശനം കേന്ദ്ര സഹമന്ത്രി സുരേഷ്‌ ഗോപി എം കെ രാഘവൻ എം പി ക്കു കൈമാറി പ്രകാശനം ചെയ്തു. ബി ജെ പി മേഖല കോ ഓർഡിനേറ്റർ വി കെ സജീവൻ., അഡ്വ പ്രകാശ്‌ ബാബു, ഇവന്റ് ഡയറക്ടർ ഇടവേള ബാബു, എഫ് ഐ ഇവെന്റ്സ് ഫൗണ്ടർ … Read more

വെട്ടി പരിക്കേല്‍പ്പിച്ച സംഭവം; യുവാവ് അറസ്റ്റില്‍

റംഷാദ് ചങ്ങരംകുളം: നടുവട്ടം പൂക്കരത്തറയില്‍ യുവാവിനെ വെട്ടി പരിക്കേൽപ്പിച്ച സംഭവത്തില്‍ ഒളിവില്‍ കഴിഞ്ഞ പ്രതി അറസ്റ്റില്‍. അംശക്കച്ചേരി സ്വദേശി റംഷാദിനെ(23) യാണ് ചങ്ങരംകുളം എസ്.ഐ വിനുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം 19ന് വൈകീട്ടാണ് സംഭവം. പൂക്കരത്തറ പെട്രോള്‍ പമ്പിന് സമീപത്ത് ബൈക്കിലെത്തിയ മൂന്ന് പേരടങ്ങുന്ന സംഘം എടപ്പാള്‍ സ്വദേശിയായ ഇന്‍ത്യാസ് എന്ന യുവാവിനെ വെട്ടുകത്തി ഉപയോഗിച്ച് വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. സംഭവ സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ട പ്രതികളില്‍ ഒരാളെ അന്ന് തന്നെ പൊലീസ് … Read more

വീട്ടമ്മയെ ആക്രമിച്ച് ആഭരണങ്ങൾ കവർന്നു: സി.പി.ഐ പ്രാദേശിക നേതാവടക്കം മൂന്നുപേർ പിടിയിൽ

നിഖിൽ, ജിജേഷ്, നിധിൻ വണ്ടൂർ: തനിച്ച് താമസിക്കുന്ന വയോധികയെ ആക്രമിച്ച് രണ്ട് പവനോളം വരുന്ന രണ്ട് വളകൾ മുറിച്ചെടുത്ത സംഭവത്തിൽ സി.പി.ഐ പ്രാദേശിക നേതാവുൾപ്പെടെ മൂന്നംഗ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. വണ്ടൂർ അമ്പലപ്പടി സ്വദേശി പാലാംപറമ്പത്ത് നിധിൻ (30), സഹോദരൻ നിഖിൽ (28) ഇവരുടെ സഹോദരീ ഭർത്താവും കവർച്ചയുടെ സൂത്രധാരനുമായ അമ്പലപ്പടി സ്വദേശി പടിഞ്ഞാറേ മണ്ടാവിൽ ജിജേഷ് (39) എന്നിവരെയാണ് സി.ഐ സംഗീത് പുനത്തിലിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. സി.പി.ഐ അമ്പലപ്പടി ബ്രാഞ്ച് … Read more

ഗതാഗതം തടസ്സപ്പെടുത്തി ആഹ്ലാദ പ്രകടനം; അറുപതോളം പേർക്കെതിരെ കേസ്

മേലാറ്റൂർ: വാഹന ഗതാഗതം തടസപ്പെടുത്തി ആഹ്ലാദ പ്രകടനം നടത്തിയ സംഭവത്തിൽ പഞ്ചായത്ത് പ്രസിഡൻറ്, വാർഡംഗങ്ങൾ ഉൾപ്പെടെ 60 ഓളം പേർക്കെതിരെ കേസെടുത്തു. കീഴാറ്റൂർ പഞ്ചായത്ത് പ്രസിഡൻറ് പി.കെ. മൂസക്കുട്ടി ഉൾപ്പെടെ വാർഡംഗങ്ങളും യു.ഡി.എഫ് നേതാക്കളുമായ പത്തു പേർക്കെതിരെയും പ്രകടനത്തിൽ പങ്കെടുത്ത കണ്ടാലറിയാവുന്ന 50 ഓളം പേർക്കെതിരെയുമാണ് മേലാറ്റൂർ പൊലീസ് കേസെടുത്തത്. തദ്ദേശ തെരഞ്ഞെടുപ്പിൽ കീഴാറ്റൂർ ഗ്രാമ പഞ്ചായത്തിൽ വലിയ ഭൂരിപക്ഷത്തിൽ ഭരണം ലഭിച്ചതിൽ ആഹ്ലാദം പ്രകടിപ്പിച്ച് ഇക്കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് പഞ്ചായത്ത് യു.ഡി.എഫ് കമ്മിറ്റി നേതൃത്വത്തിൽ ഡി.ജെ … Read more

തെരുവുനായ് ആക്രമണം; 5.29 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

ജില്ല നിയമസേവന അതോറിറ്റി കോൺഫറൻസ് ഹാളിൽ നടന്ന സ്ട്രേ ഡോഗ് വിക്ടിം കോമ്പൻസേഷൻ റെക്കമെന്‍റേഷൻ കമ്മിറ്റി സിറ്റിങ്ങിൽ നിന്ന് മഞ്ചേരി: ജില്ലയിൽ തെരുവുനായ് ആക്രമണത്തിൽ 5.29 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്. ജില്ല നിയമസേവന അതോറിറ്റി സെക്രട്ടറി ചെയർപേഴ്സനും, ജില്ല മെഡിക്കൽ ഓഫിസർ, തദ്ദേശസ്വയംഭരണ വകുപ്പ് ജില്ല ജോയിന്‍റ് ഡയറക്ടർ, ജില്ല മൃഗസംരക്ഷണ ഓഫീസർ എന്നിവർ അംഗങ്ങളുമായുള്ള സ്ട്രേ ഡോഗ് വിക്ടിം കോമ്പൻസേഷൻ റെക്കമെന്‍റേഷൻ കമ്മിറ്റിയുടെ (എസ്.ഡി.വി.സി.ആർ.സി) ജില്ലയിലെ മൂന്നാമത്തെ സിറ്റിങ്ങിലാണ് ഉത്തരവ്. പരിഗണിച്ച 19 … Read more