റബർ കുരു ഉൽപാദനം കുറഞ്ഞു; മലയോര മേഖലക്ക് തിരിച്ചടി

കാളികാവ്: ഇടതടവില്ലാതെ മഴ പെയ്തതോടെ ഇക്കുറി റബർ കുരു ഉൽപാദനം കുറഞ്ഞത് മലയോര മേഖലക്ക് തിരിച്ചടിയായി. മുൻകാലങ്ങളിൽനിന്ന് വ്യത്യസ്തമായി ഇക്കുറി അതിവർഷം ഉണ്ടായതോടെ റബർ കായ പൊട്ടി കുരു ഉണ്ടായില്ല. റബർ മരത്തിലെ മൂപ്പെത്തിയ കായകൾ വെയിലേറ്റാൽ ഉണങ്ങുകയും ഉണങ്ങി ഒരാഴ്ചക്കുള്ളിൽ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയും ചെയ്യും. സീസണിൽ റബർ കുരു പെറുക്കി വിറ്റ് പണം സമ്പാദിക്കുന്നവർ അനവധിയാണ്. റബർ മരങ്ങളുടെ കായയിലെ കുരു പൊട്ടൽ കാലമായ ആഗസ്റ്റ് അവസാനം തുടങ്ങി ഒക്ടോബർ മധ്യം വരെയാണ് സീസൺ. സെപ്റ്റംബർ-ഒക്ടോബർ … Read more

ടെറസിൽനിന്ന് വീണ് ചികിത്സയിലായിരുന്ന ഒന്നര വയസ്സുകാരൻ മരിച്ചു

കോട്ടക്കൽ: ടെറസിൽനിന്ന് വീണ് ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒന്നര വയസ്സുകാരൻ മരിച്ചു. ഒതുക്കുങ്ങൽ ചെറുകുന്ന് സ്വദേശി പള്ളിത്തൊടി മുഹമ്മദ് അനസിന്റെയും റുബീനയുടെയും മകൻ മാസിൻ അഹമ്മദാണ് മരിച്ചത്. കഴിഞ്ഞ 19ന് ഉച്ചക്ക് പന്ത്രണ്ടോടെയായിരുന്നു സംഭവം. കുട്ടിയെ കസേരയിൽ ഇരുത്തി ടെറസിൽ വസ്ത്രങ്ങൾ ഉണക്കാൻ വിരിക്കുകയായിരുന്നു മാതാവ്. ഇതിനിടെ അബദ്ധത്തിൽ കസേര മറിഞ്ഞ് കുഞ്ഞ് താഴേക്കു വീഴുകയായിരുന്നു. ഉടൻ കോട്ടക്കലിലെ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചികിത്സക്കിടെ തിങ്കളാഴ്ച ഉച്ചയോടെയാണ് മരിച്ചത്. കോട്ടക്കൽ പൊലീസ് … Read more

റബർ വില താഴുന്നതിനിടയിലും ഉൽപാദനം മികച്ചതാക്കാൻ കർഷകർ

റബ്ബർ കൃഷി  കാളികാവ്: പ്രതീക്ഷകൾ പകർന്ന് ഉയരത്തിലെത്തിയ റബർ വില താഴുന്നു. മേഖലയിലെ പ്രധാന കാർഷിക വിളയായ റബർ വില താഴോട്ട് പോയതോടെ ഇക്കുറി ഓണം വറുതിയിലാകുമെന്നാണ് കർഷകർ ആശങ്കപ്പെടുന്നത്. നാല് ദിവസത്തിലേറെയായി മഴ മാറിനിന്നതോടെ കർഷകർ ടാപ്പിങ് സജീവമാക്കിയെങ്കിലും വില കുറഞ്ഞുവരുന്നതാണ് ആശങ്ക കൂട്ടുന്നത്. കഴിഞ്ഞവർഷം ഈ സമയത്ത് ആഭ്യന്തര വില 220 മുകളിലായിരുന്നു. ഇത്തവണ ഉൽപാദനം കുറഞ്ഞിട്ടും വില ഉയർന്നില്ലെന്ന് മാത്രമല്ല 40 രൂപയോളം താഴ്ന്നാണ് നിൽകുന്നത്. ആഗോള തലത്തിൽ മാന്ദ്യഭീഷണി മാറാത്തതാണ് റബറിനും … Read more

സംസ്ഥാനത്താദ്യമായി ദേശീയപാതയിൽ റോഡ് സുരക്ഷ പരിശോധന പൊന്നാനിയിൽ

ദേശീയപാതയിൽ റോഡ് സേഫ്റ്റി ഓഡിറ്റ് നടത്തുന്നതിന് മുന്നോടിയായി നടന്ന യോഗം പൊന്നാനി: നിർമാണം പുരോഗമിക്കുന്ന ദേശീയപാതയിൽ സംസ്ഥാനത്ത് ആദ്യമായി റോഡ് സുരക്ഷ പരിശോധന പൊന്നാനിയിൽ നടത്തും. കാപ്പിരിക്കാട് മുതൽ കുറ്റിപ്പുറം വരെ പണി പൂർത്തിയായ ദേശീയപാത 66ൽ വർധിക്കുന്ന അപകടങ്ങൾക്ക് പരിഹാരം കാണാനായാണ് പി. നന്ദകുമാർ എം.എൽ.എയുടെ നിർദേശത്തെ തുടർന്ന് ദേശീയപാതയിൽ റോഡ് സേഫ്റ്റി ഓഡിറ്റ് നടത്താൻ തിരുമാനിച്ചത്. ചന്തപ്പടി പി.ഡബ്ല്യു.ഡി ഗസ്റ്റ്ഹൗസിൽ എം.എൽ.എ വിളിച്ചു ചേർത്ത വിവിധ വകുപ്പ് മേധാവികളുടെ യോഗത്തിലാണ് തീരുമാനമായത്. സെപ്റ്റംബർ ആദ്യവാരം … Read more

മെത്താഫെറ്റാമിനും ഹഷീഷ് ഓയിലുമായി യുവാവ് പിടിയിൽ

സുഹൈബ് നിലമ്പൂർ: വിൽപനക്കായി സൂക്ഷിച്ച നാലു ഗ്രാം മെത്താഫെറ്റാമിനും ഒരു ഗ്രാം ഹഷീഷ് ഓയിലുമായി യുവാവ് പൊലീസ് പിടിയിൽ. പുള്ളിപ്പാടം ഓടായിക്കൽ മേത്തലയിൽ സുഹൈബിനെയാണ് (മത്തായി -32) നിലമ്പൂർ പൊലീസും ഡാൻസാഫ് ടീമും ചേർന്ന് പിടികൂടിയത്. ഇയാൾ കാറിൽ കറങ്ങി നടന്ന് മയക്കുമരുന്ന് വിൽപന നടത്തുന്നുണ്ടെന്ന് നിലമ്പൂർ ഡിവൈ.എസ്.പി സാജു കെ. അബ്രഹാമിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ഇൻസ്പെക്ടർ സുനിൽ പുളിക്കലിന്‍റെ നിർദേശപ്രകാരമാണ് പരിശോധന നടത്തിയത്. ശനിയാഴ്ച ഉച്ചക്ക് രണ്ടോടെ ഓടായിക്കലുള്ള വീട്ടിൽ നടത്തിയ പരിശോധനയിലാണ് … Read more

നിലമ്പൂർ ബൈപാസിന് പുതുജീവൻ; 35 കോടിയുടെ സാങ്കേതികാനുമതി

പ്രതീകാത്മക ചിത്രം നിലമ്പൂര്‍: വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ നിലമ്പൂർ ബൈപാസിന് പുതുജീവനായി. ബൈപാസിന്‍റെ ഒന്നാംഘട്ട നിര്‍മാണത്തിന് 35 കോടി രൂപയുടെ സാങ്കേതികാനുമതിയായതായി ആര്യാടന്‍ ഷൗക്കത്ത് എം.എല്‍.എ അറിയിച്ചു. ബൈപാസിന്‍റെ തുടക്കം കെ.എന്‍.ജി റോഡിലെ ഒ.സി.കെ പടി മുതല്‍ ചക്കാലക്കുത്ത് അര്‍ബന്‍ഹെല്‍ത്ത് സെന്ററിന് സമീപം വരെയുള്ള 2.460 കിലോ മീറ്റര്‍ ദൂരത്തിന്‍റെ പ്രവൃത്തിക്കാണ് സാങ്കേതികാനുമതി. റോഡിന്‍റെ ടാറിങ് അടക്കമുള്ള പ്രവൃത്തി പൂര്‍ത്തീകരിക്കാനാവും. ഇതോടൊപ്പം ഒ.സി.കെ പടിയിലെ ബൈപാസ് ജങ്ഷന്‍ ഉള്‍പ്പെടെ നിലമ്പൂര്‍ കോടതിപ്പടി മുതല്‍ ഐ.സി.ഐ.സി ബാങ്ക് വരെ 600 … Read more