കോട്ടയം റാഗിങ് കേസ്; മുൻകരുതൽ നടപടികളുമായി മഞ്ചേരി മെഡിക്കൽ കോളജ്

മഞ്ചേരി: കോട്ടയം ഗവ. നഴ്സിങ് കോളജ് ഹോസ്റ്റലിൽ വിദ്യാർഥികൾ ക്രൂരമായ റാഗിങ്ങിന് ഇരയായ സാഹചര്യത്തിൽ മുൻകരുതൽ നടപടികളുമായി മഞ്ചേരി ഗവ. മെഡിക്കൽ കോളജ്. ഇതിന്റെ ഭാഗമായി അടുത്തദിവസം ആശുപത്രിയിൽ വിപുലമായ രീതിയിൽ യോഗം വിളിച്ചു ചേർക്കും. കോളജ് ജീവനക്കാർ, നഴ്സിങ് കോളജ് ജീവനക്കാർ, വിദ്യാർഥി യൂനിയൻ പ്രതിനിധികൾ, പി.ടി.എ ഭാരവാഹികൾ, സുരക്ഷാ ജീവനക്കാർ എന്നിവരെ ഉൾപ്പെടുത്തിയാണ് യോഗം. അക്രമ സംഭവങ്ങൾ നേരിട്ടിട്ടും വിദ്യാർഥികൾ പരാതിപ്പെടാൻ മടിക്കുന്ന സാഹചര്യം ഉണ്ടോ എന്നത് പരിശോധിക്കും. വിദ്യാർഥികൾക്ക് സമാധാനപരമായി പഠനം നടത്താനും … Read more

അക്ഷരങ്ങൾക്കായി ജീവിച്ച പരമേശ്വരൻ മാസ്റ്ററുടെ ഓർമകൾക്ക് കാൽ നൂറ്റാണ്ട് തികയുന്നു

പി.വി. പരമേശ്വരൻ മാസ്റ്റർ താനൂർ: അക്ഷരങ്ങളെയും പുസ്തകങ്ങളെയും അത്രമേൽ സ്നേഹിച്ച മറ്റൊരാളുണ്ടാകില്ലെന്ന് അടുത്തറിയുന്ന ഏതൊരാൾക്കും ബോധ്യമാകുംവിധം ഒരു പുരുഷായുസ്സ് മുഴുവൻ വായനയെ പ്രോത്സാഹിപ്പിക്കാനായി ജീവിതം ഉഴിഞ്ഞുവെച്ച താനൂർ പരമേശ്വരൻ മാസ്റ്റർ ഓർമയായിട്ട് കാൽ നൂറ്റാണ്ട് തികയുന്നു. 1923ൽ താനൂരിലെ പഴയ വളപ്പിൽ കണ്ണന്റെയും കുഞ്ഞിക്കാളിയുടെയും മകനായി ജനിച്ച പരമേശ്വരന്റെ സഞ്ചാരം കുട്ടിക്കാലം മുതലേ അക്ഷരങ്ങളോടൊപ്പമായിരുന്നു. ജില്ലയിലെ തന്നെ പ്രമുഖ ഗ്രന്ഥാലയങ്ങളിലൊന്നായ താനൂർ സഞ്ചാര ഗ്രന്ഥാലയത്തിന്റെ സ്ഥാപകനായ പരമേശ്വരൻ കുട്ടിക്കാലം മുതലേ പുസ്തകങ്ങൾ വായിക്കലും വായിപ്പിക്കലും ജീവിത ദൗത്യമായി … Read more

ഹൃദ്യം, മനോഹരം; കാലം മറന്ന കാർഷിക കാഴ്ചകൾ

കോലിക്കരയിൽ കൃഷിയിടത്തിലേക്ക് കയറ്റുകൊട്ട ഉപയോഗിച്ച് ജലസേചനം നടത്തുന്ന ഇബ്രാഹിം ചങ്ങരംകുളം: കാർഷിക മേഖലയിൽ ഏറെ നൂതന സങ്കേതങ്ങളും ഉപകരണങ്ങളും കൈയടക്കിയപ്പോൾ പുരാതന കൃഷി ഉപകരണങ്ങളും കാഴ്ചകളും നമുക്ക് അന്യമാകുകയാണ്. കോലിക്കരയിലെ തന്റെ കൃഷിയിടത്തിലേക്ക് വെള്ളം നിറക്കുന്ന ഇബ്രാഹിം എന്ന കർഷകൻ സമ്മാനിച്ചത് കാലം മറന്ന അപൂർവകാഴ്ചയാണ്. നെൽകൃഷിയിടത്തിലെ വെള്ളം വറ്റിയതോടെ തോട്ടിൽ കെട്ടി നിൽക്കുന്ന വെള്ളം കയറ്റുകൊട്ട ഉപയോഗിച്ച് ജലസേചനം നടത്തുകയാണ്. പമ്പുസെറ്റുകളും വൈദ്യുതിയും ലഭ്യമല്ലാത്ത അപൂർവം ഭാഗങ്ങളിൽ പഴയ കാല കർഷകർ ഇന്നും ഇത്തരം സങ്കേതങ്ങൾ … Read more

‘മാധ്യമം ഹെൽത്ത് കെയറി’ലേക്ക് 4.7 ലക്ഷം നൽകി പൂപ്പലം ദാറുൽ ഫലാഹ് വിദ്യാർഥികൾ

‘മാധ്യമം ഹെൽത്ത്‌ കെയർ’ പദ്ധതിയിലേക്ക് പൂപ്പലം ദാറുൽ ഫലാഹ് ഇംഗ്ലീഷ് സ്കൂൾ വിദ്യാർഥികൾ സമാഹരിച്ച തുക സ്കൂൾ പ്രിൻസിപ്പൽ ടി. ഷൗക്കത്തലി, ചെയർമാൻ കെ.പി. യൂസുഫ് മാസ്റ്റർ എന്നിവരിൽനിന്ന് ’മാധ്യമം’ സി.ഇ.ഒ പി.എം. സാലിഹ് ഏറ്റുവാങ്ങുന്നു പെരിന്തൽമണ്ണ: നിർധനരും നിരാലംബരുമായ രോഗികൾക്ക് ആശ്വാസം നൽകുന്ന ‘മാധ്യമം ഹെൽത്ത്‌ കെയർ പദ്ധതി’യിലേക്ക് പൂപ്പലം ദാറുൽ ഫലാഹ് വിദ്യാർഥികളും രക്ഷിതാക്കളും സമാഹരിച്ച് നൽകിയത് 4,70,188 രൂപ. സ്കൂൾ അസംബ്ലിയിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പൽ ടി. ഷൗക്കത്തലി, ചെയർമാൻ കെ.പി. യൂസുഫ് … Read more

‘മാധ്യമം ഹെൽത്ത് കെയറി’ലേക്ക് 4.7 ലക്ഷം നൽകി പൂപ്പലം ദാറുൽ ഫലാഹ് വിദ്യാർഥികൾ

പെരിന്തൽമണ്ണ: നിർധനരും നിരാലംബരുമായ രോഗികൾക്ക് ആശ്വാസം നൽകുന്ന ‘മാധ്യമം ഹെൽത്ത്‌ കെയർ പദ്ധതി’യിലേക്ക് പൂപ്പലം ദാറുൽ ഫലാഹ് വിദ്യാർഥികളും രക്ഷിതാക്കളും സമാഹരിച്ച് നൽകിയത് 4,70,188 രൂപ. സ്കൂൾ അസംബ്ലിയിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പൽ ടി. ഷൗക്കത്തലി, ചെയർമാൻ കെ.പി. യൂസുഫ് മാസ്റ്റർ എന്നിവരിൽനിന്ന് ‘മാധ്യമം’ സി.ഇ.ഒ പി.എം. സാലിഹ് തുക ഏറ്റുവാങ്ങി. ഏറ്റവും കൂടുതൽ സംഖ്യ സമാഹരിച്ച വിദ്യാർഥികളായ ഫൈസ അബ്ദുല്ല, അയാൻ അഹ് മദ്, നസ്ഹ നാദിർ, ഫാത്തിമ സെല്ല, ഹസിൻ സക്കർ, ഇശാ മെഹ് … Read more

യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച രണ്ടുപേർ അറസ്റ്റിൽ

പ്രതികൾ ചങ്ങരംകുളം: കാപ്പ ലംഘിച്ച് ജില്ലയില്‍ കടന്ന് യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. ചങ്ങരംകുളം പൊന്നാനി സ്റ്റേഷന്‍ പരിധിയില്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായി കാപ്പ ചുമത്തി നാടുകടത്തപ്പെട്ട എടപ്പാള്‍ ഐലക്കാട് സ്വദേശി നരിയന്‍ വളപ്പില്‍ കിരണ്‍ (21), പൊന്നാനി ചന്തക്കുന്ന് അത്താണി പറമ്പില്‍ വിഷ്ണു (27) എന്നിവരെയാണ് ചങ്ങരംകുളം സി.ഐ ഷൈനിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം കൊച്ചിയില്‍നിന്ന് പിടികൂടിയത്. പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച സംഘത്തെ അതിസാഹസികമായാണ് പൊലീസ് കീഴ്പ്പെടുത്തി അറസ്റ്റ് … Read more