പണം വാരി ഇക്കോ ടൂറിസം; മൂന്ന് വർഷം 3.64 കോടി

മലപ്പുറം: ജില്ലയിൽ വനം വകുപ്പിന്റെ ഇക്കോ ടൂറിസം കേന്ദ്രത്തിലൂടെ വരുമാനം വാരികൂട്ടുകയാണ് നിലമ്പൂർ സൗത്ത്, നോർത്ത് ഫോറസ്റ്റ് ഡിവിഷനുകൾ. രണ്ട് ഡിവിഷനുകളിലായി മൂന്ന് വർഷത്തിനിടെ 3,64,70,840 രൂപയാണ് നേടിയത്. ഇതിൽ നോർത്ത് ഡിവിഷന് കീഴിൽ വരുന്ന കനോലി പ്ലോട്ട്, കോഴിപ്പാറ, ചാലിയാർ വ്യു എന്നിവിടങ്ങളിൽ നിന്നാണ് കൂടുതൽ വരുമാനം നേടിയത്. 2021 മുതൽ 2023 ഡിസംബർ വരെയുള്ള കണക്ക് പ്രകാരം നോർത്ത് ഡിവിഷനിൽനിന്ന് മാത്രം 2,59,86,665 രൂപ വരുമാനമെത്തി. 2021ൽ 53,83,231, 2022ൽ 82,89,026, 2023ൽ 1,23,14,408 … Read more

അങ്ങാടിപ്പുറത്ത് ഹരിതകർമസേന പ്രവർത്തനം വ്യവസ്ഥാപിതമാക്കുന്നു

അങ്ങാടിപ്പുറത്ത് ഹരിതകർമസേന പ്രവർത്തനം വ്യവസ്ഥാപിതമാക്കുന്നു

അങ്ങാടിപ്പുറം: പഞ്ചായത്തിൽ ഹരിതകർമ സേനയുടെ പ്രവർത്തനം വ്യവസ്ഥാപിതമാക്കാൻ നടപടി തുടങ്ങി. മുഴുവൻ വളന്റിയർമാരും ഒന്നോ രണ്ടോ വാർഡിൽ ഒന്നിച്ച് മാലിന്യമെടുക്കുകയും തൊട്ടടുത്ത ദിവസങ്ങളിൽ അവ സംഭരണ കേന്ദ്രത്തിൽവെച്ച് വേർതിരിക്കുകയും ലോഡ് തികയുന്ന മുറക്ക് അതിലെ റിജക്റ്റഡ് വേസ്റ്റ് ക്ലീൻ കേരള കമ്പനി വഴി കയറ്റി അയക്കുകയും ചെയ്യുന്നരീതി അവലംഭിക്കും. ഇതുവരെ ചെയ്തുവന്നത് മൊത്തം മാലിന്യം ശേഖരിക്കുകയും അവ സംഭരണ കേന്ദ്രത്തിൽ കൊണ്ടുവന്നിടുകയും വേർതിരിച്ചവ അവിടെനിന്ന് കൊണ്ടുപോവാൻ പാകത്തിൽ തയാറാക്കി വെക്കാതെ കൂട്ടിയിടുകയും ചെയ്യുകയായിരുന്നു. വീടുകളിൽനിന്ന് ശേഖരിച്ച മാലിന്യം … Read more

താനൂർ സാമൂഹികാരോഗ്യകേന്ദ്രം കെട്ടിട നിർമാണം; 10 കോടി കൂടി ഭരണാനുമതിയായി

താനൂർ സാമൂഹികാരോഗ്യകേന്ദ്രം കെട്ടിട നിർമാണം; 10 കോടി കൂടി ഭരണാനുമതിയായി

താനൂർ: സാമൂഹികാരോഗ്യ കേന്ദ്രത്തെ താലൂക്ക് ആശുപത്രിയായി ഉയർത്തുന്നതിന്റെ ഭാഗമായി നടത്തുന്ന കെട്ടിട നിർമാണ പ്രവൃത്തിയുടെ രണ്ടാംഘട്ടത്തിന് 10 കോടി രൂപയുടെ കൂടി ഭരണാനുമതി ലഭിച്ചു. ഒന്നാംഘട്ടമായി നേരത്തേ അനുവദിച്ച 12.38 കോടി രൂപയുടെ നിർമാണ പ്രവർത്തനങ്ങൾ ഇവിടെ നടന്നുവരുകയാണ്. പദ്ധതി പൂർത്തിയാക്കുമ്പോൾ 40,000 ചതുരശ്രയടി വിസ്തൃതിയുള്ള തീരദേശത്തെ ഏറ്റവും വലിയ ആശുപത്രിയായി ഇത് മാറും. എല്ലാവിഭാഗം രോഗികൾക്കും ആശ്രയിക്കാവുന്ന ആതുര ശുശ്രൂഷാകേന്ദ്രമാക്കി മാറ്റുന്നതിനായാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇതേ ആശുപത്രിയിൽ ഫിഷറീസ് വകുപ്പിന്റെ പ്ലാൻഫണ്ടിൽനിന്ന് 2.5 കോടി ചെലവഴിച്ച് … Read more

കഞ്ചാവുകേസിൽ കൈവിലങ്ങുമായി രക്ഷപ്പെട്ട പ്രതി എം.ഡി.എം.എയുമായി പിടിയിൽ

കഞ്ചാവുകേസിൽ കൈവിലങ്ങുമായി രക്ഷപ്പെട്ട പ്രതി എം.ഡി.എം.എയുമായി പിടിയിൽ

പരപ്പനങ്ങാടി: കഞ്ചാവ് കേസിലെ നടപടിക്രമങ്ങൾക്കിടെ എക്സൈസിനെ കബളിപ്പിച്ച് കൈവിലങ്ങുമായി രക്ഷപ്പെട്ട പ്രതി മാരക ലഹരിയുമായി പിടിയിൽ. പള്ളിക്കൽ ജവാൻസ് നഗർ പുൽപറമ്പ് കെ.വി. മുഹമ്മദ് വാഹിദ് (29) എന്ന യുവാവിനെയാണ് 15 ഗ്രാം എം.ഡി.എം.എയുമായി തിരൂരങ്ങാടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ മധുസൂദനൻ പിള്ളയും സംഘവും അറസ്റ്റ് ചെയ്തത്. തിരൂരങ്ങാടി എക്സൈസ് സർക്കിൾ ഓഫിസിൽനിന്ന് മേയ് 22ന് 1.120 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്ത കേസിലാണ് അറസ്റ്റ് നടപടികൾക്കിടെ എക്സൈസ് ഉദ്യോഗസ്ഥരെ തള്ളിമാറ്റി കൈവിലങ്ങുമായി ഇയാൾ രക്ഷപ്പെട്ടത്. കാറിൽ കടത്തുകയായിരുന്ന … Read more

വള്ളിക്കുന്ന് കരുമരക്കാട് കുറുക്കന്റെയും തെരുവുനായുടെയും ആക്രമണം; നാല് പേർക്ക് പരിക്ക്

വള്ളിക്കുന്ന് കരുമരക്കാട് കുറുക്കന്റെയും തെരുവുനായുടെയും ആക്രമണം; നാല് പേർക്ക് പരിക്ക്

വള്ളിക്കുന്ന്: ഗ്രാമപഞ്ചായത്തിലെ കരുമരക്കാട് പ്രദേശത്ത് കുറുക്കന്റെയും തെരുവുനായുടെയും ആക്രമണത്തിൽ നാല് പേർക്ക് പരിക്കേറ്റു. വെള്ളിയാഴ്ച രാവിലെ ആറോടെ നടക്കാൻ പോവുകയായിരുന്ന പുഴക്കൽ മനോജിനാണ് തെരുവ് നായുടെ കടിയേറ്റത്. കാലിന് ആഴത്തിൽ പരുക്ക് പറ്റിയ ഇയാൾ ആശുപത്രിയിൽ ചികിത്സ തേടി. പത്തോടെയാണ് കുറുക്കന്റെ ആക്രമണമുണ്ടായത്. കരുമരക്കാട് പുത്തലത്ത് സുബ്രമണ്യന്റെ മാതാവ് ജാനകി, പുത്തലത്ത് വിലാസിനി എന്നിവർക്കാണ് കടിയേറ്റത്. ഇവർ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. രണ്ടാഴ്ച മുമ്പ് കരുമരക്കാട് സ്വദേശി തോലിയിൽ സുധീറിനെ തെരുവുനായ് ഓടിച്ചിരുന്നു. ഇതിനിടെ … Read more

പൊന്നാനി പുളിക്കക്കടവ് തൂക്കുപാലം അറ്റകുറ്റപണികൾക്ക് തിങ്കളാഴ്ച തുടക്കം

പൊന്നാനി പുളിക്കക്കടവ് തൂക്കുപാലം അറ്റകുറ്റപണികൾക്ക് തിങ്കളാഴ്ച തുടക്കം

പൊന്നാനി: കാൽനടയാത്ര പോലും ദുസ്സഹമായ പൊന്നാനി പുളിക്കകടവ് തൂക്കുപാലത്തിന്‍റെ അറ്റകുറ്റപണികൾക്ക് തിങ്കളാഴ്ച തുടക്കമാവും. എം.എൽ.എയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. നേരത്തെ പുനർനിർമ്മാണം നടത്താൻ തീരുമാനിച്ചിരുന്നെങ്കിലും തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം കാരണം പ്രവൃത്തി വൈകുകയായിരുന്നു. 18 ലക്ഷം രൂപ ചെലവിലാണ് പൊന്നാനി-മാറഞ്ചേരി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പുളിക്കക്കടവ് കായൽ തീരത്ത് നടപ്പാലം അറ്റകുറ്റപ്പണിക്ക് തുടക്കം കുറിക്കുക. മാസങ്ങൾക്കകം അറ്റകുറ്റപണികൾ പൂർത്തിയാക്കി പാലം തുറക്കുകയാണ് ലക്ഷ്യം. സർക്കാർ ഏജൻസിയായ കെല്ലിനാണ് നിർമാണ ചുമതല. ഇതിന് മുന്നോടിയായി പി. നന്ദകുമാർ എം.എൽ.എയുടെ അധ്യക്ഷതയിൽ … Read more