പി.വി. അൻവറിന് നേട്ടമായി വനനിയമ ഭേദഗതി പിന്മാറ്റം

മലപ്പുറം: വനനിയമ ഭേദഗതി ബിൽ ഉപേക്ഷിക്കാനുള്ള സർക്കാർ തീരുമാനം പി.വി. അൻവറിന്‍റെ രാഷ്ട്രീയനീക്കങ്ങൾകൂടി കണക്കിലെടുത്തെന്ന് സൂചന. നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ വന്യജീവി ആക്രമണവും കർഷകരുടെ ദുരിതവും മുഖ്യചർച്ചയാകുമെന്ന് പ്രതീക്ഷിക്കപ്പെടുമ്പോഴാണ് സർക്കാർ നിയമഭേദഗതിയിൽനിന്ന് പിന്നാക്കംപോകുന്നത്. വനംവകുപ്പിന് കൂടുതൽ അധികാരം നൽകുന്ന നിയമഭേദഗതിക്കെതിരെ യു.ഡി.എഫ് പ്രതികരിക്കും മുമ്പ് പി.വി. അൻവറാണ് മലയോര മേഖലയിൽ പ്രതിഷേധവുമായി രംഗത്തിറങ്ങിയത്. കാട്ടാന ആക്രമണത്തിൽ ആദിവാസി യുവാവ് മരിച്ചതിനെത്തുടർന്ന് നിലമ്പൂരിലെ വനംവകുപ്പ് ഓഫിസ് ആക്രമിച്ച കേസിൽ അൻവറിനെ അറസ്റ്റ് ചെയ്തതും ജയിലിലടച്ചതും വലിയ വിവാദമായിരുന്നു.ഇത് അൻവറിന് പ്രതിപക്ഷ … Read more