ചോക്കാട് സൊസൈറ്റി ഭൂമിക്ക് നികുതി കുടിശ്ശിക; ജപ്തി ഭീഷണി

ചോക്കാട് നാൽപത് സെന്റിൽ നിലമ്പൂർ പട്ടികവർഗ സൊസൈറ്റിക്ക് കീഴിലുള്ള തെങ്ങിൻ തോപ്പ് കാളികാവ്: ചോക്കാട് നാൽപ്പത് സെന്റിൽ ആദിവാസി ഭൂമിക്ക് 12 വർഷമായി നികുതി അടക്കാത്തതിന്റെ പേരിൽ ജപ്തി ഭീഷണി. നിലമ്പൂർ താലൂക്ക് പട്ടിക വർഗ സൊസൈറ്റിക്കു കീഴിലെ ചോക്കാട് നാൽപ്പത് സെന്റ് നഗറിലെ ഭൂമിക്കാണ് നികുതി അടക്കാത്തതിന്റെ പേരിൽ ജപ്തി ഭീഷണി നേരിടുന്നത്. ചോക്കാട് വില്ലേജിലെ 130/53 റിസർവേയിൽപെട്ട 37.24 ഹെക്ടർ ഭൂമിയാണ് 2013 മുതൽ നികുതി അടക്കാതെ കുടിശ്ശിക വരുത്തിയത്. നിലമ്പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന … Read more

തിരൂരിൽ 15 കോടിയുടെ നിരോധിത വിദേശ സിഗരറ്റ് പിടികൂടി

തിരൂരിലെ ഗോഡൗണിൽനിന്ന് പിടികൂടിയ നിരോധിത വിദേശ സിഗരറ്റ് ശേഖരം  തിരൂർ: 15 കോടിയോളം രൂപ വിലവരുന്ന നിരോധിത വിദേശ സിഗരറ്റ് ശേഖരം കോഴിക്കോട് കസ്റ്റംസ് ഉദ്യോഗസ്‍ഥർ തിരൂരിലെ ഗോഡൗണിൽനിന്ന് പിടികൂടി. മൂന്ന് റൂമുകളിലായി സൂക്ഷിച്ച സിഗരറ്റ് ശേഖരമാണ് പിടികൂടിയത്. കൊച്ചിയിൽ നിന്ന് കടൽ മാർഗമെത്തിച്ച ഇവ കണ്ടെയ്‌നറുകളിൽ തിരൂരിൽ കൊണ്ടുവന്ന് സൂക്ഷിക്കുകയായിരുന്നെന്നാണ് നിഗമനം. പല ഭാഗങ്ങളിലെത്തിച്ച് വിൽപന നടത്തുകയായിരുന്നു ലക്ഷ്യം. മറ്റുചിലയിടങ്ങളിൽ കസ്‌റ്റംസ് നടത്തിയ പരിശോധനയിൽ കുറഞ്ഞ അളവിൽ ഇത്തരം സിഗരറ്റ് കണ്ടെത്തിയിരുന്നു. ഈ അന്വേഷണമാണ് തിരൂരിലെ … Read more

നൂതന കൃഷിയുമായി വരാൽ മത്സൃ വിളവെടുപ്പ്

കോക്കൂർ സ്വദേശി സതീശൻ കുറുങ്ങാട്ട് തന്റെ മത്സ്യകൃഷിയിടത്തിലെ വിളവെടുപ്പിൽ ചങ്ങരം കുളം: ഫിഷറീസ് വകുപ്പിന്റെ സഹായത്തോടെ കോക്കൂരിൽ ആരംഭിച്ച മത്സ്യകൃഷിയുടെ വിളവെടുപ്പിന് തുടക്കം. ആലങ്കോട് ഗ്രാമപഞ്ചായത്തിൽ കോക്കൂർ സ്വദേശി സതീശൻ കുറുങ്ങാട്ടാണ് നൂതന രീതിയിലുള്ള മത്സ്യകൃഷി ആരംഭിച്ചിട്ടുള്ളത്. തന്റെ ഫാമിൽ ഏഴുമാസം മുമ്പാണ് വരാൽ കൃഷി ആരംഭിച്ചത്. പദ്ധതിയുടെ വിജയത്തോടെ മത്സ്യകൃഷി ഞായാറാഴ്ച വിളവെടുപ്പ് തുടക്കമായി. വിയറ്റ്നാം വരാലാണ് ഇവർകൃഷി ചെയ്തിട്ടുള്ളത്. പെല്ലറ്റ് തീറ്റ മാത്രകൊടുത്താണ് മത്സ്യങ്ങളെ വളർത്തുന്നത്. വിയറ്റ്നാം വരാൽ രുചിയിൽ ഏറെ മുമ്പനാണ്. രണ്ട് … Read more

ജനവാസ കേന്ദ്രങ്ങളിൽ വ്യാപക കൃഷിനാശം; കാട്ടാനയെ കണ്ടെത്താനായില്ല

പോത്തുകല്‍: വെള്ളിമുറ്റം മേഖലയില്‍ ജനവാസ കേന്ദ്രങ്ങളിലിറങ്ങി വ്യാപക കൃഷിനാശം വരുത്തുന്ന കാട്ടാനക്കായി രണ്ട് ദിവസം തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഏറമ്പാടം, കൊടീരി വനമേഖലകളിലാണ് കാഞ്ഞിരപ്പുഴ വനം സ്‌റ്റേഷനിലെ ജീവനക്കാര്‍ കഴിഞ്ഞ രണ്ട് ദിവസമായി തിരച്ചില്‍ നടത്തിയത്. ആന ഉള്‍ക്കാട്ടിലേക്ക് മടങ്ങിപ്പോയതായാണ് ഉദ്യോഗസ്ഥര്‍ കരുതുന്നത്. കഴിഞ്ഞ ഒരു മാസത്തോളമായി വെള്ളിമുറ്റം, കൊടീരി, ഏറമ്പാടം, ഉപ്പട ഗ്രാമം, ചീത്തുകല്ല്, കുറുമ്പലങ്ങോട്, മാത പ്രദേശങ്ങളില്‍ വ്യാപക കൃഷി നാശമാണ് ഈ ആന വരുത്തുന്നത്. കര്‍ഷകരുടെയും ജനങ്ങളുടെയും പരാതികളെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം സര്‍വകക്ഷിയോഗം … Read more

ദമ്പതികളുടെ ആറു പവൻ സ്വർണം കവർന്ന കേസിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി

വളാഞ്ചേരി: യാത്രക്കിടെ ട്രെയ്നിൽ സൗഹൃദം സ്ഥാപിച്ച യുവാവ് പിന്നീട് വീട്ടിലെത്തി വയോധികരായ ദമ്പതികളുടെ ആറു പവൻ സ്വർണം കവർന്ന കേസിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. വളാഞ്ചേരി കോട്ടപ്പുറം പെട്രോൾ പമ്പിന് സമീപം താമസിക്കുന്ന കോഞ്ചത്ത് ചന്ദ്രനെയും (75) ഭാര്യ ചന്ദ്രമതി (68) യെയുമാണ് പ്രതി മയക്കിക്കിടത്തി താലിമാലയും മറ്റൊരു മാലയും വളയുമുൾപ്പെടെ ആറു പവൻ സ്വർണാഭരണങ്ങളുമായി കടന്നത്. ചന്ദ്രനും ഭാര്യയും കഴിഞ്ഞ ചൊവാഴ്ച മുട്ടുവേദനക്ക് ഡോക്ടറെ കാണാൻ കൊട്ടാരക്കരയിൽ പോയിരുന്നു. മുംബൈയിലേക്കുള്ള ലോകമാന്യതിലക് ട്രെയ്നിൽ ജനറൽ കമ്പാർട്ട്മെന്റിലായിരുന്നു … Read more

ബൈപാസ് പദ്ധതിയോട് അവഗണന; പെരിന്തൽമണ്ണ ട്രാഫിക് ജങ്ഷനിൽ ഭൂമി ഏറ്റെടുത്ത് വിപുലീകരണം

പെരിന്തൽമണ്ണ: ഗതാഗതക്കുരുക്കും വാഹനപ്പെരുപ്പവും നിലനിൽക്കുന്ന പെരിന്തൽമണ്ണയിൽ നേരത്തെ അംഗീകരിച്ച ബൈപാസ് പദ്ധതിയിൽ തൊടാതെ ട്രാഫിക് ജങ്ഷനിൽ 57 കോടി രൂപയുടെ വിപുലീകരണത്തിന് പദ്ധതി. ട്രാഫിക് ജങ്ഷനിൽ നാലു റോഡുകളും വീതി കൂട്ടി ഡിവൈഡറുകൾ സ്ഥാപിക്കും. നിലവിൽ ട്രാഫിക് സിഗ്നൽ തെളിഞ്ഞാൽ ഇടതുവശം ചേർന്ന് പോവാൻ കഴിയുന്ന വിധം നാലു റോഡുകളിലും വീതിയില്ല. ഈ സൗകര്യമാണ് ട്രാഫിക് സിഗ്നൽ ജങ്ഷനിൽ വേണ്ടത്. കോഴിക്കോട്-പാലക്കാട് ദേശീയപാതയും നിലമ്പൂർ-പെരുമ്പിലാവ് സംസ്ഥാന പാതയും എന്നിവയാണ് പെരിന്തൽമണ്ണ ട്രാഫിക് ജംങ്ഷനിലുള്ളത്. ആംബുലൻസുകൾ മിക്കപ്പോഴും ട്രാഫിക് … Read more