ഹോട്ടലുകളിലും ബേക്കറികളിലും പരിശോധന; പഴകിയ ഭക്ഷണസാധനങ്ങൾ പിടികൂടി

ഹോട്ടലുകളിലും ബേക്കറികളിലും പരിശോധന;  പഴകിയ ഭക്ഷണസാധനങ്ങൾ പിടികൂടി

നിലമ്പൂർ: നഗരസഭ ആരോഗ‍്യവിഭാഗം ഹോട്ടലുകളിലും ബേക്കറികളിലും പരിശോധന കർശനമാക്കി. വെളിയംതോട്ടിൽ പ്രവർത്തിക്കുന്ന ശ്രീരാഗം എന്ന സ്ഥാപനത്തിൽ നിന്ന് പഴകിയ ഭക്ഷണ സാധനം പിടിച്ചെടുത്ത് നശിപ്പിച്ചു.ശുചിത്വ നിലവാരം പരിശോധിക്കാനും പഴകിയ ഭക്ഷ്യവസ്തുക്കൾ വിൽപനക്കായി സൂക്ഷിക്കുന്നവരെ കണ്ടെത്താനും കുടിവെള്ള സ്രോതസ്സിന്‍റെ ശുചിത്വ നിലവാരം ഉറപ്പാക്കാനുമായാണ് പരിശോധന നടത്തിയത്. സ്ഥാപന ഉടമകൾക്ക് നോട്ടീസ് നൽകി. ശുചിത്വ നിലവാരം പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ പിഴ ചുമത്തുന്നത് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കും. ജലജന്യ രോഗങ്ങൾ തടയാൻ തിളപ്പിച്ചാറിയ വെള്ളം കുടിക്കാൻ ശ്രദ്ധിക്കണമെന്ന് ആരോഗ‍്യ വിഭാഗം അറിയിച്ചു. … Read more

സ്കൂൾ വിദ്യാർഥിക്കുനേരെ ലൈംഗികാതിക്രമം; മധ്യവയസ്കൻ അറസ്റ്റിൽ

സ്കൂൾ വിദ്യാർഥിക്കുനേരെ ലൈംഗികാതിക്രമം; മധ്യവയസ്കൻ അറസ്റ്റിൽ

നിലമ്പൂർ: ഒമ്പതാം ക്ലാസുകാരനു നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ. നിലമ്പൂർ പാലപ്പറമ്പ് സ്വദേശി നമ്പിയത്ത് രാധാകൃഷ്ണനാണ് (60) അറസ്റ്റിലായത്. എറണാകുളം വടക്കൻ പറവൂരിൽനിന്ന് നിലമ്പൂർ പൊലീസും ഡാൻസാഫും ചേർന്നാണ് ഇയാളെ പിടികൂടിയത്. ഫെബ്രുവരി ആറിനായിരുന്നു സംഭവം. സ്കൂൾ ബസ് കാത്തുനിൽക്കുകയായിരുന്ന വിദ്യാർഥിയെ പരിചയം നടിച്ച് സമീപിച്ച പ്രതി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. പ്രദേശവാസി കാര്യമന്വേഷിച്ച് സ്ഥലത്തേക്കുവന്നതിനാൽ പ്രതി ശ്രമം ഉപേക്ഷിച്ച് കടന്നുകളഞ്ഞു. വിവരമറിഞ്ഞ പൊലീസ് കുട്ടിയുടെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്തു. ഊട്ടി, … Read more

14കാരിയെ ഗര്‍ഭിണിയാക്കിയ പിതാവിന് മരണം വരെ കഠിനതടവും 6.6 ലക്ഷം രൂപ പിഴയും

14കാരിയെ ഗര്‍ഭിണിയാക്കിയ പിതാവിന് മരണം വരെ കഠിനതടവും 6.6 ലക്ഷം രൂപ പിഴയും

മഞ്ചേരി: 14കാരിയായ മകളെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ പിതാവിനെ മഞ്ചേരി പോക്‌സോ അതിവേഗ കോടതി ജീവിതാന്ത്യംവരെ തടവിനും 6,60,000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. മദ്റസാധ്യാപകനും പ്രവാസിയുമായ 48കാരെനയാണ് ജഡ്ജി കെ. രാജേഷ് ശിക്ഷിച്ചത്. കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് ജോലി നഷ്ടപ്പെട്ട് വിദേശത്തുനിന്ന് തിരിച്ചെത്തിയതായിരുന്നു പ്രതി. ലോക്ഡൗണിനെത്തുടര്‍ന്ന് വീട്ടിലിരുന്നു പഠിക്കുകയായിരുന്ന കുട്ടിയെ കിടപ്പുമുറിയിലേക്ക് ബലമായി കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നന്നാണ് കേസ്. 2021 മാർച്ചിലാണ് സംഭവം. പലതവണ പീഡിപ്പിെച്ചന്നാണ് പരാതി. ശാരീരിക അസ്വാസ്ഥ്യം പ്രകടിപ്പിച്ച കുട്ടിയെ മാതാവ് മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ … Read more

12കാരന് പ്രകൃതിവിരുദ്ധ പീഡനം: പ്രതിക്ക് 32 വർഷം കഠിന തടവും പിഴയും

12കാരന് പ്രകൃതിവിരുദ്ധ പീഡനം: പ്രതിക്ക് 32 വർഷം കഠിന തടവും പിഴയും

നിലമ്പൂർ: പ്രകൃതിവിരുദ്ധ പീഡന കേസിൽ പ്രതിക്ക് 32 വർഷം ക‍ഠിന തടവും 75,000 രൂപ പിഴയും വിധിച്ചു. അമരമ്പലം മേലെ കൂറ്റമ്പാറ വടക്കൻ സമീറിന് (43) എതിരെയാണ് നിലമ്പൂർ ഫാസ്റ്റ് ട്രാക്ക് സ്‌പെഷൽ കോടതി ജഡ്ജി കെ.പി. ജോയ് ശിക്ഷ വിധിച്ചത്. 2014ൽ മൂന്ന് മാസത്തിനിടെ 12 വയസ്സുകാരനെ പല തവണ പീഡിപ്പിച്ചെന്നാണ് കേസ്. ചൈൽഡ് ലൈൻ റിപ്പോർട്ട് പ്രകാരം 2016ൽ പൂക്കോട്ടുപാടം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ സബ് ഇന്‍സ്പെക്ടറായിരുന്ന അമൃതരംഗൻ ആണ് അന്വേഷണം പൂർത്തീകരിച്ചത്. … Read more

പരിസ്ഥിതിലോല മേഖല: കരുവാരകുണ്ടിൽ മുന്നൂറോളം ഏക്കർ സ്വകാര്യ ഭൂമി ഉൾപ്പെട്ടതായി സൂചന

പരിസ്ഥിതിലോല മേഖല: കരുവാരകുണ്ടിൽ മുന്നൂറോളം ഏക്കർ സ്വകാര്യ ഭൂമി ഉൾപ്പെട്ടതായി സൂചന

കരുവാരകുണ്ട്: കരുതൽ മേഖലയുടെ പുതിയ മാപ്പിൽ കരുവാരകുണ്ട് പഞ്ചായത്തിലെ 300 ഏക്കറോളം സ്വകാര്യ ഭൂമി ഉൾപ്പെട്ടതായി സൂചന. കരുവാരകുണ്ട്, കേരള എസ്റ്റേറ്റ് വില്ലേജുകളിലെ 46 സർവെ നമ്പറുകളിലുള്ള കൃഷിഭൂമിയാണിത്. ഈ ഭൂമി മുഴുവനായും ജിയോടാഗ് നടത്തി കരുതൽ മേഖലയിൽ നിന്ന് ഒഴിവാക്കാനുള്ള ശ്രമം പഞ്ചായത്ത് ആരംഭിച്ചു. പഞ്ചായത്ത് അധികൃതർ വിളിച്ചുചേർത്ത സർവകക്ഷി യോഗമാണ് ഈ തീരുമാനമെടുത്തത്. പഞ്ചായത്തിലെ നാല് വാർഡുകളിലായാണ് ഈ ഭൂമിയുള്ളത്. വാർഡ് അംഗങ്ങൾക്കും ഓരോ ഉദ്യോഗസ്ഥർക്കുമാണ് ഇതിന്റെ ചുമതല നൽകിയിരിക്കുന്നത്. പരാതി സമർപ്പിക്കാനുള്ള അവസാന … Read more

വിലക്ക് ലംഘിച്ച് ജില്ലയിൽ പ്രവേശിച്ച കാപ്പ പ്രതി അറസ്റ്റിൽ

വിലക്ക് ലംഘിച്ച് ജില്ലയിൽ പ്രവേശിച്ച കാപ്പ പ്രതി അറസ്റ്റിൽ

വണ്ടൂർ: നിരവധി കഞ്ചാവ് കേസുകളിൽ ഉൾപ്പെട്ട് നിലമ്പൂർ പൊലീസ് കാപ്പ ചുമത്തി ജില്ലക്ക് പുറത്തേക്ക് നാടുകടത്തിയ മമ്പാട് പുളിക്കലോടി സ്വദേശി പള്ളിക്കണ്ടി മുഹമ്മദ് എന്ന ചെമ്പൻ നാണിയെ (62) വണ്ടൂരിൽനിന്ന് പൊലീസും നിലമ്പൂർ ഡാൻസാഫ് ടീമും പിടികൂടി. കഴിഞ്ഞ നവംബർ 23നാണ് മുഹമ്മദിനെ കാപ്പ ചുമത്തി ജില്ലയിൽ പ്രവേശന വിലക്ക് ഏർപ്പെടുത്തിയത്. ഇത് ലംഘിച്ച് പ്രതി ബന്ധുക്കളെയും സുഹൃത്തുക്കളെയും സന്ദർശിക്കുന്നുണ്ടെന്ന് പൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. തുടർന്ന് ജില്ല പൊലീസ് മേധാവിയുടെ നിർദേശപ്രകാരം നിലമ്പൂർ ഡിവൈ.എസ്.പി സാജു കെ. … Read more